Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കണക്കില്‍പ്പെടുത്താത്ത കൊവിഡ് കൂട്ടമരണങ്ങള്‍

കൊവിഡ് പ്രതിരോധത്തിലടക്കം മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് ജനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കിയതെന്ന ആവേശം കൊണ്ടുനടന്നപ്പോഴാണ് ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ ഇത്രയേറെ കൊവിഡ് മരണങ്ങള്‍ നടന്നത്. ഈ ഭീകരാവസ്ഥ തല്‍ക്കാലം മൂടിവയ്‌ക്കുന്നതാണ് നല്ലതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കാം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 27, 2021, 05:00 am IST
in Editorial

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ എന്താണ് കേരളത്തിന്റെ യഥാര്‍ത്ഥ സ്ഥിതി? രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതിലും മരണങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിലും നമുക്ക് എത്രമാത്രം വിജയിക്കാന്‍ കഴിയുന്നുണ്ട്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദിനംതോറും വാര്‍ത്താസമ്മേളനം വിളിച്ച് നടത്തുന്ന ഏകപക്ഷീയമായ പ്രഖ്യാപനങ്ങളില്‍ അര്‍ത്ഥസത്യങ്ങളും അസത്യങ്ങളുമാണുള്ളതെന്നും, സ്ഥിതിവിശേഷത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്ന വസ്തുതകള്‍ മൂടിവയ്‌ക്കപ്പെടുകയാണെന്നും പല രീതിയില്‍ വെളിപ്പെടുകയാണ്. സംസ്ഥാനത്തെ ചില ശ്മശാനങ്ങളില്‍ സംസ്‌കരിക്കുന്ന കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും സര്‍ക്കാരിന്റെ മരണക്കണക്കും തമ്മില്‍ വലിയ വ്യത്യാസമുള്ളതിന്റെ റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവരികയുണ്ടായി. സര്‍ക്കാരിന്റെ കണക്കെടുപ്പില്‍ പല കൊവിഡ് മരണങ്ങളെയും ഒഴിവാക്കുന്നു എന്ന സംശയം ജനങ്ങളില്‍ ബലപ്പെട്ടിട്ടുണ്ട്. പക്ഷേ ഓരോ ദിവസവും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് മുഖ്യമന്ത്രി ചില കണക്കുകള്‍ പുറത്തുവിടുന്നു. മാധ്യമങ്ങളുടെ സഹായത്തോടെ ഇത് ശരിയാണെന്ന പൊതുധാരണ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കൊവിഡ് മരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ക്ക് യഥാര്‍ത്ഥ വസ്തുതകളുമായി വിദൂരബന്ധം മാത്രമാണുള്ളതെന്ന് തെളിയിക്കുന്ന ഒരു വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നു. കേരള ഗവണ്‍മെന്റ് പോസ്റ്റ് ഗ്രാജേ്വറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ നടത്തിയിരിക്കുന്ന ഒരു  ഔദേ്യാഗിക പ്രസ്താവനയാണ് സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ ഭീകരാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ കോളേജ് ആശുപത്രി

യില്‍ ഇക്കഴിഞ്ഞ മെയ് 12 എന്ന ഒറ്റ ദിവസം 70 കൊവിഡ് മരണങ്ങളുണ്ടായെന്നാണ് കെജിപിഎംടിഎ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ 32 പേര്‍ മാത്രമെ മരിച്ചിട്ടുള്ളൂവെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. 38 മരണങ്ങള്‍ മറച്ചുവച്ചുവെന്നര്‍ത്ഥം. മെഡിക്കല്‍ കോളേജില്‍ ഒരു മൃതദേഹം ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അനാസ്ഥകൊണ്ട് 15 മണിക്കൂര്‍ അനാഥമായി കിടന്നു എന്ന ആരോപണമുയര്‍ന്നപ്പോള്‍ മോര്‍ച്ചറിയുടെ അപര്യാപ്തതകളും മരണങ്ങളുടെ എണ്ണക്കൂടുതലും ചൂണ്ടിക്കാട്ടിയാണ് കെജിപിഎംടിഎ പ്രസ്താവനയിറക്കിയതും അപ്രിയ സത്യം പുറത്തുവന്നതും. ഇത് ഏതെങ്കിലും ഒരു ആശുപത്രിയിലുണ്ടായ ഒറ്റപ്പെട്ട സംഭവമല്ലെന്നും, കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് കൂട്ടമരണങ്ങള്‍ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതില്‍നിന്ന് വ്യക്തമാവുന്നു.

കൊവിഡ് പ്രതിരോധത്തിലടക്കം മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് ജനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കിയതെന്ന ആവേശം കൊണ്ടുനടന്നപ്പോഴാണ് ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ ഇത്രയേറെ കൊവിഡ് മരണങ്ങള്‍ നടന്നത്. ഈ ഭീകരാവസ്ഥ തല്‍ക്കാലം മൂടിവയ്‌ക്കുന്നതാണ് നല്ലതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കാം. ഉത്തരേന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഊതിവീര്‍പ്പിച്ച്, ഹാ! കേരളം എത്ര സുരക്ഷിതമെന്ന് അഭിമാനിക്കുന്ന പല മലയാള മാധ്യമങ്ങളും തലസ്ഥാനത്ത് ഒറ്റ ദിവസം നടന്ന ഈ കൂട്ടമരണം കണ്ടില്ലെന്നു നടിച്ചു. ഗംഗയില്‍ കൊവിഡ് ബാധിച്ച് മരിച്ച മനുഷ്യരുടെ മൃതദേഹങ്ങള്‍ ഒഴുകിനടക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജചിത്രം പ്രചരിപ്പിച്ചവരാണ് കേരളം ഭരിക്കുന്നവരുടെ രോ ഷം ക്ഷണിച്ചുവരുത്താതിരിക്കാന്‍ മാധ്യമധര്‍മം പോക്കറ്റില്‍ സൂക്ഷിച്ചത്. ഭരണാധികാരികളെ പ്രീണിപ്പിക്കാന്‍ ഗുരുതരമായ ഒരു പ്രശ്‌നം ജനങ്ങളില്‍നിന്ന് മറച്ചുപിടിച്ചവര്‍ എന്തൊക്കെ അധര്‍മങ്ങളായിരിക്കും ചെയ്യുന്നുണ്ടാവുക. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കക്ഷിയുടെ ആസ്ഥാനത്ത് അധികാരത്തിന്റെ അപ്പക്കഷ്ണം മുറിച്ചുതിന്നാനും, അധികാരമേറ്റെടുക്കല്‍ ചടങ്ങിന് ആളെക്കൂട്ടാനും കൊവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍പ്പറത്തിയപ്പോഴും അതൊരു വലിയ പ്രശ്‌നമായി പല മാധ്യമങ്ങളും കണ്ടില്ല. കൊവിഡ് മരണങ്ങളില്‍ മാത്രം ഇക്കൂട്ടര്‍ വ്യത്യസ്തമായി പെരുമാറുമെന്ന് കരുതാനാവില്ലല്ലോ.

Tags: covidകോ വിഡ് മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.