Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാരദാ കേസ് :മമത നിയമപ്രക്രിയ തടസ്സപ്പെടുത്തുന്നെന്നും നാല് തൃണമൂല്‍ നേതാക്കളെയും കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ഹൈക്കോടതിയില്‍

നാരദാ അഴിമതിക്കേസില്‍ നിഷ്പക്ഷമായ അന്വേഷണത്തെ മമത സര്‍ക്കാര്‍ അട്ടിമറിയ്‌ക്കുകയാണെന്ന് ആരോപിച്ച് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. നാരദാ ഒളിക്യാമറാനീക്കത്തില്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ നാല് തൃണമൂല്‍ നേതാക്കളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 04:41 pm IST
in India

ന്യൂദല്‍ഹി: നാരദാ അഴിമതിക്കേസില്‍ നിഷ്പക്ഷമായ അന്വേഷണത്തെ മമത സര്‍ക്കാര്‍ അട്ടിമറിയ്‌ക്കുകയാണെന്ന് ആരോപിച്ച് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു.

നാരദാ ഒളിക്യാമറാനീക്കത്തില്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ നാല് തൃണമൂല്‍ നേതാക്കളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കി.

നാരദാ കേസില്‍ രണ്ട് മന്ത്രിമാരുള്‍പ്പെടെയുള്ള നാല് തൃണമൂല്‍ നേതാക്കളെ- മദന്‍ മിത്ര, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, സോവന്‍ ചാറ്റര്‍ജി- കഴിഞ്ഞ ദിവസം സിബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടാന്‍ മമതയുള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കള്‍ സിബി ഐ ഓഫീസിന് മുന്നില്‍ കുത്തിയിപ്പ് സമരം നടത്തിയിരുന്നു. പിന്നീട് സിബി ഐ കോടതി തന്നെ ഇവരെ ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയായിരുന്നു.

സത്യവാങ്മൂലത്തില്‍ തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കൊല്‍ക്കൊത്ത സിബി ഐ ഓഫീസിന് നേരെ മമതയും തൃണമൂല്‍പ്രവര്‍ത്തകരും നടത്തിയ അതിക്രമങ്ങളെയും കുറിച്ച് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്. സിബി ഐ ഓഫീസിലേക്ക് കയറിവന്ന് സിബി ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ മമത ബാനര്‍ജി നടത്തിയ അധിക്ഷേപങ്ങളെക്കുറിച്ചും സത്യവാങ്മൂലം വിശദമാക്കുന്നു.

തൃണമൂല്‍ നേതക്കളെ നേരത്തെ ഒരു ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കോടതി അയച്ചിരുന്നു. എന്നാല്‍ അന്ന് അപകടകരമായ കലാപാന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ സിബി ഐ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നില്ല. നേതാക്കളെ അറസ്റ്റ് ചെയ്ത ദിവസം സിബി ഐ കോടതിയില്‍ തൃണമൂല്‍ നിയമമന്ത്രി മലോയ് ഘടക് വന്‍ജനാവലിയുമായി എത്തുകയും ഈ നാല് പേര്‍ക്കും ജാമ്യം കിട്ടുന്നതുവരെ സിബി ഐ പ്രത്യേക കോടതിയില്‍ ദിവസം മുഴുവന്‍ കുത്തിയിരിക്കുകയും ചെയ്തത് വഴി നീതിനിര്‍വ്വഹണത്തിന് മീതെ അനാവശ്യസമ്മര്‍ദ്ദം ചെലുത്തലാണെന്നും സത്യവാങ്മൂലം കുറ്റപ്പെടുത്തുന്നു.

മമത ബാനര്‍ജിയും മറ്റ് തൃണമൂല്‍ നേതാക്കളായ ശന്തനു സെന്‍, കല്യാണ്‍ ബാനര്‍ജി, ഹുമയൂണ്‍ കബീര്‍ എന്നിവരും വന്‍ ജനക്കൂട്ടവുമായി എത്തി സിബി ഐ ഓഫീസ് വളഞ്ഞതത് വലിയ ഭീതി സൃഷ്ടിച്ചെന്നും സിബി ഐ ഓഫീസിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും സത്യവാങ്മൂലം ആരോപിക്കുന്നു.

ഈ കേസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ഒപ്പം, മമത ബാനര്‍ജിയും മറ്റും നിഷ്പക്ഷ അന്വേഷണത്തെ അട്ടമറിയ്‌ക്കുകയും നിയമപ്രക്രിയയെ തടസ്സപ്പെടുത്തുകയാണെന്നും ആരോപിയ്‌ക്കുന്നു. 

Tags: കേസ്ടിഎംസിCBI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

News

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.