Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പതനത്തിന്റെ പടുകുഴിയില്‍ മുഖം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്

കാലങ്ങളോളം ബംഗാള്‍ ഒറ്റയ്‌ക്ക് ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പിന്നീട് ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ എത്തിയ ഇടതു മുന്നണിയോട് തോറ്റു. പിന്നെ ജയം എന്തെന്ന് അറിഞ്ഞിട്ടില്ല. മൂന്നു പതിറ്റാണ്ടുകളാണ് ഇടതു മുന്നണി ബംഗാള്‍ ഭരിച്ചത്. ഇക്കാലയളവില്‍ ഒരിക്കലും അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. പിന്നെ തൃണമൂല്‍ കോണ്‍ഗ്രസ് വന്നതോടെ കോണ്‍ഗ്രസിന്റെ ശക്തി വീണ്ടും ക്ഷയിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 44 സീറ്റുകള്‍. 12.25 ശതമാനം വോട്ടും. ഇക്കുറി ലഭിച്ചത് കേവലം ഒരു സീറ്റ്. രാഹുലും പ്രിയങ്ക വാദ്രയും അടക്കമുള്ളവര്‍ ഇറങ്ങിയിട്ടും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 3, 2021, 05:10 am IST
in Article

ന്യൂദല്‍ഹി:  അധികാരം പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടായിരുന്ന കേരളം പോയി. ആസാമിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും കനത്ത തോല്‍വി. ബംഗാളില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നും മുസ്ലിം  വര്‍ഗീയ പാര്‍ട്ടിയായ ഇന്ത്യന്‍ സെക്യൂലര്‍ ഫ്രണ്ടിനെ കൂടെക്കൂട്ടിയും ഇറങ്ങിയിട്ടും വമ്പന്‍ പരാജയം. ഡിഎംകെയുടെ ചെലവില്‍ തമിഴ്‌നാട്ടില്‍ ലഭിച്ച ഏതാനും സീറ്റുകളാണ് ആകെയുളള ആശ്വാസം. ദേശീയ പാര്‍ട്ടിയെന്നും രാജ്യത്തെ പ്രതിപക്ഷ കക്ഷിയെന്നും  പറയുന്ന കോണ്‍ഗ്രസിന്റെ  തോല്‍വിയെ പതനമെന്നു പറഞ്ഞാല്‍ പോലും മതിയാവില്ല.  പ്രാദേശിക പാര്‍ട്ടികളുടെ പോലും ബലമോ ശക്തിയോ രാഷ്‌ട്രീയ തന്ത്രമോ ഇച്ഛാശക്തിയോ ഇല്ലാത്ത പാര്‍ട്ടിക്ക് ഇതില്‍ കൂടുതല്‍ എന്തു ലഭിക്കാന്‍ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ പ്രതികരണം. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബിജെപിയുടെ പദ്ധതി ഒരു പടി കൂടി അടുത്തുവെന്നു പറയുന്നതില്‍ അല്പ്പം പോലും അതിശയോക്തിയില്ല.  പദ്ധതി ഇനി അതിവേഗം കേരളത്തിലേക്കും പടരും.

കാലങ്ങളോളം ബംഗാള്‍ ഒറ്റയ്‌ക്ക് ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.  പിന്നീട് ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍  എത്തിയ ഇടതു മുന്നണിയോട് തോറ്റു. പിന്നെ ജയം എന്തെന്ന് അറിഞ്ഞിട്ടില്ല. മൂന്നു പതിറ്റാണ്ടുകളാണ്  ഇടതു മുന്നണി ബംഗാള്‍ ഭരിച്ചത്. ഇക്കാലയളവില്‍ ഒരിക്കലും അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. പിന്നെ തൃണമൂല്‍ കോണ്‍ഗ്രസ് വന്നതോടെ കോണ്‍ഗ്രസിന്റെ ശക്തി വീണ്ടും ക്ഷയിച്ചു.  2016ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 44 സീറ്റുകള്‍. 12.25 ശതമാനം വോട്ടും. ഇക്കുറി ലഭിച്ചത് കേവലം ഒരു സീറ്റ്. രാഹുലും പ്രിയങ്ക വാദ്രയും  അടക്കമുള്ളവര്‍ ഇറങ്ങിയിട്ടും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.

ആസാമില്‍ 2016ലെ തെരഞ്ഞെടുപ്പിലാണ് ബിജെപി ഭരണത്തിേലറിയത്. അന്ന് , അതുവരെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് ലഭിച്ചത് വെറും 26 സീറ്റുകള്‍.  അജ്മല്‍ ബദറുദ്ദീന്റെ എഐയുഡിഎഫ് എന്ന വര്‍ഗീയ കക്ഷിയുമായി സഖ്യമുണ്ടാക്കി മല്‍സരിച്ചിട്ടുപോലും സഖ്യത്തിന് നേടാനായത് 38 സീറ്റുകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കി മല്‍സരിച്ച കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ എട്ടു സീറ്റ് ലഭിച്ചു. ഇക്കുറി അത് 12 സീറ്റായി വര്‍ദ്ധിച്ചുവെന്നതാണ് ആശ്വാസം.

പുതച്ചേരിയില്‍  കോണ്‍ഗ്രസിനായിരുന്നു ഭരണം. ആകെയുള്ള 30 സീറ്റുകളില്‍ 15 സീറ്റ് കോണ്‍ഗ്രസിനു മാത്രം ഉണ്ടായിരുന്നു. ഇക്കുറി ഓള്‍ ഇന്ത്യാ എന്‍ ആര്‍ കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെട്ട എന്‍ഡിഎ ഭരണം പിടിച്ചു. സോണിയയും രാഹുലും പ്രിയങ്ക വാദ്രയും നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്  കേരളം അടക്കം ഒരിടത്തും ശക്തമായ മല്‍സരം കാഴ്ചവയ്‌ക്കാന്‍ പോലും സാധിച്ചില്ല.  

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന  ആവശ്യം വരും നാളുകളില്‍ കൂടുതല്‍ ശക്തമാകും. നേതൃമാറ്റം തേടി ഗുലാംനബി ആസാദും കപില്‍ സിബലും അടക്കം 23 നേതാക്കള്‍ മുന്‍പ് സോണിയക്ക് കത്തു നല്‍കിയിരുന്നു. ഇത് രാഷ്‌ട്രീയ രംഗങ്ങളില്‍ വന്‍ കോളിളക്കം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ വലിയൊരു വിമത വിഭാഗം തന്നെയുണ്ട്. അവര്‍ വീണ്ടും നേതൃമാറ്റമെന്ന ആവശ്യവുമായി പാര്‍ട്ടിയില്‍കലാപം അഴിച്ചുവിടാം. പക്ഷെ ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന് വിമതര്‍ കരുതുന്നു.

Tags: keralaelectioncongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

Kerala

പി വി അന്‍വര്‍ ഫ്രോഡ്, രാഷ്‌ട്രീയ സ്ഥിരതയില്ലാത്ത അധികാര മോഹി, ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും-തൃണമൂല്‍ കോണ്‍ഗ്രസ്

Kerala

കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ച് പരാതി നല്‍കി യുഡിഎഫ്, സ്‌ട്രോംഗ് റൂം അല്ല തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.