Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെജ്രിവാളിന്റെ കള്ളം പൊളിയുന്നു: മോദിസര്‍ക്കാര്‍ എട്ട് ഓക്‌സിജന്‍ പ്ലാന്‍റിന് ഫണ്ട് നല്‍കി; അരവിന്ദ് കെജ്രിവാള്‍ സ്ഥാപിച്ചത് ഒരു പ്ലാന്‍റ് മാത്രം

ഡിസംബര്‍ 2020ലാണ് മോദിസര്‍ക്കാര്‍ പിഎം കേയെഴ്‌സില്‍ നിന്നും എട്ട് പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ (പ്രഷര്‍ സ്വിംഗ് അബ്‌സോര്‍പ്ഷന്‍) ദല്‍ഹിയില്‍ സ്ഥാപിക്കാന്‍ 2020 ഡിസംബറില്‍ പണം നല്‍കിയത്. എന്നാല്‍ അരവിന്ദ്കെ ജ്രിവാള്‍ സര്‍ക്കാര്‍ ഡിസംബറിന് ശേഷം ഇതുവരെ സ്ഥാപിച്ചത് ഒരേയൊരു പ്ലാന്‍റ് മാത്രം.

Janmabhumi Online by Janmabhumi Online
Apr 24, 2021, 08:38 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: മോദിസര്‍ക്കാര്‍ പിഎം കെയേഴ്‌സില്‍ നിന്നും എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പണം നല്‍കിയിട്ടും അരവിന്ദ് കെജ്രിവാള്‍ ഇതുവരെ സ്ഥാപിച്ചത് ഒരു ഓക്‌സിജന്‍ പ്ലാന്‍റ് മാത്രം. ഇതേക്കുറിച്ചുള്ള രേഖകള്‍ ബോധ്യപ്പെട്ട ഹൈക്കോടതി ഉടന്‍ ബാക്കിയുള്ള ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ കെജ്രിവാള്‍ സര്‍ക്കാരിനോട് നിശിതഭാഷയില്‍ ആവശ്യപ്പെടുകയായിരുന്നു.  

ഡിസംബര്‍ 2020ലാണ് മോദിസര്‍ക്കാര്‍ പിഎം കേയെഴ്‌സില്‍ നിന്നും എട്ട് പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ (പ്രഷര്‍ സ്വിംഗ് അബ്‌സോര്‍പ്ഷന്‍) ദല്‍ഹിയില്‍ സ്ഥാപിക്കാന്‍ 2020 ഡിസംബറില്‍ പണം നല്‍കിയത്. എന്നാല്‍ ഡിസംബറിന് ശേഷം ഇതുവരെ കെജ്രിവാള്‍ സര്‍ക്കാര്‍ സ്ഥാപിച്ചത് ഒരേയൊരു പ്ലാന്‍റ് മാത്രം. 

ഇതോടെ ഓക്‌സിജന്‍ ക്ഷാമം മോദിയുടെ മാത്രം തലയില്‍ കെട്ടിവെക്കാനുള്ള കെജ്രിവാളിന്റെ രാഷ്‌ട്രീയ തന്ത്രം പൊളിഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയോട് താങ്കള്‍ ഏതാനും ഫോണ്‍കോള്‍ ചില സംസ്ഥാനങ്ങളിലേക്ക് വിളിച്ചാല്‍ ദേശീയ തലസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷമാത്തിന്  പരിഹാരമാകും എന്നാണ് അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചത്. അത് തല്‍സമയം ടിവിയില്‍ സംപ്രേഷണം ചെയ്യുക വഴി കെജ്രിവാളിന് കൃത്യമായി ദല്‍ഹിയിലെ ജനങ്ങളെ കബളിപ്പിക്കാനായി.  

എന്നാല്‍ രേഖകള്‍ കള്ളം പറയില്ല. രേഖകള്‍ ബോധ്യമായതോടെ ദല്‍ഹി ഹൈക്കോടതി ഇക്കാര്യം കെജ്രിവാള്‍ സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തു. എട്ട് പ്ലാന്‍റുകള്‍ക്ക് പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നും പണം നല്‍കിയിട്ടും എന്തുകൊണ്ട് ഒരു പ്ലാന്‍റ് മാത്രം സ്ഥാപിച്ചു എന്ന ദല്‍ഹി ഹൈക്കോടതിയുടെ ചോദ്യത്തിന് കെജ്രിവാള്‍ സര്‍ക്കാര്‍ നുണ പറഞ്ഞ് തലയൂരാനാണ് ശ്രമിച്ചത്.  

വളരെ ദുര്‍ബലമായ ഒരു നുണയാണ് കെജ്രിവാള്‍ സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ പ്രതിനിധി നിപുണ്‍ വിനായകിന് ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നത്. ദല്‍ഹിയിലെ രണ്ട് ആശുപത്രികള്‍- സത്യവാദി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയും വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളെജ് ആന്‍റ് സഫ്ദര്‍ജംഗ് ആശുപത്രിയും ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ ഇതുവരെ സ്ഥലം അനുവദിച്ചില്ല എന്നതായിരുന്നു മറുപടി. എന്നാല്‍ ഈ രണ്ട് ആശുപത്രികളും സ്ഥലം നേരത്തെ നല്‍കിയിരുന്നു എന്നും ഏപ്രില്‍ 30നെങ്കിലും ഓക്‌സിജന്‍ പ്ലാന്‍റുകള്‍  സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നതാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന മറുപടി.

ഇനി കെജ്രിവാളിന്റെ പ്രതിനിധി പറഞ്ഞ ഈ നുണ വിഴുങ്ങിയാല്‍ പോലും മറ്റ് അഞ്ച് ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ എന്തെങ്കിലും ശ്രമം കെജ്രിവാള്‍ സര്‍ക്കാര്‍ നടത്തിയോ?

എന്തായാലും ദല്‍ഹി ഹൈക്കോടതി കെജ്രിവാള്‍ സര്‍ക്കാരിനോട് പറഞ്ഞത് ഉടനെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനായിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച രേഖകള്‍ കേസ് കേള്‍ക്കാന്‍ പോകുന്ന അടുത്ത ദിവസം തന്നെ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags: narendramodiPrime Ministerനരേന്ദ്രമോദിkejriwalഅരവിന്ദ് കെജ്‌രിവാള്‍PM CARES
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

India

പ്രധാനമന്ത്രിയില്‍ പൂര്‍ണ വിശ്വാസം: രജനികാന്ത്

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; ഇനി രാജ്യത്തിന്റെ പണം പുറത്തേക്ക് ഒഴുകില്ലെന്ന് നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies