Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മോഷണം പെരുകുന്നു; കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളിൽ കവർന്നത് മൂന്ന് സ്വർണമാലകൾ, തുമ്പുണ്ടാക്കാന്‍ പോലീസ്

കഴിഞ്ഞ ദിവസം കുമ്പളങ്ങി സാന്‍ജോസ് പള്ളിയുടെ മുന്നില്‍ വച്ച് പോലീസ് ഔട്ട്‌പോസ്റ്റിനു സമീപം താമസിക്കുന്ന നമ്പ്യാപുരം വീട്ടില്‍ സുജാതയുടെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 10:04 am IST
in Ernakulam

പള്ളുരുത്തി: കുമ്പളങ്ങിയില്‍ പോലീസിന് മാനക്കേടുണ്ടക്കി പ്രദേശത്ത് മോഷണസംഘം വിലസുന്നു. പട്ടാപ്പകല്‍ വഴിയില്‍ മാലപൊട്ടിച്ച് കടന്നുകളയുന്ന സംഘത്തെക്കൊണ്ട് പോലീസിന് പൊറുതിമുട്ടി. ഒടുവില്‍ മോഷ്ടാക്കളെ കുടുക്കാനും കേസിന് തുമ്പുണ്ടാക്കാനുമുള്ള ഒരുക്കത്തിലാണ് പോലീസ്. കഴിഞ്ഞ ഒരാഴ്ചയായി മൂന്ന് പേരുടെ സ്വര്‍ണമാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം കുമ്പളങ്ങി സാന്‍ജോസ് പള്ളിയുടെ മുന്നില്‍ വച്ച് പോലീസ് ഔട്ട്‌പോസ്റ്റിനു സമീപം താമസിക്കുന്ന നമ്പ്യാപുരം വീട്ടില്‍ സുജാതയുടെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു. കഴിഞ്ഞ വെള്ളിയാഴ്ച കണ്ടത്തിപ്പറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം മുന്‍ പഞ്ചായത്തംഗം എന്‍.പി. രത്തന്റെ ഭാര്യയുടെ നാലര പവന്റെ മാല പൊട്ടിച്ച് കവര്‍ച്ചാ സംഘം കടന്നുകളഞ്ഞിരുന്നു.

ബുധനാഴ്ച വൈകിട്ട് ആറിന് ഫിലോമിന എന്ന വീട്ടമ്മയുടെമാല പഞ്ചായത്തിനു സമീപം വെച്ച് പൊട്ടിച്ചെടുത്ത സംഭവവുമുണ്ടായി. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മറ്റൊരു കവര്‍ച്ച കൂടി നടന്നതോടെ പോലീസിന് മാനക്കേടായി. ഇപ്പോള്‍ മട്ടാഞ്ചേരി അസി കമ്മിഷണര്‍ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുമ്പളങ്ങിയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ജില്ലക്ക് പുറത്തുള്ള പ്രൊഫഷണല്‍ കുറ്റവാളി സംഘവും മാല പൊട്ടിക്കല്‍ സംഘത്തിലുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കുമ്പളങ്ങിയുടെ പല ഭാഗങ്ങളിലായി 15 മഫ്തി പൊലീസിനെ നിയോഗിച്ചു. കൂടാതെ, 20 പേരടങ്ങുന്ന പൊലീസുകാരുടെ സംഘം 4 വണ്ടികളിലായി പട്രോളിങ്ങും പഞ്ചായത്ത് അതിര്‍ത്തികളില്‍ പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട് . കുമ്പളങ്ങി പഞ്ചായത്തിന്റെ നേതൃത്വത്തിലെ സന്നദ്ധ സംഘടനയില്‍പ്പെട്ട യുവാക്കളും പോലീസിന് വേണ്ട സഹായം നല്‍കുന്നുണ്ട്. പള്ളുരുത്തി ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍ പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. അതേസമയം, കുമ്പളങ്ങി കമ്പര്‍ഷന്‍ മുക്കിനു സമീപത്തു വച്ച് ഇന്നലെ സംശയകരമായ സാഹചര്യത്തില്‍ കണ്ട രണ്ടു പേരെ മാലമോഷ്ടാക്കളാണെന്നു തെറ്റിദ്ധരിച്ചു പ്രദേശവാസിയായ യുവതി പരാതി പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അവരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു. സിസിടിവി കേന്ദ്രികരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.

മാലപൊട്ടിക്കാന്‍ മോഷ്ടിച്ച വണ്ടികള്‍

ഒരാഴ്ചയ്‌ക്കിടെ നടന്ന മൂന്ന് മാലപൊട്ടിക്കലിനും പ്രതികള്‍ ഉപയോഗിച്ചത് നഗരത്തില്‍ നിന്ന് മോഷ്ടിച്ച സ്‌കൂട്ടറുകള്‍. ഒരു സ്‌കൂട്ടര്‍ കാക്കനാട് നിന്ന് 15ന് മോഷ്ടിച്ചതാകാമെന്ന് പോലീസ് പറയുന്നു. മറ്റൊരു സ്‌കൂട്ടര്‍ കടവന്ത്ര ഭാഗത്തുനിന്ന് കുറച്ചു നാള്‍ മുന്‍പ് മോഷണം പോയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: പോലീസ്theftrobbery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

India

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

Thiruvananthapuram

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലഡ് ബാങ്കിലെ കോപ്പര്‍ വയറുകള്‍ മോഷണം പോയി, രക്തം സൂക്ഷിക്കാന്‍ പകരം സംവിധാനം ഇല്ലാത്തതില്‍ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.