Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ പ്രീതി നേടാനുള്ള ശ്രമം പാളി: കേന്ദ്രമന്ത്രിക്കെതിരെ ജയരാജന്‍ പറഞ്ഞതെല്ലാം അബദ്ധങ്ങള്‍

1980 നവംബര്‍ 19ന് വി. മുരളീധരനെ കണ്ണൂരിലെ അക്രമ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച്, അന്നത്തെ എബിവിപി ദല്‍ഹി പ്രദേശ് സമിതി ഭാരവാഹിയായിരുന്ന മദന്‍ഭാട്ട്യയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ എബിവിപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ബന്ദിയാക്കിയത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Apr 20, 2021, 10:34 am IST
in Kerala

കണ്ണൂര്‍: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ സിപിഎം നേതാവ് പി. ജയരാജന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ അബദ്ധജഡിലം. പിണറായിയുടെ പ്രീതി നേടി, രാഷ്‌ട്രീയ നേട്ടത്തിനും പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട പരിഗണനകള്‍ തിരിച്ചുപിടിക്കാനുമുള്ള ശ്രമമായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ജയരാജന്റെ പറച്ചിലുകളെ കാണുന്നത്. മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായി പാര്‍ട്ടിയിലും അണികള്‍ക്കിടയിലും ഒറ്റപ്പെട്ട ജയരാജന്‍ പിണറായിയുടെ പ്രീതി പിടിച്ചുപറ്റാന്‍ കുറേ നാളായി ശ്രമം നടത്തുകയാണ്. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചതെല്ലാം അബദ്ധ ജഡിലമായ വിവരങ്ങളായിരുന്നു.  

അറസ്റ്റിലായ എബിവിപിക്കാരെ മോചിപ്പിക്കാനാണ് വി. മുരളീധരന്‍ മുമ്പ്, മുഖ്യമന്ത്രിയായിരിക്കെ ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ ഘരാവോ ചെയ്തെന്നാണ് ജയരാജന്‍ ഫേസ് ബുക്കില്‍ ചേര്‍ത്ത പരാമര്‍ശത്തില്‍ പറയുന്നത്. എന്നാല്‍, 1980 നവംബര്‍ 19ന് വി. മുരളീധരനെ കണ്ണൂരിലെ അക്രമ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട്  കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച്, അന്നത്തെ എബിവിപി ദല്‍ഹി പ്രദേശ് സമിതി ഭാരവാഹിയായിരുന്ന മദന്‍ഭാട്ട്യയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ എബിവിപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ബന്ദിയാക്കിയത്.

സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ കേരളത്തില്‍ സിപിഎം നടത്തിപ്പോരുന്ന അതിക്രമങ്ങള്‍ക്കെതിരെ കേരളത്തിന് പുറത്ത് നടത്തിയ ചെറുത്തു നില്‍പ്പായിരുന്നു അത്. സംഭവത്തെ സിപിഎം നേതൃത്വം ഞെട്ടലോടെയായിരുന്നു സമീപിച്ചത്.  രാജ്യത്തെവിടെയും ‘തട്ടുകിട്ടുമെന്ന’ തിരിച്ചറിവ് സിപിഎം നേതാക്കള്‍ക്കുണ്ടായി. ഇടക്കാലത്തേക്കെങ്കിലും സിപിഎം അക്രമങ്ങളില്‍ നിന്നും പുറകോട്ട് പോവുകയും ചെയ്തിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് ജയരാജന്‍ നുണക്കഥ തട്ടിവിട്ടത്.  

മുഖ്യമന്ത്രിക്കെതിരായി കൊവിഡിയറ്റെന്ന രീതിയില്‍ നടത്തിയ പരാമര്‍ശത്തില്‍ വര്‍ദ്ധിച്ച പിന്തുണയാണ് കേന്ദ്രമന്ത്രിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നടക്കം ലഭിച്ചത്. കേന്ദ്രമന്ത്രിസഭയില്‍ ഓരോ മന്ത്രിക്കും വിദഗ്ധ സമിതിയുടെ വിലയിരുത്തലുണ്ട്. ആ വിലയിരുത്തലില്‍ മികച്ച മന്ത്രിയെന്ന പ്രശംസ കിട്ടിയവരില്‍ മുരളീധരനുമുണ്ട്. മികച്ച മന്ത്രിയാണ്, ഒപ്പം ജയരാജന്‍ കുറ്റപ്പെടുത്തി പറഞ്ഞ ‘സംഘിപ്പട്ട’ ത്തിനും മുരളീധരന്‍ രാഷ്‌ട്രീയ തലത്തില്‍ യോഗ്യത കാട്ടി.

കേരളത്തിന്റെ വികസന രംഗത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും വളരെ വലിയ സംഭാവനകള്‍ നല്‍കി ശ്രദ്ധ നേടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിലുള്‍പ്പെടെ മുരളീധരന്‍ നടത്തിയ വിമര്‍ശനം സിപിഎമ്മിനും നേതാക്കള്‍ക്കും അതികഠിനമായ പ്രഹരമാണ് ഏല്‍പ്പിച്ചത്. അതിനെ പ്രതിരോധിക്കാന്‍ അവര്‍ നടത്തുന്ന ഓരോ ശ്രമവും കൂടുതല്‍ കുഴപ്പത്തിലാക്കുകയാണവരെ. അതില്‍ ഏറ്റവും പുതുതാണ് ജയരാജന്റെ പരാജയം.

Tags: cpmഎബിവിപിവി മുരളീധരന്‍പി ജയരാജന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.