Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിവുള്ളവര്‍ പറഞ്ഞാല്‍ അനുസരിക്കണം

സുഭാഷിതം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 13, 2021, 10:04 pm IST
inSamskriti

മതികേടുള്ളവര്‍ സുതരെന്നാകിലും  

മതിമാന്മാരായവര്‍ കളകെന്നേ വരൂ

അറിവില്ലാതൊരു മകനെ ലാളിച്ചി

ട്ടറിവുള്ളോരു നീ കരകെന്നേ വരൂ

ദുര്യോധനന്‍ യുദ്ധത്തില്‍ മരിച്ചു എന്നു കേട്ട ധൃതരാഷ്‌ട്രര്‍ ദുഃഖം കൊണ്ട് വന്‍മരം വീഴുന്നതു പോലെ ബോധം കെട്ടു ഭൂമിയില്‍ പതിച്ചു. ചിലര്‍ മുഖത്തു വെള്ളം തളിച്ചു. ബോധം തെളിഞ്ഞപ്പോള്‍ പലരും ധൃതരാഷ്‌ട്രരെ സാന്ത്വനിപ്പിച്ചു.  

തുടര്‍ന്ന് വിദുരരോട് ധൃതരാഷ്‌ട്രര്‍ പറഞ്ഞു; മക്കളുടെ മരണവും കണ്ട് ഞാന്‍ ജീവിച്ചിരിക്കുന്നത് വിധിവിഹിതമാണ്. ഭാഗ്യഹീനനാണു ഞാന്‍. ഇതില്‍ കൂടുതല്‍ ഇനി എന്തു വരാനാണ്?  

അപ്പോള്‍ സൂതന്‍ ഉപദേശിച്ചു; മകന്‍ ബുദ്ധികെട്ടവനാണെങ്കില്‍ ബുദ്ധിമാനായവന്‍ അവനെ ഉപദേശിക്കുകയാണ് വേണ്ടത്. നിങ്ങള്‍ മകനെ അമിതമായി ലാളിച്ചുവളര്‍ത്തി. വിദുരനും സനല്‍കുമാരനും വേദപ്പൊരുളായ കൃഷ്ണനും കൂടാതെ ഞാനും അങ്ങയെ ഉപദേശിച്ചു. വിജ്ഞന്മാരായ മറ്റു പലരും ഉപദേശിച്ചു. എന്നാല്‍ ആരു പറഞ്ഞതും അങ്ങു സ്വീകരിച്ചില്ല.  

സൂചികുത്തിയാല്‍ കിട്ടുന്നിടത്തോളം മണ്ണു പോലും ഞാന്‍ പാണ്ഡവര്‍ക്കു കൊടുക്കില്ല എന്നാണല്ലോ ദുര്യോധനന്‍ ശഠിച്ചത്. പുത്രവാത്സല്യം മൂലം മകന്റെ ശാഠ്യത്തിനും പിതാവ് കൂട്ടു നിന്നു. മകന്‍ നന്നായി വരാന്‍ സാമദാനഭേദദണ്ഡങ്ങളാകുന്ന ചതുരുപായങ്ങള്‍ സ്വീകരിക്കാം. എന്നിട്ടും നന്നാകുന്നില്ലെങ്കില്‍ തള്ളിക്കളയുക തന്നെ വേണം. ചൊല്ലിക്കൊടു, നുള്ളിക്കൊടു, തല്ലിക്കൊടു, തള്ളിക്കള എന്നാണല്ലോ ചൊല്ല്.  

മകനെ വഷളാക്കുന്നവനു മുറിവു വച്ചു കെട്ടേണ്ടി വരും. അവന്റെ ഓരോ നിലവിളിയും പിതാവിനെ വേദനിപ്പിക്കും. ശിക്ഷണം ലഭിക്കാത്ത പുത്രന്‍ തന്നിഷ്ടക്കാരനാകും എന്നെല്ലാമുള്ള വേദവാക്യങ്ങള്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ദോഷവാനായ പുത്രന്‍ പിതാവിനെ നശിപ്പിക്കുന്നു എന്ന് മറ്റൊരു ചൊല്ല്. എന്നാല്‍ മാതാ പിതാക്കള്‍ മക്കള്‍ക്കു കൊടുക്കുന്ന അമിതമായ ശിക്ഷ ഗുണം ചെയ്യുകയുമില്ല. ചിലപ്പോള്‍ ദൂഷ്യം ചെയ്യുകയുമാകാം.  

വിജയാശംസ നേടാനും അനുഗ്രഹം വാങ്ങാനും മാതാവായ ഗാന്ധാരിയുടെ സമീപം ദുര്യോധനന്‍ എത്തി. അവര്‍ മകനെ ഉപദേശിച്ചു; ജ്ഞാനികളുടെ ഉപദേശങ്ങള്‍ അവഗണിച്ച് ഐശ്വര്യമദത്തില്‍ കാഴ്ച മങ്ങിയ നീ ദുഷ്ടാത്മാവാണ്. യഥാര്‍ഥ ഐശ്വര്യം അമ്മയും അച്ഛനും ജീവനുമാണ്. നിന്റെ ശക്തികൊണ്ട് നീ ശത്രുക്കള്‍ക്ക് പ്രീതിയും എനിക്ക് ദുഃഖവും വര്‍ധിപ്പിക്കുകയാണ്. ഭീമന്റെ അടികൊണ്ടു പുളയുമ്പോള്‍ നീ അച്ഛന്റെ ഉപദേശമോര്‍ക്കും. നീയെന്റെ വാക്കുകള്‍ കേള്‍ക്കുക. യുദ്ധം അരുത്.

പണ്ടൊരു മാതാവ് ചെറുപ്പക്കാരനായ മകന്‍ മോഷ്ടിച്ചു കൊണ്ടു വരുന്നതെല്ലാം സ്വീകരിച്ചു വയ്‌ക്കുമായിരുന്നു. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അവനെ മോഷണക്കുറ്റത്തിന് പോലീസ് പിടികൂടി. കോടതി ശിക്ഷ വിധിച്ചപ്പോള്‍ അവന്‍ അമ്മയുടെ നേരേ തിരിഞ്ഞു.  

നിങ്ങളാണ് എന്നെ കുറ്റവാളിയാക്കിയത്. മോഷണ വസ്തുക്കള്‍ കൊണ്ടു വരുമ്പോള്‍ നിങ്ങള്‍ എന്നെ എന്തുകൊണ്ട് വിലക്കിയില്ല? എന്നിട്ടിപ്പോള്‍ എന്തിനു കരയുന്നു?  

വളര്‍ന്നു വലുതാക്കി വിട്ട മാതാപിതാക്കള്‍ പറയുന്നത് കേട്ട് അതിനെക്കുറിച്ച് ചിന്തിക്കാനും മക്കള്‍ ബാധ്യസ്ഥരാണ്.

എസ്.ബി. പണിക്കര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

Kerala

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

Kerala

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

Kerala

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

Kerala

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.