Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മണ്‍പാത്രനിര്‍മാണ പരിശീലന കേന്ദ്രം കാടുകയറി നശിക്കുന്നു, കേന്ദ്രം അടച്ചുപൂട്ടിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു

ചെറിയ ചെറിയ കുടിലുകളില്‍ മണ്‍പാത്രനിര്‍മാണം നടത്തിയിരുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഇതൊരു ആശ്വാസകേന്ദ്രമാകുമായിരുന്നു. പല ഭാഗങ്ങളില്‍ നിര്‍മിക്കുന്ന മണ്‍പാത്രങ്ങളും, മറ്റ് കളിമണ്ണ് കൊണ്ടുള്ള നൂറിലധികം വരുന്ന വ്യത്യസ്ത ഉല്‍പന്നങ്ങളും സൊസൈറ്റി വഴി വ്യാപാര മേഖലകള്‍ തുറന്ന് ഇവരുടെ ജീവിതം കരുപ്പിടിപ്പിക്കാമെന്ന മോഹം ചിറകറ്റു പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 01:16 pm IST
in Palakkad

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെ മണ്‍പാത്രനിര്‍മാണ പരിശീലന കേന്ദ്രം അടച്ചുപൂട്ടിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു.  ഒറ്റപ്പാലം എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന കെ.ആര്‍. നാരായണന്‍ സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ് ചുഡുവാലത്തൂര്‍ കേന്ദ്രമായി ട്രെയിനിങ് സെന്റര്‍ ആരംഭിച്ചത്. മണ്‍പാത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന കുംഭാരസമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.  

ഏകദേശം 500 ഓളം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം തുടക്കത്തില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇടനിലക്കാരുടെ ചൂഷണത്തിനിടയായാണ് സെന്റര്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലെത്തിയത്.  

മണ്ണ് അരക്കുന്നതിനും, മണ്‍പാത്രനിര്‍മാണത്തിനും, ചൂള വെക്കുന്നതിനുമായ ആധുനിക യന്ത്ര സംവിധാനങ്ങളോടെ ലക്ഷങ്ങള്‍ ചെലവിട്ട് ആരംഭിച്ച പദ്ധതി ലക്ഷ്യത്തിലെത്താതെ നിലക്കുകയായിരുന്നു.  പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച യന്ത്രങ്ങളും കെട്ടിടങ്ങളും കാടുകയറി നശിച്ചുകൊണ്ടിരിക്കുകയാണ്. മണ്‍പാത്രനിര്‍മാണവുമായി ബന്ധപ്പെട്ട കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം രാഷ്‌ട്രീയ നേതാക്കന്‍മാരുടെ അധീനതയിലായതോടെ സര്‍ക്കാര്‍ ഫണ്ട് തട്ടിക്കുന്നതിനുള്ള കേന്ദ്രമായി മാറുകയായിരുന്നു.  

35 ഓളം അംഗങ്ങളുണ്ടായിരുന്ന സൊസൈറ്റിയുടെ നിയന്ത്രണം പൂര്‍ണമായും ഇടതുനേതാക്കളുടെ കൈകളിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം പിന്നീട് സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലായതോടെയാണ് പൂര്‍ണ്ണമായും അഴിമതിയില്‍ മുങ്ങിക്കുളിക്കുവാന്‍ തുടങ്ങിയത്.  

ചെറിയ ചെറിയ കുടിലുകളില്‍ മണ്‍പാത്രനിര്‍മാണം നടത്തിയിരുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഇതൊരു ആശ്വാസകേന്ദ്രമാകുമായിരുന്നു. പല ഭാഗങ്ങളില്‍ നിര്‍മിക്കുന്ന മണ്‍പാത്രങ്ങളും, മറ്റ് കളിമണ്ണ് കൊണ്ടുള്ള നൂറിലധികം വരുന്ന വ്യത്യസ്ത ഉല്‍പന്നങ്ങളും സൊസൈറ്റി വഴി വ്യാപാര മേഖലകള്‍ തുറന്ന് ഇവരുടെ ജീവിതം കരുപ്പിടിപ്പിക്കാമെന്ന മോഹം ചിറകറ്റു പോയത്. ഇത് പുനരുജ്ജീവിപ്പിക്കുന്നതിനാവശ്യമായ എന്തെങ്കിലും പദ്ധതി സര്‍ക്കാരിനുണ്ടോ എന്നതാണ് മണ്‍പാത്രനിര്‍മാണവുമായി ബന്ധപ്പെട്ടവര്‍ ചോദിക്കുന്നത്.  

മാത്രമല്ല, പുതിയ തലമുറയെ മണ്‍പാത്രനിര്‍മാണ പ്രവൃത്തിയിലേക്ക് ആകര്‍ഷിക്കുന്നതിനും, അതുവഴി ഇതൊരു വ്യവസായമാക്കി മാറ്റി പരിശീലന കേന്ദ്രം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് കുടുംബങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Tags: forപാലക്കാട്pottery training
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.