Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അപേക്ഷ നിരസിക്കുന്നു; ഒഴിഞ്ഞുമാറുന്നു; വിവരാവകാശ നിയമം അട്ടിമറിക്കപ്പെടുന്നു

ഇത് ഫലപ്രദമല്ല. എങ്ങനെ വിവരങ്ങള്‍ നല്‍കാതിരിക്കാനാകുമെന്നത് സംബന്ധിച്ച 'ഗവേഷണങ്ങളാണ്' വിവരങ്ങള്‍ കൈമാറാന്‍ നിയോഗിക്കപ്പെട്ടവര്‍ നടത്തുന്നത്. അപേക്ഷകളിലെ വാചകവും ഘടനയും വ്യാഖ്യാനിച്ച് അപേക്ഷ നിരസിക്കുകയോ, വിവരം നല്‍കാതെ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നത് പതിവായി.

കെ.ഡി. ഹരികുമാര്‍ by കെ.ഡി. ഹരികുമാര്‍
Apr 11, 2021, 06:30 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: വിവരാവകാശ നിയമം വഴി ജനങ്ങള്‍ക്ക് ലഭിച്ച, അറിയാനുള്ള അവകാശത്തെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. സര്‍ക്കാര്‍ തലങ്ങളിലെ ഉദ്യോഗസ്ഥ നടപടികളെക്കുറിച്ച് സാധാരണക്കാര്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കാനുള്ള ഏകമാര്‍ഗം വിവരാവകാശ നിയമം മാത്രമാണ്.  

പക്ഷേ, ഇത് ഫലപ്രദമല്ല. എങ്ങനെ വിവരങ്ങള്‍ നല്‍കാതിരിക്കാനാകുമെന്നത് സംബന്ധിച്ച ‘ഗവേഷണങ്ങളാണ്’ വിവരങ്ങള്‍ കൈമാറാന്‍ നിയോഗിക്കപ്പെട്ടവര്‍ നടത്തുന്നത്. അപേക്ഷകളിലെ വാചകവും ഘടനയും  വ്യാഖ്യാനിച്ച് അപേക്ഷ നിരസിക്കുകയോ, വിവരം നല്‍കാതെ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നത് പതിവായി. ഇക്കാര്യത്തില്‍ അപ്പീല്‍ അധികാരികളില്‍ നിന്നുപോലും അനുകൂലമായ സമീപനങ്ങളുണ്ടാകാറില്ല. അപേക്ഷകര്‍ക്ക്, വിവരാവകാശ അപേക്ഷ തയാറാക്കാന്‍ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസ്  സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നാണ് നിയമം. അക്കമിട്ട് ആവശ്യപ്പെടുന്ന വിവരം ഓരോന്നിനും പ്രത്യേകം മറുപടി നല്‍കണമെന്നാണ് ചട്ടം. പക്ഷേ അങ്ങനെയൊന്നും നല്‍കാറില്ല.

വിവരാവകാശം തേടിയ 80 വയസ്സുള്ള ഒരു വിമുക്തഭടന്, ഉദ്യോഗസ്ഥരില്‍ നിന്ന് പലപ്പോഴും വ്യക്തിഹത്യപോലും നേരിടേണ്ടതായി വന്നിട്ടുണ്ട്. വിവരാവകാശ സംവിധാനങ്ങളില്‍ പോലും അധികാര ദുര്‍വിനിയോഗവും, നീതിനിഷേധവും  സംഭവിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അപേക്ഷകളിലെ സിറ്റിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യഥാസമയം അറിയിക്കാതിരിക്കുക, പലപ്പോഴും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുക തുടങ്ങിയവ തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്ന് പാമ്പാടി വെള്ളൂര്‍ വെട്ടിയില്‍ വി.എം. രവീന്ദ്രന്‍ നായര്‍ പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റവന്യൂ വിഭാഗത്തില്‍ നിന്ന് ലഭ്യമാകുന്നതിന് 15ഓളം അപേക്ഷകള്‍ നല്‍കേണ്ടിവന്നു. എല്ലാത്തിലും ഒന്നും, രണ്ടും അപ്പീല്‍ അധികാരികളുടെ സമീപത്തും പോകേണ്ടതായിവന്നു. ഇവിടെ അനുഭവിച്ച നീതികേട് സംസ്ഥാനത്തെ വിവരാവകാശ സംവിധാനങ്ങള്‍ക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിയാന്‍ വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.  

രണ്ടാം അപ്പീല്‍ അധികാരിയുടെ തീരുമാനങ്ങളിലെ പരിഹാരം ഹൈക്കോടതിയാണ്. ഇത് ചെലവേറിയതായതിനാല്‍ സാമ്പത്തികശേഷിക്കുറവുള്ളവര്‍ അതിന് തുനിയാറില്ല. ഇത് പലപ്പോഴും പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വിവരാവകാശ നിയമത്തിലൂടെ ജനങ്ങള്‍ക്ക് സഹായകമാകേണ്ടവര്‍ തന്നെ അത് അട്ടിമറിക്കുകയാണെന്നും രവീന്ദ്രന്‍ നായര്‍ പറയുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംബുലന്‍സിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ ചുമത്തി പൊലീസ്

Kerala

ഭൂമി തരംമാറ്റല്‍ സുഗമമാക്കാന്‍ മാര്‍ഗരേഖയുമായി സര്‍ക്കാര്‍

Kerala

കേരള സര്‍വകലാശാലയെ ചില ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി സി ഡോ .മോഹന്‍ കുന്നുമ്മല്‍, ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിച്ചു

News

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)
India

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

പുതിയ വാര്‍ത്തകള്‍

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദേശം

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണം: ഹൈക്കോടതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കാറുണ്ടോ? അപകടം കൂടെ വരും

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

വിവാഹ പാർട്ടിക്കിടെ കൂടുതൽ കോഴിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി

സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേയ്‌ക്ക് നാമനിർദേശം ചെയ്യുന്നതിനെതിരെ അശോകന്‍ ചരുവിൽ ; വിമർശിച്ച് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies