Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരളം ഇന്ത്യയ്‌ക്ക് മാതൃക

വോട്ടെടുപ്പ് തുടങ്ങാന്‍ നേരമാണവര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന ആരോപണം ഉന്നയിച്ചത്. കുണ്ടറയിലെ സ്ഥാനാര്‍ത്ഥി ഷാജി വര്‍ഗ്ഗീസ് കാറില്‍ പെട്രോള്‍ നിറച്ച് കന്നാസുമായി വന്നു. അയാളെ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന പ്രസ്താവന ചാനലുകളൊക്കെ ഫഌഷ് ന്യൂസ് ആക്കി. കേരളം ഞെട്ടി. വൈകിട്ടോടെയാണ് എല്ലാം മന്ത്രിയുടെ തിരക്കഥയും നാടകവും ആണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായത്. തെരഞ്ഞെടുപ്പ് അക്രമങ്ങളും അതിക്രമങ്ങളും പുതിയ വാര്‍ത്തയല്ല. ബുത്ത് പിടിച്ചെടുക്കല്‍ കേരളത്തിന്റെ സംഭാവനയല്ല. എന്നാല്‍ കള്ളവോട്ടും അന്തരിച്ചവരുടെ വോട്ട് വിനിയോഗവും കേരളത്തിന്റെ മാത്രം സംഭാവനയാണ്. ഇത്തവണ 4 ലക്ഷത്തിലധികം കള്ളവോട്ടുണ്ടെന്നാണ് ആരോപണം. അതില്‍ എത്രമാത്രം ഇത്തവണ വിനിയോഗിച്ചു എന്ന കണക്ക് വരാനിരിക്കുന്നതേയുള്ളൂ.

ഉത്തരന്‍ by ഉത്തരന്‍
Apr 7, 2021, 12:21 pm IST
in Main Article

എന്നും എപ്പോഴും കേള്‍ക്കുന്ന മുദ്രാവാക്യമാണിത്. ”കേരളം ഇന്ത്യയ്‌ക്ക് മാതൃക”. പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടെ പീഡനമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. അടുത്ത കാലത്താണ് അഞ്ചും ആറും പത്തും വയസ്സുള്ള പെണ്‍കുട്ടികളുടെ പീഡനം കേള്‍ക്കാന്‍ തുടങ്ങിയത്. അത് തുടങ്ങിയത് കേരളത്തിലാണ്. അതു മുതല്‍ എണ്ണിത്തുടങ്ങണം കേരളത്തിന്റെ മാതൃക. പീഡനകഥകള്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഇന്നൊരു പുതുമയല്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ കിളിമൊഴിയായി എല്ലാം പുറത്തുവരും.

വോട്ടെടുപ്പ് തുടങ്ങാന്‍ നേരമാണവര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന ആരോപണം ഉന്നയിച്ചത്. കുണ്ടറയിലെ സ്ഥാനാര്‍ത്ഥി ഷാജി വര്‍ഗ്ഗീസ് കാറില്‍ പെട്രോള്‍ നിറച്ച് കന്നാസുമായി വന്നു. അയാളെ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന പ്രസ്താവന ചാനലുകളൊക്കെ ഫഌഷ് ന്യൂസ് ആക്കി. കേരളം ഞെട്ടി. വൈകിട്ടോടെയാണ് എല്ലാം മന്ത്രിയുടെ തിരക്കഥയും നാടകവും ആണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായത്. തെരഞ്ഞെടുപ്പ്  അക്രമങ്ങളും അതിക്രമങ്ങളും പുതിയ വാര്‍ത്തയല്ല. ബുത്ത് പിടിച്ചെടുക്കല്‍ കേരളത്തിന്റെ സംഭാവനയല്ല. എന്നാല്‍ കള്ളവോട്ടും അന്തരിച്ചവരുടെ വോട്ട് വിനിയോഗവും കേരളത്തിന്റെ മാത്രം സംഭാവനയാണ്. ഇത്തവണ 4 ലക്ഷത്തിലധികം കള്ളവോട്ടുണ്ടെന്നാണ് ആരോപണം. അതില്‍ എത്രമാത്രം ഇത്തവണ വിനിയോഗിച്ചു എന്ന കണക്ക് വരാനിരിക്കുന്നതേയുള്ളൂ.

എന്നാല്‍ തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ കേരളത്തിന്റെയും പാരമ്പര്യത്തില്‍പ്പെട്ടതാണ്. അക്രമം അഴിച്ചുവിട്ടവര്‍ പ്രതിയോഗികളെ പ്രതികളാക്കുന്ന പ്രവണത കേരളത്തിന് മാത്രം സ്വന്തം. എന്താണ് ഇത്തവണ കുണ്ടറയില്‍ സംഭവിച്ചത് ? മേഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയില്‍ ഇഎംസിസി ഡയറക്ടര്‍ ഷിബു വര്‍ഗ്ഗീസ് വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് മന്ത്രി പറഞ്ഞത്. കാറില്‍ മണ്ണെണ്ണയുമായി ഷിബു വര്‍ഗ്ഗീസ് വന്നത് കണ്ടെത്തി. ഷിബു പോലീസ് കസ്റ്റഡിയിലാണെന്നും മന്ത്രി പറഞ്ഞു. വാഹനം കത്തിച്ചുകൊണ്ട് നാടകം നടത്താനായിരുന്നു നീക്കമെന്ന് മന്ത്രി ആരോപിച്ചു.  

കുണ്ടറയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ഷിജു വര്‍ഗ്ഗീസ്. അതേ സമയം, പരാതിയുമായി ഷിജുവര്‍ഗ്ഗീസ് കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി. തന്റെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഷിജു കസ്റ്റഡിയില്‍ അല്ലെന്ന് പോലീസ് അറിയിക്കുകയും ചെയ്തു.  

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി. ഗോവിന്ദന്‍. ഈ മണ്ഡലത്തിലാണ് ആന്തൂര്‍ നഗരസഭ. ഭരണം നയിക്കുന്നത് ഗോവിന്ദന്റെ ഭാര്യ. അവിടെ 117-ാം നമ്പര്‍ ബൂത്തില്‍ സംഘര്‍ഷം. അത് സ്വാഭാവികം. എതിര്‍ സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കാത്ത സാമ്രാജ്യമാണല്ലോ ആന്തൂര്‍. തിരുവനന്തപുരത്ത് സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളും ആന്തൂര്‍ പോലെയാണ്. കാട്ടായിക്കോണം എന്ന പ്രദേശത്ത് ബിജെപിക്കെതിരെ രാവിലെ മുതല്‍ പ്രകോപനമായിരുന്നു. ആക്രോശം, ഭീഷണി, ആക്രമണം.

കോണ്‍ഗ്രസ്സിന്റെ സ്വാധീനമേഖലയിലും അങ്ങിനെ തന്നെ.  ബിജെപിയെ തളയ്‌ക്കാന്‍ അവതരിപ്പിച്ച കെ. മുരളീധരന്റെ അനുയായികള്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്സുകാരും മാര്‍ക്‌സിസ്റ്റുകാരും സംഘടിത അക്രമത്തിന് മുതിര്‍ന്നതായും പരാതിയുണ്ട്.

ഇതിനിടയില്‍ ഭക്തരെ തെറ്റിദ്ധരിപ്പിക്കാനും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പോലും അയ്യപ്പന്റെ പ്രതിരൂപമായി പെരുമാറുന്നതും കാണാനായി. കടകംപള്ളി സുരേന്ദ്രന്‍ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍പോലും ഭക്തിയും ദൈവത്തിന്റെ സ്വഭാവവിശേഷങ്ങളും വിളമ്പുന്നതും കണ്ടു. എന്‍എസ്എസിന്റെ നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രി ദൈവത്തിന്റെ സ്വഭാവവിശേഷങ്ങളും വിളമ്പി. എല്ലാം അയ്യപ്പന്റെ ലീലാവിലാസങ്ങളല്ലാതെന്തു പറയാന്‍.

നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന കള്ള പ്രചാരണം നടത്തുകയായിരുന്നു. പോലീസ് തുടര്‍ന്നു നടത്തിയ ലാത്തിച്ചാര്‍ജില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. വിവേക്, പ്രഹ്ലാദ്, ആകാശ് തുടങ്ങിയവര്‍ക്കാണു പരിക്കേറ്റത്. കെ.മുരളീധരന്റെ ഡ്രൈവര്‍ക്കും പരിക്കുണ്ട്. ഇവരെ ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ കല്ലേറുമുണ്ടായി സ്റ്റുഡിയോ റോഡില്‍ വോട്ടര്‍മാരെ കാണാനെത്തിയ കെ.മുരളീധരന്‍ സഞ്ചരിച്ച വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു എന്നാണ് പരാതി. കാശുകൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കത്തെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. വെള്ളായണി ഭാഗത്തെ സന്ദര്‍ശനം കഴിഞ്ഞ് നേമത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലേക്കു മടങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു പ്രദേശത്തെ മുപ്പതോളം ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി പ്രതിഷേധിച്ചതെന്നാണ് ന്യായം.  

വോട്ടിനായി പണം വിതരണം ചെയ്യാനാണ് സ്ഥാനാര്‍ഥി എത്തിയതെന്ന് ആരോപിച്ചായിരുന്നു. മുരളീധരനും ഒപ്പമുള്ളവരും കാറില്‍ കയറിയപ്പോഴാണ് പ്രശ്‌നമുണ്ടായത്. ബോണറ്റിലും ഗ്ലാസിലും അടിക്കുകയും മുന്നിലെ ഫ്‌ലാഗ് റോഡ് ഒടിക്കുകയും ചെയ്തു.

Tags: indiakerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു
India

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

Vicharam

സംഘം: സ്വഭാവവും സമീപനവും

India

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.