Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പിണറായിയുടെ അഹങ്കാര ചിന്തയുടെ ഫണത്തില്‍ ആറാം തീയതി അടിവീഴണം; ആ പാമ്പ് അല്ലെങ്കില്‍ കേരളത്തെ കൊല്ലും’; രൂക്ഷ വിമര്‍ശനവുമായി സനല്‍ കുമാര്‍ ശശിധരന്‍

സെക്രട്ടറിയറ്റ് തീപിടിത്തം ഓര്‍ക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന വാദം ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പൊളിഞ്ഞപ്പോള്‍ പോലീസിനെക്കൊണ്ട് ഒരു നാലാംകിട വീഡിയോ ഇറക്കിയ സര്‍ക്കാരാണ്. പ്രളയം മനുഷ്യനിര്‍മിതം എന്ന് പറയുമ്പോള്‍ അതിന്റെ പിന്നിലുള്ള സാമ്പത്തിക താല്പര്യമായിരുന്നോ അത് ചെയ്യിച്ചത് എന്നാണ് മനസിലുയരുന്ന ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 05:48 pm IST
in Kerala

തിരുവനന്തപുരം: കൃത്യമായി ചുട്ടെടുത്ത നുണകള്‍ സമര്‍ത്ഥമായി മാര്‍ക്കറ്റു ചെയ്തു എന്നതാണ് കേരളം കണ്ട ഏറ്റവും ജനവഞ്ചക സര്‍ക്കാരിനെ വീണ്ടും ജനങ്ങള്‍ തിരികെ എത്തിക്കും എന്ന പ്രതീതിയുണ്ടാക്കിയതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. പിണറായി സര്‍ക്കാര്‍ ചെയ്ത അനീതിയും കൊള്ളയും വഞ്ചനയും മുഴുവനും പുറത്തുവന്നിട്ടില്ല. അതിനു കാരണം സുതാര്യതയില്ലായ്‌മയാണ്. വിവരാവകാശനിയമത്തെ പോലും മാഫിയകളെ സഹായിക്കാനായി അട്ടിമറിച്ചു. വിവാദങ്ങളുയര്‍ന്നപ്പോള്‍ പിന്മാറിയ പല പദ്ധതികളുടെയും പിന്നാമ്പുറ രേഖകള്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഏറ്റവും ഗുരുതരമായ വിഷയം തെളിവുകള്‍ നശിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന അതിന്റെ നെറികേടാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

സെക്രട്ടറിയറ്റ് തീപിടിത്തം ഓര്‍ക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന വാദം ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പൊളിഞ്ഞപ്പോള്‍ പോലീസിനെക്കൊണ്ട് ഒരു നാലാംകിട വീഡിയോ ഇറക്കിയ സര്‍ക്കാരാണ്. പ്രളയം മനുഷ്യനിര്‍മിതം എന്ന് പറയുമ്പോള്‍ അതിന്റെ പിന്നിലുള്ള സാമ്പത്തിക താല്പര്യമായിരുന്നോ അത് ചെയ്യിച്ചത് എന്നാണ് മനസിലുയരുന്ന ചോദ്യം. ദുരിതാശ്വാസം എന്ന നിലയില്‍ പണം കടത്താനുള്ള ശ്രമം മുടങ്ങിയപ്പോഴാണോ സ്വര്‍ണക്കടത്ത് എന്നും സംശയിക്കണം. ഒട്ടും സുതാര്യതയില്ലാതെ ഭരിക്കുന്ന, സമരം ചെയ്യുന്നവരെ പുഴുക്കളെ പൊലെ അവഗണിക്കുന്ന ഒരു ഭരണാധികാരി അതും ചെയ്യും.

സെക്രട്ടറിയേറ്റിനു മുന്നില്‍ വര്‍ഷങ്ങളായി സമരം നടത്തുന്ന ശ്രീജിത്ത്, വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ അങ്ങനെ പുഴുവിന്റെ വിലപോലും സര്‍ക്കാര്‍ നല്‍കാത്ത നിരവധി കേസുകള്‍ ഉണ്ട്. ഇതിനൊക്കെ അപ്പുറത്താണ് നീതിക്കുവേണ്ടി സാധാരണ പൗരന്‍ നടത്തുന്ന പോരാട്ടത്തെ പണവും ഭരണ സ്വാധീനവും ഉപയോഗിച്ച് അട്ടിമറിക്കുന്ന പ്രവര്‍ത്തി. പെരിയ ഇരട്ട കൊലപാതക കേസില്‍ ഈ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനെതിരെ ഖജനാവില്‍ നിന്നും കോടിയിലധികം ചെലവഴിച്ച് നടത്തിയ അപ്പീല്‍ ഒരുദാഹരണമാണ്.  

പൗരന്റെ നീതിയ്‌ക്കായുള്ള മുറവിളികളെ പരിഹസിച്ചു തള്ളുന്ന ഭരണാധികാരി തിരികെ വരണമെന്ന് വിവരമുള്ള ജനത ആഗ്രഹിക്കുകയില്ല. കേരളത്തെ പണയം വെച്ച് നേടിയ കോടികളില്‍ നിന്നും നക്കാപ്പിച്ച കൊടുത്തു ജനങ്ങളെയാകെ ക്ഷേമപ്രതീതിയില്‍ ആറാടിക്കാന്‍ ആവും എന്ന അഹങ്കാര ചിന്തയുടെ ഫണത്തില്‍ ആറാം തിയതി അടിവീഴണം. ആ പാമ്പ് അല്ലെങ്കില്‍ കേരളത്തെ കൊല്ലും. ഭരണമാറ്റം ഉണ്ടാവണം. ഭരിക്കുന്നവന്‍ ജനങ്ങളോട് സുതാര്യതയുള്ളവനായിരിക്കണം എന്ന സന്ദേശം ജനത നല്‍കണം. വ്യാജബിംബങ്ങളുടെ നായകാഘോഷത്തില്‍ വഴങ്ങുന്നവരല്ല എന്ന് മുന്നറിയിപ്പ് കൊടുക്കേണ്ട സമയം കൂടിയാണ് തെരെഞ്ഞെടുപ്പെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.

Tags: Pinarayi Vijayanpinarayiകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.