Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നല്‍കുന്നില്ല; റെയില്‍ വികസനത്തിന് കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍

കേരളത്തിന്റെ മത്സ്യബന്ധന മേഖലയുടെ വികസനത്തിന് വന്‍ പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. കേരളത്തെ സാമ്പത്തിക- കയറ്റുമതി രംഗത്തെ ആസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്. അത് തൊഴില്‍ മേഖലയെ ഉള്‍പ്പെടെ ശക്തിപ്പെടുത്തും. മത്സ്യബന്ധന മേഖലയ്‌ക്ക് ഏറെ സഹായകമാണത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 10:59 am IST
in Kerala

കൊച്ചി: കേരളത്തിലെ റെയില്‍വേ സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ലെന്നും സഹകരിക്കുന്നില്ലെന്നും കേന്ദ്ര റെയില്‍ വകുപ്പു മന്ത്രി പീയൂഷ് ഗോയല്‍. പാളം സ്ഥാപിക്കാന്‍ ഭൂമി വേണം. സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് മികച്ച സഹകരണമാണെന്നും തിരിച്ച് അതില്ലെന്നും മന്ത്രി പറഞ്ഞു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള 2014 വരെ കേരളത്തിന് റെയില്‍വേയുടെ വികസനത്തിന് സഹായമായി വര്‍ഷം 372 കോടി രൂപയാണ് കിട്ടിയിരുന്നത്. 2014 മുതല്‍ ഈ വര്‍ഷം വരെ അത് വര്‍ഷം ശരാശരി 903 കോടി രൂപയായി. രണ്ടിരട്ടിയാണിത്. രാജ്യത്ത് റെയില്‍വേ വൈദ്യുതിവല്‍കരണം അതിവേഗമാണ് നടക്കുന്നത്. പക്ഷേ, കേരളം അതിലും ഉദാസീനമാണ്. രണ്ടര വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ റെയില്‍ പാളങ്ങളും വൈദ്യുതി അധിഷ്ഠിതമാകും. എല്ലാ ട്രെയിനും ഇലക്ട്രിക്കലാക്കും. സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണം മുഖ്യമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് വര്‍ഷം 10 കിലോമീറ്റര്‍ പാതയാണ് വൈദ്യുതിവല്‍കരിച്ചിരുന്നത്. ഇപ്പോഴത് വര്‍ഷം 61 കിലോമീറ്ററാണ്, മന്ത്രി വിശദീകരിച്ചു.

കേരളത്തിലെ റെയില്‍വേ വികസനക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം അത്ഭുതപ്പെടുത്തുന്നതാണ്. ശബരിമലയിലേക്കുള്ള പാതയ്‌ക്ക് ആവശ്യങ്ങളുമായി എംപിമാര്‍ കത്തെഴുതുന്നു. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. കേരളത്തില്‍ ഒമ്പത് റെയില്‍വേ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ സ്തംഭിച്ചു കിടക്കുന്നത്. അനുമതി നല്‍കിയ ശേഷം മൂന്നു തവണയെങ്കിലും ചെലവ് പുതുക്കി നിശ്ചയിക്കേണ്ടിവന്നിട്ടുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണവും താല്‍പ്പര്യക്കുറവും കൊണ്ടാണ്. മോദി സര്‍ക്കാര്‍ വന്ന ശേഷം കേരളത്തിന്റെ റെയില്‍േവ വികസന വിഹിതം രണ്ടര മടങ്ങാക്കി. രണ്ടര വര്‍ഷംകൊണ്ട് സംസ്ഥാനത്തെ പാത വൈദ്യുതീകരണം പൂര്‍ത്തിയാക്കും.

കേരളത്തിന് ബൃഹദ് പദ്ധതികള്‍ക്ക് മാത്രം കഴിഞ്ഞ ആറു വര്‍ഷത്തില്‍ 1.7 ലക്ഷം കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. പക്ഷേ, ആ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ കാണാനില്ല. 65,000 കോടി രൂപയാണ് ദേശീയപാത വികസനത്തിന് നല്‍കിയത്. കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിന് 1957 കോടി രൂപ നല്‍കി.  

കേരളത്തിന്റെ മത്സ്യബന്ധന മേഖലയുടെ വികസനത്തിന് വന്‍ പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. കേരളത്തെ സാമ്പത്തിക- കയറ്റുമതി രംഗത്തെ ആസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്. അത് തൊഴില്‍ മേഖലയെ ഉള്‍പ്പെടെ ശക്തിപ്പെടുത്തും. മത്സ്യബന്ധന മേഖലയ്‌ക്ക് ഏറെ സഹായകമാണത്.

Tags: keralaകേരള സര്‍ക്കാര്‍landcpimPiyush Goyal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.