Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലവ് ജിഹാദിനെ വെള്ളപൂശി ലീഗ്; ജോസ് കെ മാണിയുടെ ലൗ ജിഹാദ് പ്രസ്താവന അധാര്‍മ്മികമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍

കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രസ്താവന അധാര്‍മ്മികമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബിജെപി-ഇടതുമുന്നണി അവിശുദ്ധ കൂട്ടുകെട്ടിന്റെ ബഹിര്‍സ്ഫുരണം ആണ് ജോസ് കെ. മാണിയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 11:21 pm IST
in Kerala

 തിരുവനന്തപുരം: ലവ് ജിഹാദിനെ വെള്ളപൂശി എംപിയും ലീഗ് നേതാവുമായ ഇ.ടി. മുഹമ്മദ് ബഷീര്‍.  

കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രസ്താവന അധാര്‍മ്മികമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബിജെപി-ഇടതുമുന്നണി അവിശുദ്ധ കൂട്ടുകെട്ടിന്റെ ബഹിര്‍സ്ഫുരണം ആണ് ജോസ് കെ. മാണിയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നായിരുന്നു ഞായറാഴ്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി പ്രസ്താവന. ഇത്തരം ആരോപണങ്ങളിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വരുത്തണമെന്നും പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

പൊതുസമൂഹത്തിൽ ഇപ്പോഴും ലൗ ജിഹാദിനെക്കുറിച്ച് സംശയമുണ്ടെന്നും അത്തരത്തിലൊരു ആശങ്ക ഉയരുന്നുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടേണ്ടതാണെന്നും ജോസ്. കെ.മാണി അഭിപ്രായപ്പെട്ടു.  

ഇതോടെ തെരഞ്ഞെടുപ്പില്‍ ശബരിമലയ്‌ക്ക് പിന്നാലെ ലവ് ജിഹാദും ചൂടുള്ള വിഷയമായി മാറുകയാണ്. ക്രിസ്തീയസമുദായത്തിനിടയില്‍ ലവ് ജിഹാദ് വിഷയം ചൂടുള്ള ചര്‍ച്ചാവിഷയമായ പശ്ചാത്തലത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കാന്‍ ജോസ് കെ മാണി നിര്‍ബന്ധിതനായത്. പൊതുവേ എല്‍ഡിഎഫ് ഈ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമായിരുന്നു അവലംബിച്ചിരുന്നത്. എൽഡിഎഫ് ഘടകകക്ഷിയിൽ നിന്ന് ഇതാദ്യമായാണ് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത്. ആദ്യമായാണ് ഇ.ടി. മുഹമ്മദ് ബഷീറിലൂടെ യുഡിഎഫ് ഈ വിഷയത്തില്‍ ഒരു പരസ്യപ്രസ്താവന നടത്തിയത്.   

കേരളാ കാത്തലിക് ബിഷപ് കൗണ്‍സില്‍ പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4,500 ക്രിസ്ത്യന്‍  പെണ്‍കുട്ടികള്‍ ലവ് ജിഹാദിന് ഇരയായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഹിന്ദു ജനജാഗൃതി സമിതി പുറത്ത് വിട്ട കണക്ക് പ്രകാരം ഏകദേശം 30,000 ഹിന്ദു പെണ്‍കുട്ടികള്‍ ലവ് ജിഹാദിന്  ഇരകളായിട്ടുണ്ട്. ലവ് ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണെന്ന് സീറോ മലബാര്‍ സഭയും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കേസുകളില്‍ കേരളത്തിലെ പൊലീസ് വേണ്ടത്ര ഗൗരവത്തോടെ ഇടപെടുന്നില്ലെന്ന അഭിപ്രായമാണ് സഭ പ്രകടിപ്പിച്ചത്.  ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഇസ്ലാം ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ ഒരു ഡസനോളം പേര്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും പോയവരാണെന്നും സീറോ മലബാര്‍ സഭ പറയുന്നു.  

പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്നുള്ള ജെസ്ന മരിയ ജെയിംസ് എന്ന ബികോം വിദ്യാര്‍ത്ഥിയായ 22 കാരിയുടെ തിരോധാനം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ഇതിന് പിന്നില്‍ ലവ് ജിഹാദാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ കേരള പൊലീസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സിബിഐ കേസ് ഏറ്റെടുത്തിരിക്കുകയാണ്.  

അതേ സമയം ക്രിസ്തീയ സഭയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന വാദമാണ് പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തുന്നത്.  

Tags: ക്രിസ്ത്യന്‍ മിഷണറിമാര്‍ജോസ് കെ.മാണികത്തോലിക്ക സഭഇ.ടി. മുഹമ്മദ് ബഷീര്‍ഐഎസ്പോപ്പുലര്‍ ഫ്രണ്ട്ലൗ ജിഹാദ്ക്രിസ്ത്യന്‍ പള്ളിBishopLoveJihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

പുതിയ വാര്‍ത്തകള്‍

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.