Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴശ്ശിയുടെ പോരാട്ട വീര്യവുമായി മുകുന്ദന്‍ പള്ളിയറ

തറവാട്ട് മുറ്റത്ത് നടക്കുന്ന ആര്‍എസ്എസ് ശാഖയിലൂടെയാണ് മുകുന്ദന്‍ സംഘടനയില്‍ എത്തുന്നത്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ബിജെപിയില്‍ എത്തിയ അദ്ദേഹം രണ്ട് തവണ ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ചു. പട്ടികവര്‍ഗ്ഗ മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനാണ് ഇപ്പോള്‍.

കെ. സജീവന്‍ by കെ. സജീവന്‍
Mar 24, 2021, 11:45 am IST
in Kerala

മാനന്തവാടി മണ്ഡലത്തില്‍ എന്‍ഡിഎക്ക് വേണ്ടി ജനവിധി തേടുന്ന മുകുന്ദന്‍ പള്ളിയറയ്‌ക്ക് വിശേഷങ്ങള്‍ ഏറെയാണ്. കേരളത്തിലെ ഏറ്റവും വലിയ കൂട്ടുകുടുംബമായിരുന്ന പള്ളിയറ തറവാട്ടിലാണ് മുകുന്ദന്റെ ജനനം. ബിജെപി ദേശീയ സമിതി അംഗവും വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരിയുമായ പള്ളിയറ രാമന്റെ ജ്യേഷ്ഠന്റെ മകനാണ് മുകുന്ദന്‍ പള്ളിയറ.

തറവാട്ട് മുറ്റത്ത് നടക്കുന്ന ആര്‍എസ്എസ് ശാഖയിലൂടെയാണ് മുകുന്ദന്‍ സംഘടനയില്‍ എത്തുന്നത്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ബിജെപിയില്‍ എത്തിയ അദ്ദേഹം രണ്ട് തവണ ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ചു. പട്ടികവര്‍ഗ്ഗ മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനാണ് ഇപ്പോള്‍. പഴശ്ശി രാജാവിന്റെ മുന്നണി പോരാളികള്‍ ആയിരുന്ന കുറിച്യ തറവാട്ടിലെ ജനനവും സമരങ്ങളോടുള്ള ആഭിമുഖ്യവും മുകുന്ദനെ വേറിട്ട നേതാവാക്കി. കൂട്ടുകുടുംബ വ്യവസ്ഥിതി മാറിയതോടെ തറവാട്ടിലെ 37 കുടുംബങ്ങള്‍ക്ക് ഒന്നര ഏക്കര്‍ തോട്ടവും ഒരേക്കര്‍ വയലും വീതമായി ലഭിച്ചു. എന്നിരുന്നാലും കൃഷി പണികള്‍ എല്ലാം കൂട്ടായി തന്നെയാണ് ഇവര്‍ ഇന്നും നിര്‍വ്വഹിച്ച് വരുന്നത്. ബാല്യകാലത്ത് പതിനഞ്ച് ഏരുകള്‍ ആയിരുന്നു തറവാട്ടില്‍ (നിലം ഉഴുവാന്‍ വേണ്ടി ഉപയോഗിക്കുന്ന കാലികള്‍) നാല് കെട്ടില്‍ വെച്ചും ഉണ്ടും ഉറങ്ങിയും സുഖ ജീവിതം. രാവിലെ നാല് മണിക്ക് കാരണവര്‍ എല്ലാവരെയും ഉണര്‍ത്തും. പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ഓരോരുത്തരും ഓരോ ഭാഗത്തേക്ക്. ചിലര്‍ ഏരുകളെ തെളിച്ച് കൊണ്ട് വരും, ചിലര്‍ കറവയ്‌ക്കുള്ള തിരക്കിലാകും, സ്ത്രീകള്‍ പാട്ട് പാടി നെല്ല് കുത്തും.  

പതിനഞ്ച് ജോടി ഏരുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഏക്കര്‍ കണക്കിന് നിലം ഒരുക്കും. സംസ്ഥാനത്ത് അറിയപ്പെടുന്ന ജൈവ കര്‍ഷക കുടുംബമാണ് പള്ളിയറ തറവാട്. അമ്പതോളം പരമ്പരാഗത നെല്‍ വിത്തിനങ്ങള്‍ ഇന്നും പരിപാലിച്ച് വരുന്നു. അഞ്ഞൂറ് ക്വിന്റല്‍ നെല്ല് ഉള്‍ക്കൊള്ളുന്ന പത്തായപ്പുരയാണ് പള്ളിയറയുടെ അഭിമാനം. തണുപ്പ് കാലത്ത് പത്തായപ്പുരയുടെ മുകളിലാണ് യുവാക്കള്‍ കിടന്നുറങ്ങുക. എസ്എസ്എല്‍സിയോടെ കൃഷിപ്പണിയിലേക്ക് തിരിഞ്ഞ 46 കാരനായ മുകുന്ദന്‍ പള്ളിയറയ്‌ക്ക് രാജകീയ സ്വീകരണമാണ് മണ്ഡലത്തില്‍ ലഭിക്കുന്നത്. ഭാര്യ സീതയും മക്കളായ ഗായത്രിയും ഗൗതംവും തെരഞ്ഞെടുപ്പ് കാലത്ത് മുകുന്ദനെ സഹായിക്കുന്നു.

Tags: bjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

India

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.