Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബജാജ് ഓട്ടോയുടെ 143 കോടിയുടെ പിഴ 25 കോടിയായി കുറച്ചുനല്‍കിയ ആദിത്യ താക്കറേയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി

മന്ത്രി തന്നെ വിളിച്ചുചേര്‍ത്ത യോഗത്തിലല്ലേ പിഴത്തുക ഗണ്യമായി കുറയ്‌ക്കാന്‍ തീരുമാനിച്ചതെന്ന കാര്യം വ്യക്തമാക്കണമെന്ന് ബിജെപി ആദിത്യ താക്കേറയോട് ആവശ്യപ്പെട്ടു. 200 ഏക്കര്‍ ഭൂമിയാണ് അനുവദിച്ചതെങ്കിലും 250 ഏക്കര്‍ ഭൂമി നല്‍കിയിട്ടില്ലേ എന്നും ബിജെപി നേതാവ് ഭത്കല്‍ക്കര്‍ ചോദിച്ചു.

Janmabhumi Online by Janmabhumi Online
Mar 10, 2021, 06:42 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: മഹാരാഷ്‌ട്ര സര്‍ക്കാര്‍ കാര്‍നിര്‍മ്മാണ ഫാക്ടറിയ്‌ക്ക് അനുവദിച്ച ഭൂമിയില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിന് ബജാജ് ഓട്ടോയ്‌ക്ക് സര്‍ക്കാര്‍ ചുമത്തിയ 143 കോടിയുടെ പിഴ 25 കോടിയായി കുറച്ചു നല്‍കിയ പരിസ്ഥിതി മന്ത്രി ആദിത്യ താക്കറേയുടെ നടപടിയെ വിമര്‍ശിച്ച് ബിജെപി.

ബജാജ് ഓട്ടോയുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് പിഴത്തുക കുറച്ചുനല്‍കിയതെന്നും ബിജെപി എംഎല്‍എ അതുല്‍ ഭത്ഖാല്‍കര്‍ ആരോപിക്കുന്നു. 2007ല്‍ വ്യവസായം തുടങ്ങാന്‍ ചക്കാനില്‍ 200 ഏക്കര്‍ ഭൂമിയാണ് മഹാരാഷ്‌ട്ര ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (എം ഐഡിസി) ബജാജ് ഓട്ടോയ്‌ക്ക് നല്‍കിയത്. പക്ഷെ 2020 ആയിട്ടും ഈ നിര്‍ദ്ദീഷ്ട പ്ലോട്ടില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിനാലാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ 143 കോടി രൂപ പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.

മന്ത്രി തന്നെ വിളിച്ചുചേര്‍ത്ത യോഗത്തിലല്ലേ പിഴത്തുക ഗണ്യമായി കുറയ്‌ക്കാന്‍ തീരുമാനിച്ചതെന്ന കാര്യം വ്യക്തമാക്കണമെന്ന് ബിജെപി ആദിത്യ താക്കേറയോട് ആവശ്യപ്പെട്ടു. 200 ഏക്കര്‍ ഭൂമിയാണ് അനുവദിച്ചതെങ്കിലും 250 ഏക്കര്‍ ഭൂമി നല്‍കിയിട്ടില്ലേ എന്നും ബിജെപി നേതാവ് ഭത്കല്‍ക്കര്‍ ചോദിച്ചു.

എം ഐഡിസി കരാര്‍ പ്രകാരം അനുവദിച്ച ഭൂമിയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കണമെന്നുണ്ട്. അതല്ലെങ്കില്‍ കമ്പനി ആ ഭൂമി സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കണം. എന്നാല്‍ ഈ ഭൂമി നിര്‍മ്മാണം തുടങ്ങാതെ 12 വര്‍ഷത്തോളം ഒഴിച്ചിട്ടതിന് അധികപിഴ ഉള്‍പ്പെടെയാണ് 143 കോടി രൂപ പിഴയിട്ടിരിക്കുന്നത്.

റെനോ കാര്‍കമ്പനിയുമായി ചേര്‍ന്ന് വില കുറഞ്ഞ കാറുകള്‍ നിര്‍മ്മിക്കാനുള്ള പ്ലാന്‍റ് നിര്‍മ്മിക്കാനായിരുന്നു ബജാജ് ഓട്ടോയുടെ പദ്ധതി. എന്നാല്‍ ഈ പങ്കാളിത്ത ബിസിനസ് പദ്ധതി പരാജയപ്പെട്ടതോടെ പ്ലാന്‍റ് നിര്‍മ്മിക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. പിന്നീട് ഇവിടെ ടൂവീലറും ത്രീവീലറും നിര്‍മ്മിക്കാനുള്ള ഫാക്ടറി തുടങ്ങാന്‍ പദ്ധതിയിട്ടെങ്കിലും അതും നടന്നില്ല. പിന്നീട് ഉയര്‍ന്ന വിലയുള്ള മോട്ടോര്‍സൈക്കിളുകളും ചേതക് സ്കൂട്ടറും ഇലക്ട്രിക് സ്കൂട്ടറുകളും നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടെങ്കിലും അതും നേരെയായില്ല. എന്നാല്‍ ഭൂമി തിരിച്ചുനല്‍കിയതുമില്ല.  

Tags: ബജാജ്യോഗംbjpമഹാരാഷ്ട്രShiv Senaആദിത്യ താക്കറേ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

India

വരൂ എന്നെ കൊല്ലൂ എന്ന് ഏക്നാഥ് ഷിന്‍ഡേയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്ന് ഏക്നാഥ് ഷിന്‍ഡേ

Entertainment

നടി മീന ബിജെപിയിലേക്കെന്ന് അഭ്യൂഹം; സുപ്രധാന ചുമതല വഹിക്കുമെന്നും സൂചന.

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies