Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാടിക്കല്‍ രാമകൃഷ്ണന്‍ വധം പിണറായി മറന്നാലും കേരളം മറക്കില്ല, കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച്‌ വെട്ടിക്കൊന്നു, ഒന്നാം പ്രതി പിണറായിയെന്ന് കുറ്റപത്രം

കൂട്ടത്തില്‍ മഴുവുമായി നില്‍ക്കുന്ന ചെറുപ്പക്കാരനായ പിണറായി വിജയനെ നേരിട്ട് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ ഉമേഷ് വെളിപ്പെടുത്തിയിരുന്നു. മഴുവുമായി നില്‍ക്കുന്ന പിണറായി വിജയന്റെ മുഖം ഞാന്‍ ഇപ്പോഴും കൃത്യമായി ഓര്‍ക്കുന്നുവെന്നാണ് കേസിലെ സാക്ഷിയായ ബാലകൃഷ്ണന്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 10:23 am IST
in Kerala

കണ്ണൂര്‍: സംസ്ഥാനത്ത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ട് 1969 ഏപ്രില്‍ 28 ന് തലശ്ശേരിക്കടുത്ത വാടിക്കല്‍ രാമകൃഷ്ണനെന്ന ചെറുപ്പക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത് പിണറായി വിജയന്‍ മറന്നാലും കേരള സമൂഹം മറക്കില്ല. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകമായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്റേത്. തുടര്‍ന്ന് ഇരുനൂറോളം സ്വയംസേവകരാണ് സിപിഎം കൊലക്കത്തിക്കിരയായത്.  

രാമകൃഷ്ണന്റെ കൊലപാതകത്തിന് ദൃക്‌സാക്ഷികളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഉമേഷും ബാലകൃഷ്ണനും വെളിപ്പെടുത്തിയിട്ടുണ്ട്. ആ കൂട്ടത്തില്‍ മഴുവുമായി നില്‍ക്കുന്ന ചെറുപ്പക്കാരനായ പിണറായി വിജയനെ നേരിട്ട് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ ഉമേഷ് വെളിപ്പെടുത്തിയിരുന്നു. മഴുവുമായി നില്‍ക്കുന്ന പിണറായി വിജയന്റെ മുഖം ഞാന്‍ ഇപ്പോഴും കൃത്യമായി ഓര്‍ക്കുന്നുവെന്നാണ് കേസിലെ സാക്ഷിയായ ബാലകൃഷ്ണന്‍ പറഞ്ഞത്.  

വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം ബാലകൃഷ്ണന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്. സംഭവ ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവ് എം.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ സിപിഎം ജാഥ വന്നിരുന്നു. ഇരുനൂറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. പിന്നെ കണ്ടത് കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച് ഒരാള്‍ രാമകൃഷ്ണനെ വെട്ടുന്നതാണ്. വെട്ടുകൊണ്ട് രാമകൃഷ്ണന്‍ നിലത്തു വീണു. സമീപത്തു കണ്ടത് വിജയന്‍ എന്ന യുവാവിനെയാണ്. ബാലകൃഷ്ണന്‍ പോലീസിനും ഇതേ മൊഴി നല്‍കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണന്‍ ആശുപത്രിയിലാണ് മരിച്ചത്. പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയും എം.വി രാജഗോപാലിനെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് എഫ്‌ഐആര്‍. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കി.

ഡിവൈഎഫ്‌ഐയുടെ പഴയ രൂപമായിരുന്ന കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ നേതാവായിരുന്നു അന്ന് പിണറായി വിജയന്‍. സംഭവം നടക്കുമ്പോള്‍ കേരളത്തില്‍ ഇടത് ഭരണമായിരുന്നു. കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. രാഘവനായിരുന്നു. പൊതുവേദിയില്‍ സ്വന്തം പാര്‍ട്ടിക്കാരുടെ കൈയടി വാങ്ങാന്‍ കല്‍പ്പിത കഥകള്‍ പിണറായി പറയുമ്പോള്‍ വാടിക്കല്‍ രാമകൃഷ്ണന്റെ ധീര ബലിദാനം കേരളം മറക്കില്ല.  

Tags: cpmകൊലപാതകംattackpinarayiVadikal Ramakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.