Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലക്ഷ്യം ലാല്‍മഹള്‍

നേതാജി പാല്‍ക്കര്‍, മോറോപന്ത് പിംഗളെ എന്നിവര്‍ക്ക് ചുമതല നിശ്ചയിച്ചു. ഭവാനി ദേവിയുടെയും രാജമാതാവിന്റെയും അനുമതിയോടെ രണ്ടായിരം സൈനികരുമായി രാജഗഢില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ടു. ശയിസ്‌തേഖാന്റെ സൈനിക ശിബിരത്തിന്റെ സൂക്ഷ്മാദ്ധ്യയനം ചാരന്മാര്‍ വഴി ശിവാജി ചെയ്തിട്ടുണ്ടായിരുന്നു. പൂനെ നഗരത്തിന്റെ പുറത്ത് ഒരു മൈല്‍ ദൂരെ എത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 19, 2021, 06:10 pm IST
in Samskriti

എന്തായാലും ലാല്‍മഹളില്‍ പ്രവേശിച്ച് ആക്രമണം നടത്താന്‍ നിശ്ചയിച്ചു. അദ്ദേഹത്തോടൊപ്പം പോകാനുള്ള സഹയോഗികളെയും തിരഞ്ഞെടുത്തു. ദിവസവും നിശ്ചയിച്ചു. 1663 ഏപ്രില്‍ 6 ആണ് തിരഞ്ഞെടുക്കപ്പെട്ട ദിവസം. അടുത്ത ദിവസം ശ്രീരാമനവമിയാണ്.

നേതാജി പാല്‍ക്കര്‍, മോറോപന്ത് പിംഗളെ എന്നിവര്‍ക്ക് ചുമതല നിശ്ചയിച്ചു. ഭവാനി ദേവിയുടെയും രാജമാതാവിന്റെയും അനുമതിയോടെ രണ്ടായിരം സൈനികരുമായി രാജഗഢില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ടു. ശയിസ്‌തേഖാന്റെ സൈനിക ശിബിരത്തിന്റെ സൂക്ഷ്മാദ്ധ്യയനം ചാരന്മാര്‍ വഴി ശിവാജി ചെയ്തിട്ടുണ്ടായിരുന്നു. പൂനെ നഗരത്തിന്റെ പുറത്ത് ഒരു മൈല്‍ ദൂരെ എത്തി.

അഷ്ടമിയുടെ രാത്രിയായിരുന്നു അത്, ചന്ദ്രപ്രകാശം ഉണ്ടായിരുന്നു. റംസാന്‍ മാസമായതിനാല്‍ മുസ്ലിങ്ങളുടെ പവിത്രദിവസങ്ങളായിരുന്നു അവ. പകല്‍ മുഴുവന്‍ പട്ടിണി കിടന്ന് രാത്രി വലിച്ചുവാരി തിന്ന് സുഖമായുറങ്ങുന്ന ദിവസങ്ങള്‍. ഔറംഗസേബിന്റെ സിംഹാസനാരോഹണ ദിനം കൂടിയായിരുന്നു അത്. അന്ന് വലിയ ഉത്സവമായിരുന്നു. പൂനെയിലും വാദ്യഘോഷങ്ങളും മറ്റും ഉണ്ടായിരുന്നു.നേതാജി  പാല്‍ക്കറും മോറോപന്ത് പിംഗളേയും സിംഹദുര്‍ഗത്തിന്റെ വഴിയില്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വഴിയില്‍ മാവളി സൈനികര്‍ വാദ്യോപകരണങ്ങളോടുകൂടി നിലയുറപ്പിച്ചിരുന്നു. സര്‍ജേറാവുജേധേ ശിവാജിയുടെ കുതിരയുമായി തയ്യാറായി നിന്നും. ലാല്‍ മഹല്‍ നടപടികഴിഞ്ഞാല്‍ എല്ലാവരും സിംഹദുര്‍ഗത്തിന്റെ മാര്‍ഗത്തിലേക്ക് ഓടും എന്നായിരുന്നു നിശ്ചയിച്ചത്. ഓരോ ആളിന്റെയും ജോലി നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ആരെങ്കിലും തെറ്റിച്ചാല്‍ സര്‍വനാശം സംഭവിക്കും. ആരും ജീവനോടിരിക്കില്ല. ഇവരില്‍ രണ്ടു സഹോദരന്മാരുണ്ടായിരുന്നു. ബാബാജിയും ചിമ്ണാജിയും ഇവരെയാണ് മുഖ്യ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. രണ്ടുപേരും ശിവാജിയുടെ ബാല്യകാല സുഹൃത്തുക്കള്‍. ഒരുമിച്ചു കളിച്ചുവളര്‍ന്നവര്‍. പൂനെ നഗരത്തിന്റെയും ലാല്‍മഹളിന്റെയും ഓരോ ഇഞ്ചും ഇവര്‍ക്ക് സുപരിചിതമാണ്.

ബാബാജിയുടെ ഗണം മുന്നില്‍ പുറപ്പെട്ടു. പിന്നിലായി ചിമ്ണാജിയുടെ ഗണവും, അതില്‍ ശിവാജിയും ഉണ്ടായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞു ഒന്ന് രണ്ട് കാവല്‍ഭടന്മാര്‍ അവിടെ ഇവിടെ നടക്കുന്നുണ്ടായിരുന്നു. മറ്റെല്ലാവരും സുഖനിദ്രയിലായിരുന്നു. ലാല്‍മഹളിലും എല്ലാവരും നിദ്രയില്‍ മുഴുകിയിരിക്കയായിരുന്നു. പൂനെ നഗരം മൂവായിരം ജനസംഖ്യ വരുന്ന ഒരു ചെറിയ നഗരമായിരുന്നു. എന്നാല്‍ അതിനു ചുറ്റും ഒരു ലക്ഷത്തോളം വരുന്ന സൈനികരും.

ബാബാജിയുടെ സൈനിക ഗണം പൂനെ നഗര പരിധിയിലെത്തി. കാവല്‍ക്കാര്‍ കണ്ടു. അപകടമേഖലയില്‍ പ്രവേശിക്കണം. ഇനിയങ്ങോട്ട് അപായം തന്നെയാണ്. ഏത് ക്ഷണത്തില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ല. ഓരോരുത്തരും ഒന്നിനൊന്ന് സമര്‍ത്ഥരാണ്. എല്ലാവരും ഒറ്റഗുരുവിന്റെ ശിഷ്യന്മാരാണല്ലൊ. ഗ്രാമീണ ഭാഷയില്‍ സംസാരിച്ചുകൊണ്ടവര്‍ മുന്നോട്ടു പോകുകയായിരുന്നു. കാവല്‍ക്കാരെ അവര്‍ പരിഗണിച്ചില്ല. അവരുടെ മധ്യത്തില്‍ കൂടി തന്നെ നഗരത്തില്‍ പ്രവേശിച്ചു. സ്വാഭാവികമായി പോകുന്ന അവരെ കണ്ട് രക്ഷകഭടന്‍ തടഞ്ഞു. ആരാ നിങ്ങള്‍ എന്നു ചോദിച്ചു.

സ്വാഭാവിക ഭാവത്തില്‍ അവര്‍ പറഞ്ഞു- ഞങ്ങള്‍ കടകപ്രദേശത്തിന്റെ സൈനികരാണ്. നഗരത്തിനു വെളിയില്‍ പാറാവ് കഴിഞ്ഞ് തിരിച്ചുവരികയാണ് നമ്മളുടെ ശിബിരത്തിലേക്ക് പോകുകയാണ്. ആര്‍ക്കും സംശയം തോന്നിയില്ല. അങ്ങനെയായിരുന്നു അവരുടെ പെരുമാറ്റം. ശയിസ്‌തേഖാന്റെ സൈന്യത്തില്‍ അനേകം മറാഠാ സൈനികര്‍ ഉണ്ടായിരുന്നു. അവരില്‍ ആരെങ്കിലും ക്രമമനുസരിച്ച് നഗരത്തിന് വെളിയില്‍ കാവലിന് പോകുക തിരിച്ചുവരിക എന്നത് സാധാരണയായിരുന്നു. ഇത്ര വലിയസംഖ്യയില്‍ മുഗള്‍ സൈനികര്‍ പരസ്പരം പരിചയമോ തമ്മില്‍ ബന്ധമൊ ഉണ്ടായിരുന്നില്ല.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.