Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാവ്യാത്മകം കഠോപനിഷത്ത്

ശ്രീശങ്കരന്‍ തൊട്ട് മാക്‌സ്മുള്ളര്‍ വരെ. വ്യാഖ്യാന സമൃദ്ധിയ്‌ക്ക് ആധുനിക കാലത്ത് മലയാളത്തില്‍നിന്നും മൂന്നുമഹാരഥന്മാര്‍-പി.കെ.നാരായണപിള്ള, വേദബന്ധു, മൃഡാനന്ദസ്വാമി.കഥയും കവിതയും ദൃശ്യരൂപകങ്ങളും ഈ ഉപനിഷത്തിനെ അവലംബിച്ച് ധാരാളമായിട്ടുണ്ടായിട്ടുണ്ട് പൗരസ്ത്യദീപം (Light of Asia)എഴുതിയ സര്‍ എഡ്വിന്‍ ആര്‍ നോള്‍ഡ് കഠോപനിഷത്തിന് ഇംഗ്ലീഷ് വിവര്‍ത്തനം നിര്‍വ്വഹിച്ചു.The Secret of Death (മരണത്തിന്റെ രഹസ്യം).

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Feb 18, 2021, 09:48 pm IST
in Samskriti

കഠോപനിഷത്ത് ദേശത്തും വിദേശത്തും ഒരേപോലെ പ്രശസ്തമായ ആധ്യാത്മിക ഗ്രന്ഥമാണ്. ദശോപനിഷത്തുകളില്‍ ഏറ്റവും കൂടുതല്‍ വ്യാഖ്യാനമുണ്ടായിട്ടുള്ളത് ഇതിനാണ്.  

ശ്രീശങ്കരന്‍ തൊട്ട് മാക്‌സ്മുള്ളര്‍ വരെ. വ്യാഖ്യാന സമൃദ്ധിയ്‌ക്ക് ആധുനിക കാലത്ത് മലയാളത്തില്‍നിന്നും മൂന്നുമഹാരഥന്മാര്‍-പി.കെ.നാരായണപിള്ള, വേദബന്ധു, മൃഡാനന്ദസ്വാമി.കഥയും കവിതയും ദൃശ്യരൂപകങ്ങളും ഈ ഉപനിഷത്തിനെ അവലംബിച്ച് ധാരാളമായിട്ടുണ്ടായിട്ടുണ്ട് പൗരസ്ത്യദീപം (Light of Asia)എഴുതിയ സര്‍ എഡ്വിന്‍ ആര്‍ നോള്‍ഡ് കഠോപനിഷത്തിന് ഇംഗ്ലീഷ് വിവര്‍ത്തനം നിര്‍വ്വഹിച്ചു.The Secret of Death (മരണത്തിന്റെ രഹസ്യം).

സ്വാമി വിവേകാനന്ദന്റെ ഹൃദയം കവര്‍ന്ന ഉപനിഷത്താണിത്. മഹാത്മാഗാന്ധിക്ക് ഈശം,വിവേകാനന്ദന് കഠം. മതി മറന്ന് സ്വാമി കഠോപനിഷത്തിനു നല്കിയ സ്വരപ്രശംസകളിങ്ങനെ ‘ഏറ്റവും സുന്ദരം,’ ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും കാവ്യാത്മകം,’വിസ്മയകരമായ കല തികഞ്ഞ ഉപനിഷത്ത്’ കഠോപനിഷത്തിനെ അധികരിച്ച് അമേരിക്കയിലും ഇംഗ്ലണ്ടിലും, ഇന്ത്യയിലും സ്വാമിവിവേകാനന്ദന്‍ ധാരാളമായി പ്രസംഗിച്ചിട്ടുണ്ട്. ഒരു രാഷ്‌ട്രത്തിന്റെ ആധ്യാത്മിക സംസ്‌കൃതി ആ രാഷ്‌ട്രത്തിന്റെ ദേശീയ ബോധം കൂടിയായി പരിണമിക്കുന്നു. രാഷ്‌ട്രപിതാവിന് ഈശം, രാഷ്‌ട്രപുത്രന് കഠം എന്നു നാം പറയുന്നു.

വൈശന്വായനമഹര്‍ഷിയുടെ ശിഷ്യനാണ് കഠന്‍. കഠന്‍ എന്ന ഋഷി ഗുരുവായിട്ടുള്ള,ബ്രാഹ്മണശാഖയില്‍പ്പെടുന്ന ഉപനിഷത്താണ് കഠം. കഠന്മാര്‍ എന്നത് ശിഷ്യഗണങ്ങളുടെ പൊതുനാമം. സാമാന്യം ദീര്‍ഘമായ,പദ്യമയമായ ഈ ഉപനിഷത്തിന് മൂന്ന് ഖണ്ഡങ്ങള്‍ വീതമുള്ള രണ്ടധ്യായങ്ങളുണ്ട്. ഖണ്ഡത്തിന് വല്ലി എന്ന മനോഹര സംജ്ഞയും. കൃഷ്ണയജൂര്‍വേദീയമായ ഉപനിഷത്തെന്ന് ഒരു കൂട്ടര്‍. അഥര്‍വവേദീയമെന്ന് ചില പണ്ഡിതരുടെ അഭിപ്രായം. കാഠകോപനിഷത്തെന്നും ഇതറിയപ്പെടുന്നുണ്ട്.

ലൗകികസത്യങ്ങള്‍ക്കപ്പുറമുള്ള പരമസത്യത്തെയാണ് ഉപനിഷദ് കവികളന്വേഷിച്ചത്. പതറാത്ത സത്യാന്വേഷണമാണവര്‍ നടത്തിയത്.ഉപനിഷത്തുകളിലെ ആചാര്യന്മാര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ഇവയ്‌ക്കു പിമ്പിലുള്ള നിഗൂഢ പ്രതിഭാസങ്ങളെപ്പറ്റിയുമെല്ലാം ഗാഢമായി ചിന്തിച്ചു. ബൃഹദാരണ്യകോപനിഷത്തില്‍ ജനകന്‍ യാജ്ഞവല്ക്യനോടു ചോദിക്കുന്നു:’സൂര്യന്‍ അസ്തമിക്കുമ്പോള്‍, ചന്ദ്രന്‍ അസ്തമിക്കുമ്പോള്‍, അഗ്നി അണയുമ്പോള്‍, വാക്കുകളില്ലാതാവുമ്പോള്‍ മനുഷ്യന് എന്തു വെളിച്ചമാണ് ലഭിക്കുന്നത് ?’

ഉത്തരം:’ആത്മാവുതന്നെയാണ് അവന്റെ വെളിച്ചം.എന്തെന്നാല്‍ ആത്മാവിന്റെ പ്രകാശം കൊണ്ടാണ് അവന്‍ ഇരിക്കുകയും നടക്കുകയും പ്രവര്‍ത്തിക്കുകയും മടങ്ങിവരികയും ചെയ്യുന്നത്.’

ഈ ആത്മതത്വത്തെ മുന്‍നിര്‍ത്തി ജനിമൃതി രഹസ്യത്തിന്റെ ചുരുളഴിക്കുകയാണ് കഠോപനിഷത്ത്. മരണാനന്തരലോകവും ജീവിതവുമാണ് കഠം ചര്‍ച്ചചെയ്യുന്നത്. മൃത്യുവിന്റെ ദാര്‍ശനികതലം ചര്‍ച്ചചെയ്യുന്ന എക്കാലത്തേയും മികച്ച വൈദികഗ്രന്ഥം കഠോപനിഷത്തുതന്നെ.

തിരോഭാവത്തിന്റെ ആറുമുഖങ്ങള്‍ ആധുനിക മൃതിവിജ്ഞാനീയം ഇങ്ങനെ അടയാളപ്പെടുത്തുന്നു. പാദാര്‍ത്ഥികമരണം, വൈദ്യശാസ്ത്രമരണം, ജീവശാസ്ത്രമരണം, ജീവചരിത്രമരണം, മനഃശാസ്ത്രമരണം, ദാര്‍ശനികമരണം.ആധുനികമായ ഈ കാഴ്ചപ്പാടെല്ലാം തന്നെ സൂക്ഷ്മനിരീക്ഷണത്തില്‍ കഠോപനിഷത്തിലും ഭഗവദ്ഗീതയിലും ആശയപരമായി ഉള്ളടങ്ങിയിട്ടുണ്ട്.

കഠോപനിഷത്ത് മൃത്യുസങ്കല്പം അവതരിപ്പിക്കുന്നത് നചികേതസ്സിന്റെ കഥയിലൂടെയാണ്. സ്വാമിവിവേകാനന്ദന് ഇന്ത്യന്‍ യുവത്വത്തിന്റെ ആള്‍രൂപമാണ് കഠോപനിഷത്തിലെ കഥാനായകന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

World

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

India

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

Kerala

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.