Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനം: വിജിലന്‍സില്‍ പരാതി

Janmabhumi Online by Janmabhumi Online
Feb 15, 2021, 01:39 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മുന്‍ എംപിയും സിപിഎം നേതാവുമായ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുെ സംസ്‌കൃത സര്‍വ്വകലാശാലയില്‍  മലയാളം അസിസ്റ്റന്‍റ് പ്രൊഫസറായി പ്രവേശനം ലഭ്യമാക്കിയതില്‍ ക്രമക്കേടുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്  സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി വിജിലന്‍സില്‍ പരാതി നല്‍കി.  

വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ഈ നിയമനം സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  ഭാര്യ നിനിത കണിച്ചേരിയെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലും അഭിമുഖത്തിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കി നിയമനം നല്‍കിയതിലും ക്രമക്കേടുണ്ടെന്നാണ് പരാതി. യുജിസി നിയമപ്രകാരം അഭിമുഖത്തിന് അര്‍ഹയാകാന്‍ 60 മാര്‍ക്ക് വേണം. മറ്റ് പല ഉദ്യോഗാര്‍ത്ഥികള്‍ക്കും 60ല്‍ കൂടുതല്‍ മാര്‍ക്കുണ്ടായിരുന്നു. നിനിതയ്‌ക്ക് 60 മാര്‍ക്ക് ലഭിക്കാന്‍ വേണ്ട അക്കാദമിക യോഗ്യതകളില്ലെന്ന് പറയപ്പെടുന്നു. യുജിസി അംഗീകരിച്ച പ്രസിദ്ധീകരണങ്ങളോ അധ്യാപന പരിചയമോ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥിയെ എങ്ങിനെയാണ് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് പരാതി.  

ഇന്‍റര്‍വ്യൂ  ബോര്‍ഡിലുണ്ടായിരുന്ന രണ്ട്ഹിന്ദി അധ്യാപകര്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതോടെയാണ് നിനിത റാങ്ക് ലിസ്റ്റില്‍ മുന്നിലേക്ക് വന്നതെന്നും  സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി പരാതിയില്‍ പറയുന്നു.  ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന മലയാളം വിദഗ്ധരായ മൂന്ന് പേരും നിനിതയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് മറ്റ് വിദ്യാര്‍ത്ഥിനിക്ക് നല്‍കിയതായി പറയുന്നു. 

ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ആകെ ഏഴംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ മലയാളം ഭാഷാവിദഗ്ധരായ മൂന്ന് പേരും നിനിതയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ട് ഹിന്ദി ഭാഷാ വിദഗ്ധര്‍ നല്‍കിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിനിത റാങ്ക് ലിസ്റ്റില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. മറ്റ് അംഗങ്ങളായ മലയാളം വകുപ്പുമേധാവിയും ചാന്‍സലറുടെ നോമിനിയും ഡീനും നിനിതയെ പിന്തുണച്ചിരുന്നുവെന്ന്  സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു. ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നെങ്കിലും വിസി മാര്‍ക്ക് ഇട്ടിട്ടില്ല. മലയാളം അസിസ്റ്ററന്‍റ് പ്രൊഫസറുടെ യോഗ്യത നിശ്ചയിക്കാന്‍ മലയാളം അധ്യാപകരാണോ അതോ ഹിന്ദി വിദഗ്ധരാണോ കൂടുതല്‍ യോഗ്യരെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ഖാനും ചോദിച്ചു.

പുറത്തുനിന്നെത്തിയ മലയാളം ഭാഷാവിദഗ്ധരേക്കാള്‍ കൂടുതല്‍ മാര്‍ക്ക് സംസ്‌കൃത സര്‍വ്വകലാശാലയിലെ രണ്ട് ഹിന്ദി അധ്യാപകരെക്കൊണ്ട് കൊടുപ്പിച്ചാണ് നിനിതയെ തിരഞ്ഞെടുക്കാന്‍ യോഗ്യയാക്കിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി പറഞ്ഞു.

കലിക്കറ്റ് യൂണിവേഴ്‌സിറ്റി വകുപ്പ് മേധാവി ഉമ്മര്‍ തറമേല്‍ ഉദ്യോഗാര്‍ത്ഥിക്കു നല്‍കിയ സ്വഭാവസര്‍ട്ടിഫിക്കറ്റും വിസിയ്‌ക്ക് രഹസ്യമായി നല്‍കിയ വിജോജനക്കുറിപ്പും എങ്ങനെ രാജേഷിന് ലഭിച്ചുവെന്ന് വിസി തന്നെ വെളിപ്പെടുത്തണമെന്നും സവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Tags: സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ സമിതിസംസ്‌കൃതംMB Rajeshനിനിത കണിച്ചേരിഉമ്മര്‍ തറമേല്‍complaintwifeUniversityappointmentപ്രചാരണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

India

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

Kerala

ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി

Kerala

‘സഫേമ’ പ്രകാരം ലഹരി മാഫിയാ സംഘത്തലവന്‍ അറബി അസീസിന്‌റെയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

Kerala

ഹോട്ടലുകള്‍ക്കെതിരെ പരാതിയുണ്ടെന്ന വ്യാജേന ‘ഭക്ഷ്യ സുരക്ഷാ ഓഫീസര്‍’ വിളിക്കും, മൈന്‍ഡ് ചെയ്യേണ്ട!

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയില്‍ കോണ്‍ഗ്രസിന്റെ ഓഫീസിന്റെ ഭാരവാഹി തുര്‍ക്കി സ്വദേശി മുഹമ്മദ് യൂസഫ് ഖാന്‍; ഈ ഓഫീസ് തുറക്കാന്‍ പണമെവിടെനിന്ന്?

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies