Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞിന്റെ ചികിത്സക്കായി പണം പിരിച്ച് ഫിറോസിന്റെ ബിനാമികള്‍ കൈക്കലാക്കി, നാട്ടുകാരെ പറ്റിക്കുകയാണ്, ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മാതാപിതാക്കള്‍

പണം വന്ന് തുടങ്ങിയതോടെ കുഞ്ഞിന് സര്‍ജറിക്ക് മുമ്പ് തന്നെ രണ്ടര ലക്ഷം രൂപ ഇവര്‍ പിന്‍വലിച്ചു. ചികിത്സ കഴിയുന്നതിന് മുമ്പ് തന്നെ ഇത്തരത്തില്‍ ഏഴ് ലക്ഷം രൂപയാണ് സെയ്ഫുള്ള പിന്‍വലിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 11:58 am IST
in Kerala

മാനന്തവാടി : കുഞ്ഞിന്റെ ചികിത്സാ സഹായത്തിനെന്ന പേരില്‍ പിരിച്ചെടുത്ത പണം ചെക്ക് വഴി നന്മമരം ഫിറോസ് കുന്നംപറമ്പിലിന്റെ ബിനാമികള്‍ തന്നെ കൈപ്പറ്റിയാതായി മാതാപിതാക്കള്‍. ഫിറോസ് നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സ്വന്തം നാട്ടില്‍ തന്നെ ഇപ്പോള്‍ കഴിയാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.  

ഓപ്പറേഷന് സഹായിക്കുന്നതിന് പകരം തങ്ങളെയും കുഞ്ഞുങ്ങളേയും കൊല്ലുന്നതായിരുന്നു ഇതിലുംഭേദമെന്നും. ഫിറോസ് കാണുന്ന പോലെയല്ല. നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് എന്ത് ചാരിറ്റി പ്രവര്‍ത്തനമാണ് ഇയാള്‍ നടത്തുന്നത്. ചികിത്സാ സഹായത്തിനായുള്ള അക്കൗണ്ട് തുറന്ന സമയത്ത് ഫിറോസിന്റെ ബിനാമി സെയ്ഫുള്ള കയ്യിലുള്ള ചെക്കുകള്‍ ഒപ്പിട്ടുകൊണ്ടു പോയി. പണം വന്ന് തുടങ്ങിയതോടെ കുഞ്ഞിന് സര്‍ജറിക്ക് മുമ്പ് തന്നെ രണ്ടര ലക്ഷം രൂപ ഇവര്‍ പിന്‍വലിച്ചു. ചികിത്സ കഴിയുന്നതിന് മുമ്പ് തന്നെ ഇത്തരത്തില്‍ ഏഴ് ലക്ഷം രൂപയാണ് സെയ്ഫുള്ള പിന്‍വലിച്ചത്. ഇന്നലത്തെ 17 ലക്ഷം ഇന്ന് എങ്ങനെ 21 ലക്ഷമായി. ഫിറോസ് നാട്ടുകാരെ പറ്റിക്കുകയാണ്. സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണ്.  

നന്ദിയില്ലാത്ത രോഗികളെ നടുറോഡില്‍ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ ഫിറോസിനെ കുറിച്ച് നാട്ടുകാര്‍ ഒന്നും ചോദിക്കുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. തങ്ങളെ സഹായിക്കണ്ടായിരുന്നു പച്ചയ്‌ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലതെന്നും മാതാ പിതാക്കള്‍ അറിയിച്ചു.

ചികിത്സാ സഹായത്തിനെന്ന പേരില്‍ പണപ്പിരിവ് നടത്തിയശേഷം ബാക്കി പണം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഫിറോസ് കുന്നം പറമ്പിലിനെതിരെ ഇതിനു മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം കുഞ്ഞിന്റെ ചികില്‍സയ്‌ക്കായി 17 ലക്ഷമല്ല, 21 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നെന്ന് കണക്കുകള്‍ നിരത്തി ഫിറോസും നാട്ടുകാരും പറയുന്നു. ഇതില്‍ നിന്നും 12 ലക്ഷത്തില്‍ അധികം രൂപ കുട്ടിയുടെ പിതാവ് പിന്‍വലിച്ചെന്നും ബാങ്ക് രേഖകള്‍ പറയുന്നു. 9 ലക്ഷം രൂപ മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്‍കി. ഇതില്‍ നിന്നും ഒരുരൂപ പോലും താന്‍ എടുത്തില്ല. കുട്ടി അസുഖം ഭേദമായശേഷം തനിക്കെതിരെ വ്യാജആരോപണം ഉന്നയിക്കാന്‍ ചിലര്‍ക്കൊപ്പം ഇയാള്‍ ചേര്‍ന്നുവെന്നാണ് ഫിറോസിന്റെ ആരോപണം.  

Tags: പണംഫിറോസ് കുന്നംപറമ്പില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കണ്ണന്‍
Thrissur

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുടെ പണം തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

Samskriti

സമയവും പണവും പാഴാക്കരുത്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.