Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞിന്റെ ചികിത്സക്കായി പണം പിരിച്ച് ഫിറോസിന്റെ ബിനാമികള്‍ കൈക്കലാക്കി, നാട്ടുകാരെ പറ്റിക്കുകയാണ്, ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മാതാപിതാക്കള്‍

പണം വന്ന് തുടങ്ങിയതോടെ കുഞ്ഞിന് സര്‍ജറിക്ക് മുമ്പ് തന്നെ രണ്ടര ലക്ഷം രൂപ ഇവര്‍ പിന്‍വലിച്ചു. ചികിത്സ കഴിയുന്നതിന് മുമ്പ് തന്നെ ഇത്തരത്തില്‍ ഏഴ് ലക്ഷം രൂപയാണ് സെയ്ഫുള്ള പിന്‍വലിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 11:58 am IST
in Kerala

മാനന്തവാടി : കുഞ്ഞിന്റെ ചികിത്സാ സഹായത്തിനെന്ന പേരില്‍ പിരിച്ചെടുത്ത പണം ചെക്ക് വഴി നന്മമരം ഫിറോസ് കുന്നംപറമ്പിലിന്റെ ബിനാമികള്‍ തന്നെ കൈപ്പറ്റിയാതായി മാതാപിതാക്കള്‍. ഫിറോസ് നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സ്വന്തം നാട്ടില്‍ തന്നെ ഇപ്പോള്‍ കഴിയാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.  

ഓപ്പറേഷന് സഹായിക്കുന്നതിന് പകരം തങ്ങളെയും കുഞ്ഞുങ്ങളേയും കൊല്ലുന്നതായിരുന്നു ഇതിലുംഭേദമെന്നും. ഫിറോസ് കാണുന്ന പോലെയല്ല. നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് എന്ത് ചാരിറ്റി പ്രവര്‍ത്തനമാണ് ഇയാള്‍ നടത്തുന്നത്. ചികിത്സാ സഹായത്തിനായുള്ള അക്കൗണ്ട് തുറന്ന സമയത്ത് ഫിറോസിന്റെ ബിനാമി സെയ്ഫുള്ള കയ്യിലുള്ള ചെക്കുകള്‍ ഒപ്പിട്ടുകൊണ്ടു പോയി. പണം വന്ന് തുടങ്ങിയതോടെ കുഞ്ഞിന് സര്‍ജറിക്ക് മുമ്പ് തന്നെ രണ്ടര ലക്ഷം രൂപ ഇവര്‍ പിന്‍വലിച്ചു. ചികിത്സ കഴിയുന്നതിന് മുമ്പ് തന്നെ ഇത്തരത്തില്‍ ഏഴ് ലക്ഷം രൂപയാണ് സെയ്ഫുള്ള പിന്‍വലിച്ചത്. ഇന്നലത്തെ 17 ലക്ഷം ഇന്ന് എങ്ങനെ 21 ലക്ഷമായി. ഫിറോസ് നാട്ടുകാരെ പറ്റിക്കുകയാണ്. സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണ്.  

നന്ദിയില്ലാത്ത രോഗികളെ നടുറോഡില്‍ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ ഫിറോസിനെ കുറിച്ച് നാട്ടുകാര്‍ ഒന്നും ചോദിക്കുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. തങ്ങളെ സഹായിക്കണ്ടായിരുന്നു പച്ചയ്‌ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലതെന്നും മാതാ പിതാക്കള്‍ അറിയിച്ചു.

ചികിത്സാ സഹായത്തിനെന്ന പേരില്‍ പണപ്പിരിവ് നടത്തിയശേഷം ബാക്കി പണം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഫിറോസ് കുന്നം പറമ്പിലിനെതിരെ ഇതിനു മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം കുഞ്ഞിന്റെ ചികില്‍സയ്‌ക്കായി 17 ലക്ഷമല്ല, 21 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നെന്ന് കണക്കുകള്‍ നിരത്തി ഫിറോസും നാട്ടുകാരും പറയുന്നു. ഇതില്‍ നിന്നും 12 ലക്ഷത്തില്‍ അധികം രൂപ കുട്ടിയുടെ പിതാവ് പിന്‍വലിച്ചെന്നും ബാങ്ക് രേഖകള്‍ പറയുന്നു. 9 ലക്ഷം രൂപ മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്‍കി. ഇതില്‍ നിന്നും ഒരുരൂപ പോലും താന്‍ എടുത്തില്ല. കുട്ടി അസുഖം ഭേദമായശേഷം തനിക്കെതിരെ വ്യാജആരോപണം ഉന്നയിക്കാന്‍ ചിലര്‍ക്കൊപ്പം ഇയാള്‍ ചേര്‍ന്നുവെന്നാണ് ഫിറോസിന്റെ ആരോപണം.  

Tags: പണംഫിറോസ് കുന്നംപറമ്പില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കണ്ണന്‍
Thrissur

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുടെ പണം തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

Samskriti

സമയവും പണവും പാഴാക്കരുത്

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.