Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലിയിലെ ‘പുരകള്‍’

പ്രധാനദിവസങ്ങളില്‍ കുരുത്തോലകള്‍ കൊണ്ട് ക്ഷേത്രങ്ങള്‍ അലങ്കരിക്കുന്ന പതിവുണ്ട്. ചെമ്പകപ്പൂക്കളാണ് പൂജപുഷ്പങ്ങളില്‍ മുഖ്യം.

ഉമ by ഉമ
Feb 13, 2021, 05:00 am IST
in Samskriti

ഇന്തോനേഷ്യന്‍ ദ്വീപസമൂഹങ്ങളില്‍ വശ്യസുന്ദരമാണ് ബാലി. കാടും കടലും കാഴ്ചകളാല്‍ വിസ്മയിപ്പിക്കുന്ന വിനോദസഞ്ചാരികളുടെ  പ്രിയസങ്കേതം. ജനസംഖ്യയില്‍ 83 ശതമാനവും ഹൈന്ദവരുള്ള കൊച്ചു ദ്വീപ്. ‘ദൈവങ്ങളുടെ ദ്വീപ്’ എന്ന് വിളിപ്പേരുള്ള ബാലിയില്‍ വീടുകളേക്കാളേറെ ക്ഷേത്രങ്ങളുണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ‘പുര’ കളെന്നറിയപ്പെടുന്ന ബാലി ക്ഷേത്രങ്ങളുടെ എണ്ണം 50,000 ത്തിലേറെയാണ്. ലോകപൈതൃകപട്ടികയിലുള്ള തമന്‍ അയുന്‍ തുടങ്ങി വീടുകളോടു ചേര്‍ന്നുള്ള കുടുംബക്ഷേത്രങ്ങള്‍ വരെ ഇതില്‍ പെടും. ശില്‍പചാതുരിയില്‍ പകരം വെയ്‌ക്കാന്‍ മറ്റൊന്നില്ലാത്ത നിര്‍മ്മിതികളാണ് ഓരോന്നും.  

ബ്രഹ്മാവിഷ്ണു മഹേശ്വര സാന്നിധ്യമുള്ളവയാണ് ബാലി ക്ഷേത്രങ്ങള്‍. മൂര്‍ത്തിത്രയം വാഴുന്ന  പുരകള്‍ ഓരോ ബാലി ഗ്രാമത്തിലുമുണ്ടാകും. ഇവയില്‍ വിഷ്ണുഭഗവാന്‍ പ്രധാന മൂര്‍ത്തിയായുള്ള ക്ഷേത്രങ്ങളാണ് ‘പുരാ പുസേഹ്’ ഉപദേവതകളായി പിതൃക്കളും ഇവിടെ ആരാധിക്കപ്പെടുന്നു. ബാലിക്കാര്‍ പവിത്രമായി കരുതുന്ന അഗുംങ് പര്‍വതത്തിന് അഭിമുഖമായാണ് ഇത്തരം ക്ഷേത്രങ്ങളുണ്ടാവുക. ബ്രഹ്മാവിന്റെ വാസസ്ഥാനങ്ങളാണ് ‘പുര ദേസ’. ഗ്രാമത്തിനു നടുവിലായിരിക്കും ഈ ക്ഷേത്രങ്ങളേറെയും. കടലിന് ദര്‍ശനമായുള്ള  ‘പുര ദാലെം’ മഹാദേവനുള്ള കോവിലുകളാണ്. കാളിയും ദുര്‍ഗ്ഗയും ഇവിടെ ഉപദേവതകളാകുന്നു.  

ക്ഷേത്രമേല്‍ക്കൂരകള്‍ ‘മേരു’ എന്നറിയപ്പെടുന്നു. പഗോഡ പോലെയുള്ള തട്ടുകളായാണ് ഇവയുടെ ക്രമീകരണം. ഏറ്റവും വലിയ മേരു,  ശിവ ക്ഷേത്രങ്ങള്‍ക്കാണുള്ളത്.  മേരുവിന് ഏറ്റവും മുകളിലായി വലിയ പെരുമ്പറ പോലെയൊരു ഉപകരണം സൂക്ഷിക്കാറുണ്ട്. ഗ്രാമസഭകൂടുന്നതിനും ഗ്രാമത്തിലെ മരണം ക്ഷേത്രോല്‍സവങ്ങള്‍ എന്നിവ പെരുമ്പറ കൊട്ടിയാണ് അറിയിക്കുന്നത്.    

പൂന്തോട്ടങ്ങളും നീര്‍ത്തടങ്ങളും കൊച്ചു പാലങ്ങളുമെല്ലാം ബാലി ക്ഷേത്രങ്ങളെ കമനീയമാക്കുന്നു. മെന്‍ഗ്‌വി രാജവംശത്തിന്റെ തമന്‍ അയുന്‍, 1000 ത്തിലേറെ വര്‍ഷം പഴക്കമുളള  ശിവക്ഷേത്രമായ ഉലുവാത്തു, കടലിലെ വലിയൊരു പാറക്കെട്ടിനു മുകളിലുള്ള പുര തനാലോട്ട്, പതിനാലു മേരുക്കളോടു കൂടിയ പുരാ ഉലു ദാനു ബ്രതന്‍, ചൂടു നീരുറവകളാല്‍ ഭക്തരെയും സഞ്ചാരികളെയും വിസ്മയിപ്പിക്കുന്ന പുര തീര്‍ഥ എംപുല്‍, അപൂര്‍വമായ താമരക്കുളങ്ങളാല്‍ പേരെടുത്ത പുരാ തമന്‍ സരസ്വതി എന്നിവ ബാലിയിലെ ലോകപ്രസിദ്ധ ക്ഷേത്രങ്ങളാണ്.  

ക്ഷേത്രങ്ങളുടെ പ്രധാന കവാടങ്ങള്‍ ഒരു പര്‍വതത്തെ മധ്യത്തിലൂടെ മുറിച്ചു മാറ്റിയതു പോലെയാണ് കാണപ്പെടുക. ഭാരതത്തില്‍ നിന്ന് ശിവഭഗവാന്‍ ബാലിയിലെത്തിച്ചതായി വിശ്വസിക്കുന്ന മേരു  പര്‍വതത്തിന്റെ പ്രതീകങ്ങളാണ് ഇവ. ക്ഷേത്ര ഗോപുരങ്ങളിലെ മേരുവും ഈ പ്രതീകങ്ങളുടെ ഭാഗമാണ്.  

ക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക്  വസ്ത്രധാരണത്തിന് പ്രത്യേക നിഷ്‌കര്‍ഷയുണ്ട്. മുട്ടു മറയാത്ത വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രങ്ങളില്‍ കയറാനാവില്ല. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവര്‍ മുണ്ടുപോലെ ബാലിക്കാര്‍ ചുറ്റിയുടുക്കുന്ന ‘സാരോങ്’ ഉടുത്തു വേണം ക്ഷേത്രങ്ങളില്‍ കയറാന്‍. മിക്ക ക്ഷേത്രങ്ങളിലും അവ ലഭ്യമാണ്.  

പ്രധാനദിവസങ്ങളില്‍ കുരുത്തോലകള്‍ കൊണ്ട് ക്ഷേത്രങ്ങള്‍ അലങ്കരിക്കുന്ന പതിവുണ്ട്. ചെമ്പകപ്പൂക്കളാണ് പൂജപുഷ്പങ്ങളില്‍ മുഖ്യം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

India

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Kerala

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

പുതിയ വാര്‍ത്തകള്‍

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.