Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഭീഷണി, ഗുണ്ടായിസം, രാത്രി കത്ത്’: വിശ്വസിക്കാത്ത ന്യായവുമായി എംബി രാജേഷ്

ചാനല്‍ ചര്‍ച്ചകളില്‍ പുളു അടിക്കുന്നതുപോലയല്ല ഇത്. രാത്രിയില്‍ ഭാര്യക്ക് കിട്ടിയ കത്ത് പുറത്തുവിട്. ആരാണ് കൊണ്ടു വന്നത്. എന്തുകൊണ്ടാണ് ഭീഷണി വിവരം പുറത്തു പറയായിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2021, 09:44 am IST
in Kerala

തിരുവനന്തപുരം: ബുദ്ധിയില്ലാത്തവരെ വിശേഷിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പദമാണ് പോത്ത്. പാലക്കാട് മുന്‍ എംപി എംബി രാജേഷിന് ബുദ്ധി കുറവാണെന്ന് ആരും പറയില്ല. കമ്മ്യൂണിസം അരച്ചുകലക്കി കുടിച്ചതിനു പുറമെ വിചാരധാര ഉള്‍പ്പെടെ സംഘ സാഹിത്യം മുഴുവന്‍ മനപാഠവുമാണ്.. എന്നിട്ടും അദ്ദേഹത്തിന് പോത്ത് രാജേഷ് എന്ന ചെല്ലപ്പേരു വീണു. പോത്തിറച്ചിയുടെ ബ്രാന്‍ഡ് അമ്പാസിഡറായി നാട്ടില്‍ മുഴുവന്‍ പോത്ത് ഫെസ്റ്റിവല്‍ നടത്തിയതിനു പതിച്ചു കിട്ടയ വിശേഷണമാണത്.

എന്നാല്‍ വിളിപ്പേരിനോടു നീതി പുലര്‍ത്താന്‍ രാജേഷ് പണിപ്പെടുന്നു എന്നാണ്, സ്വന്തം ഭാര്യയുടെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ചുള്ള പ്രതികരണം തെളിയിക്കുന്നത്..

കാലടി സര്‍വകലാശാലയിലെ നിയമന വിവാദത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡിലെ 3 പേര്‍ വ്യക്തി താല്‍പര്യത്തിനായി ഞെട്ടിപ്പിക്കുന്ന ഉപജാപം നടത്തിയെന്നാണ് രാജേഷ് പറയുന്നത്. ഭാര്യയെ ജോലിയില്‍ നിന്ന് പിന്‍ തിരിപ്പിക്കാന്‍ ഗുണ്ടായിസം കാട്ടിയതായും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മുന്‍ എം പി സങ്കടം പറയുന്നു. ജോലിക്കുപോകാന്‍ താല്‍പര്യമില്ലായിരുന്നു, പക്ഷേ ഗുണ്ടായിസത്തിനു കീഴടങ്ങരുതാത്തതിനാല്‍ ഭാര്യ ജോലി ഉപേക്ഷിക്കില്ല എന്ന രാജേഷിന്റെ വാദം കാട്ടുപോത്തുകള്‍ പോലും വിശ്വസിക്കില്ല.

ജനുവരി 31നു രാത്രി ഇന്റര്‍വ്യൂ ബോര്‍ഡിലെ 3 പേരും ഒപ്പിട്ട കത്ത് മറ്റൊരാള്‍ വഴി നിനിതയ്‌ക്കു ലഭ്യമാക്കിയെന്നും ജോലിയില്‍ ചേരാതെ പിന്മാറിയാല്‍ പ്രശ്‌നമില്ലെന്നും ഇല്ലെങ്കില്‍ മാധ്യമങ്ങള്‍ക്കു കൊടുക്കുമെന്നും പറഞ്ഞതായും ആണ് പത്തു വര്‍ഷം പാലക്കാടിനെ പാര്‍ലമെന്റില്‍ പ്രതിനിധികരിച്ച രാജേഷിന്റെ വിലാപം. അക്കാര്യം എന്തുകൊണ്ട് അന്നോ പിറ്റേന്നോ ഒന്നും പുറത്തു പറഞ്ഞില്ല. കള്ളം പിടിക്കപ്പെട്ട് വിവാദമായതിനു ശേഷം രണ്ടു ദിവസം കൂടി ഭിഷണിക്കഥ പറയാന്‍ കാത്തിരുന്നു. ഇടത് അനുകൂലികളായ മൂന്ന് അധ്യാപകരെ പ്രതിക്കൂട്ടിലാക്കേണ്ട എന്നു കരുതിയാണോ ?

ചാനല്‍ ചര്‍ച്ചകളില്‍ പുളു അടിക്കുന്നതുപോലയല്ല ഇത്. രാത്രിയില്‍ ഭാര്യക്ക് കിട്ടിയ കത്ത് പുറത്തുവിട്. ആരാണ് കൊണ്ടു വന്നത്. എന്തുകൊണ്ടാണ് ഭീഷണി വിവരം പുറത്തു പറയായിരുന്നത്.

ഉദ്യോഗാര്‍ഥിക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നതു ബാലിശമായ ആരോപണമാണെന്നാണ് വിഷയവിദഗ്ധരായ മൂന്നുപേര്‍ പറയുന്നത്.

Tags: അഴിമതിm b rajeshNepotism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജന്റീനയുടെ ജയത്തിന് പിന്നിൽ ട്രമ്പിന്റെ ഇടപെടലെന്ന് എം ബി രാജേഷ്

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്) തൊട്ടരികില്‍ അമേരിക്കയ്ക്ക് ആണവരഹസ്യം ചോര്‍ത്തിയ പട്ടാള ജനറലും അടുത്ത ചങ്ങാതിയുമായ ഷാങ് യൂക്സിയ; ആണവ മിസൈലില്‍ ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന ആരോപണത്തിന്‍റെ ഡയഗ്രം (ഇടത്ത്)
India

ചൈനയില്‍ ഷീ ജിന്‍പിങ്ങിന് പഴയ സഖാക്കള്‍ പണി കൊടുത്തു, ആണവമിസൈലുകളില്‍ ഇന്ധനമില്ല, പകരം വെള്ളം; കൈക്കൂലിയില്‍ വീഴും സഖാക്കള്‍

Kerala

അമൃത് പദ്ധതിക്ക് കേന്ദ്രം നല്‍കുന്നത് 2525.8 കോടി; 732 പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മന്ത്രി

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

പുതിയ വാര്‍ത്തകള്‍

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.