Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കത്വ, ഉന്നാവ് സംഭവത്തിന്റെ പേരില്‍ ഒരുകോടിയോളം പിരിച്ചു; പണം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ചെലവാക്കി, പി.കെ. ഫിറോസിനെതിരെ ആരോപണം

മുമ്പ് രോഹിത് വെമുലയുടെ പേരിലും മുസ്ലിം ലീഗ് പണം പിരിച്ച് തട്ടിപ്പ് നടത്തിയതായി ആരോപണമുണ്ട്. ഗുജറാത്ത് ഭൂകമ്പം. സുനാമി ഫണ്ടുകളിലും ലീഗ് പണപ്പിരിവ് നടത്തിയെങ്കിലും. അതില്‍ ഒരു രൂപപോലും ഇരയായവര്‍ക്ക് നല്‍കിയിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2021, 03:59 pm IST
in Kerala

മലപ്പുറം : കത്വ, ഉന്നാവ് കേസുകളുടെ പേരില്‍ പിരിവ് നടത്തി പണം തട്ടിയതായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരെ ആരോപണം. യൂത്ത് ലീഗ് ദേശിയ സമിതി അംഗം യൂസഫ് പടനിലമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കത്വ, ഉന്നാവ് സംഭവത്തിന് പിന്നാലെ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് ആരോപണം.  

ഇരയുടെ കുടുംബാംഗങ്ങള്‍ക്കെന്ന പേരില്‍ യൂത്ത്‌ലീഗ് സംസ്ഥാന നേതൃത്വം ഏപ്രില്‍ 20ന് മുസ്ലിം പള്ളികളില്‍ അടക്കം പിരിവ് നടത്തിയിരുന്നു. ഒരുകോടിയോളം രൂപ ഇത്തരത്തില്‍ പിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ 15 ലക്ഷം രൂപ പി.കെ. ഫിറോസ് 2019ല്‍ നടത്തിയ യുവജന യാത്രയുമായി ബന്ധപ്പെട്ടുണ്ടായ കടം തീര്‍ക്കാന്‍ ഉപയോഗിച്ചെന്നും യൂസഫ് പടനിലം ആരോപിച്ചു.  

ഇത് കൂടാതെ യൂത്ത്‌ലീഗിലെ അഴിമതി ചോദ്യം ചെയ്ത ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി തങ്ങളെ അവഹേളിക്കാനും ശ്രമമുണ്ടായി.  സി.കെ.സുബൈര്‍, പി.കെ. ഫിറോസ് എന്നിവര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടും മുസ്ലിംലീഗ് സംരക്ഷണം നല്‍കുകയാണ്. മുമ്പ് രോഹിത് വെമുലയുടെ പേരിലും മുസ്ലിം ലീഗ് പണം പിരിച്ച് തട്ടിപ്പ് നടത്തിയതായി ആരോപണമുണ്ട്. ഗുജറാത്ത് ഭൂകമ്പം. സുനാമി ഫണ്ടുകളിലും ലീഗ് പണപ്പിരിവ് നടത്തിയെങ്കിലും. അതില്‍ ഒരു രൂപപോലും ഇരയായവര്‍ക്ക് നല്‍കിയിട്ടില്ല. പണം ലീഗ് നേതൃത്വവും മറ്റും ചെലവഴിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും ആരോപിക്കുന്നുണ്ട്. 

യൂത്ത് ലീഗിനെതിരെ ഉയര്‍ന്നിട്ടുള്ള സാമ്പത്തിക ആരോപണങ്ങള്‍ സംസ്ഥാന തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കുമെന്നും പടനിലം അറിയിച്ചു. തദ്ദേശ തെരരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിച്ചതിനെ തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി യൂസഫ് പടനിലത്തെ നിലവില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.  

അതേസമയം പടനിലം ഉന്നയിച്ച ഫണ്ട് തട്ടിപ്പ് മുഈനലി തങ്ങള്‍ ഭാഗികമായി ശരിവെച്ചു. കത്വ, ഉന്നാവ് പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്കെന്ന പേരില്‍ പിരിച്ച പണം അവര്‍ക്ക് നല്‍കിയതായി നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ കണക്കുകളും പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും മുഈനലി കൂട്ടിച്ചേര്‍ത്തു.  

Tags: Muslim Leaguepk kunhalikuttyയൂത്ത്‌ലീഗ്പി.കെ. ഫിറോസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.