Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വേനല്‍ കടുക്കുംമുമ്പെ വരണ്ടുണങ്ങി തടാകം

സംരക്ഷണമില്ലാതെ അമിത ജലചൂഷണം നടത്തി തടാകത്തെ നാശത്തിലേക്ക് കൂപ്പ് കുത്തിച്ചവര്‍ ഇപ്പോള്‍ പരസ്പരം പഴിചാരി കൈമലര്‍ത്തുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2021, 11:48 am IST
in Kollam

ശാസ്താംകോട്ട: വേനല്‍ കടുക്കുന്നതിന് മുമ്പെ ശാസ്താംകോട്ട തടാകത്തിന്റെ ഭാഗങ്ങള്‍ വരണ്ടുണങ്ങിത്തുടങ്ങി. ജലസമൃദ്ധമായിരുന്ന തടാകത്തിന്റെ ഇന്നത്തെ ദുരവസ്ഥ ബന്ധപ്പെട്ടവര്‍ അവഗണിക്കുന്നു. കൊല്ലം കോര്‍പ്പറേഷനിലെ മൂന്നുലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ജലസ്രോതസിന്റെ ദുരവസ്ഥ ജനങ്ങളെ കടുത്ത ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.  

സംരക്ഷണമില്ലാതെ അമിത ജലചൂഷണം നടത്തി തടാകത്തെ നാശത്തിലേക്ക് കൂപ്പ് കുത്തിച്ചവര്‍ ഇപ്പോള്‍ പരസ്പരം പഴിചാരി കൈമലര്‍ത്തുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. നിരവധി മൊട്ടക്കുന്നുകള്‍ക്ക് നടുവില്‍ പ്രകൃതി ഒരുക്കിയ ജലാശയം വരള്‍ച്ചയുടെ പ്രാരംഭ ലക്ഷണം കാട്ടിയത് 1997ലാണ്. പരിധിയില്ലാത്ത പമ്പിംഗും പാരിസ്ഥിതിക ചൂഷണങ്ങളും താങ്ങാനാകുന്നില്ലെന്ന് തടാകം വിലപിച്ചത് സ്വയം ഉള്‍വലിഞ്ഞാണ്. 

പ്രകൃതി നല്‍കിയ സ്വാഭാവിക സംരക്ഷണ കവചങ്ങളായ മൊട്ടക്കുന്നുകള്‍ മൂക്ക് ചെത്തി മുഖം മിനുക്കും പോലെ നിരത്തി തുടങ്ങിയ കാലമായിരുന്നു അത്. തടാകത്തോട് ചേര്‍ന്നുള്ള പുഞ്ചകളില്‍ നിന്ന് ഇഷ്ടികഫാക്ടറികളിലേക്ക് നിയന്ത്രണങ്ങളില്ലാതെ ചെളിയെടുപ്പും തുടങ്ങിയിരുന്നു. പരിധിയില്ലാതെ വെള്ളം എടുക്കുന്നതും ചുറ്റുമുള്ള കുന്നും മലകളും പുഞ്ചകളും ഇല്ലാതാക്കുന്നതും തെറ്റല്ലെന്ന് കരുതിയവര്‍ക്ക് പ്രകൃതി നല്‍കിയ മറുപടിയായിരുന്നു തടാകത്തിന്റെ പിന്‍വാങ്ങല്‍.  

2010 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തടാകം വന്‍തോതില്‍ വറ്റിവരണ്ടു. മുമ്പ് നിരവധി ആളുകള്‍ ചെളിയിലാണ്ട് മരിച്ചിട്ടുള്ള കായല്‍ബണ്ട് ഭാഗത്ത് തടാകം പിന്‍വലിഞ്ഞ് കാട് മൂടി.  

തടാകം പിന്‍ലിഞ്ഞ ഭാഗം കുട്ടികള്‍ ഫുട്‌ബോള്‍, ഷട്ടില്‍ മത്സരങ്ങളുടെ വേദിയാക്കി. കായല്‍ബണ്ടിനൊപ്പം കുതിരമുനമ്പിലും അമ്പലക്കടവിലും തടാകം പിന്‍വലിഞ്ഞു. 2013ല്‍ തടാകം ചരിത്രത്തിലെ സമാനതകളില്ലാത്ത വരള്‍ച്ചയെ നേരിട്ടു. കല്ലടയിലെ മണല്‍ കുഴികളില്‍ തടാകം മരിക്കുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ പ്രഖ്യാപിച്ച തടാകസംരക്ഷണ പദ്ധതി കൂടാതെ ഇതുവരെ പ്രഖ്യാപിച്ച പദ്ധതി തുകകള്‍ 70 കോടിയോളം വരും. ഒന്നു പോലും നടപ്പിലായില്ല എന്നറിയുമ്പോഴാണ് തടാകത്തോടുള്ള ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാകുന്നത്. ശുദ്ധജല പാരമ്പര്യം ഇല്ലാതാക്കി എണ്ണമറ്റ പായല്‍ ഇനങ്ങള്‍ തടാകത്തില്‍ തഴച്ച് വളര്‍ന്നു. ഇതോടെ തടാക സംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. തുടര്‍ന്ന് തടാകസംരക്ഷണത്തിനായി പുതിയ മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയെങ്കിലും എല്ലാം ജലരേഖയായി.

Tags: lakesasthamkottaSummer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

Health

കടുത്ത ചൂടിൽ സൂര്യാഘാതത്തെ ചെറുക്കാം, മാരകമാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.