Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് തിന്നവരെ സംരക്ഷിക്കാന്‍ ലോക്കല്‍ സിപി ഐ നേതാവ്; കൊന്നവര്‍ പാവം കര്‍ഷകര്‍ ; തെറ്റുകാര്‍ മാധ്യമങ്ങളെന്നും യുവനേതാവ്

കര്‍ഷകരുടെ പേര് പറഞ്ഞ് പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് തിന്നവരെ രക്ഷിക്കാന്‍ വിവാദ സിപി ഐ നേതാവ് പ്രവീണ്‍ ജോസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2021, 07:38 pm IST
in Kerala

തിരുവനന്തപുരം: പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് തിന്നവരെ രക്ഷിക്കാന്‍ ലോക്കല്‍ സിപി ഐ നേതാവ് പ്രവീണ്‍ ജോസ്

പാവപ്പെട്ട കര്‍ഷകരെ തീവ്രവാദികളാക്കി ചിത്രികരിക്കുന്ന മാധ്യമങ്ങളാണ് കുറ്റക്കാരെന്നും പ്രവീണ്‍ ജോസ്. കഴിഞ്ഞ ദിവസം നാടിനെ ഞെട്ടിച്ച സംഭവത്തില്‍ വിനോദ് പികെ (45), വി.പി. കുര്യാക്കോസ് (74), സിഎസ് ബിനു (50), സാലി കുഞ്ഞപ്പന്‍ (54), വിന്‍സന്‍റ് (50) എന്നിവരാണ് ഇടുക്കിയിലെ മാങ്കുളത്ത് മുനിപാറയില്‍ പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ചത്. ആറ് വയസ്സായ ആണ്‍പുലിയാണ് വലയില്‍ കുടുങ്ങിയത്. പിന്നീട് വിനോദിന്റെ വീട്ടില്‍ കൊണ്ട് വന്നു. പുലിയെ കൊന്ന് കറിവെച്ചുകഴിഞ്ഞു. വീട്ടില്‍ നിന്ന് പിന്നീട് നടത്തിയ തിരച്ചിലില്‍ പൊലീസ് പുലിപ്പല്ലും, പുലിത്തോലും 10 കിലോ ഇറച്ചിയും കണ്ടെടുത്തു.

പ്രദേശവാസികളുടെ രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റവാളികളെ പിടിച്ചത്. ഇന്ത്യന്‍ വന്യമൃഗ സംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്നതാണ് പുള്ളിപ്പുലി. ഈ കുറ്റകൃത്യത്തിന് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

വന്യജീവി സ്‌നേഹികളെ ഞെട്ടിച്ച ഈ സംഭവത്തിനിടയിലാണ് കുറ്റവാളികളെ രക്ഷിക്കാനാണ് ദേവികുളം ബ്ലോക് പഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പ്രവീണ്‍ ജോസ് രംഗത്തെത്തിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന രീതിയില്‍ ഒരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുകയാണ്. ‘കൃഷിക്കാര്‍ അവരുടെ അറിവില്ലായ്‌മ കൊണ്ട് പുള്ളിപ്പുലിയെ പിടിച്ച് കറിവെച്ചു. പക്ഷെ മാധ്യമങ്ങള്‍ അവരെ തീവ്രവാദികളായി മുദ്രകുത്തുന്നു. എന്നാല്‍ വന്യജീവികളുടെ നിരന്തര ഭീഷണിയില്‍ കഴിയുന്നവരാണ് ഇവരെന്ന് മാധ്യമങ്ങള്‍ അറിയുന്നില്ല’- ഇങ്ങിനെ പോകുന്നു സിപി ഐ ലോക്കല്‍ നേതാവിന്റെ വാദമുഖങ്ങള്‍. പാവപ്പെട്ട കര്‍ഷകരെ ഭീകരരായി ചിത്രീകരിക്കുന്ന പണി മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രവീണ്‍ ജോസ് താക്കീത് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയായ കാട്ടാന വിനായകി സ്‌ഫോടകവസ്തുക്കള്‍ നിറച്ച തേങ്ങ കടിച്ച് കൊല്ലപ്പെട്ട സംഭവം ആരും മറന്നിട്ടില്ല. വാസ്തവത്തില്‍ കാട്ടുപന്നിയെ പിടിക്കാന്‍ റബ്ബര്‍ തോട്ടമുടമ അബ്ദുള്‍ കരീമും മകന്‍ റിയാസുദ്ദീനും ജോലിക്കാരന്‍ വില്‍സണും ചേര്‍ന്ന് ഒരുക്കിയ കെണിയില്‍ കാട്ടാന കടിക്കുകയായിരുന്നു. കാട്ടുപന്നിയുടെ മാംസം ഇവര്‍ വില്‍ക്കാറുണ്ടെന്ന് പറയുന്നു.  

ഇത്തരം കേസുകളില്‍ രാഷ്‌ട്രീയക്കാരുടെ പിന്‍ബലത്തില്‍ കുറ്റവാളികള്‍ നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടുകയാണ്. ഇക്കാര്യത്തില്‍ വന്യജീവികള്‍ക്കായി ശബ്ദമുയര്‍ത്താന്‍ പലപ്പോഴും ആരും ഉണ്ടാവാറില്ല.  നേരത്തെ വനംവകുപ്പുദ്യോഗസ്ഥരെ കെട്ടിയിട്ട് തല്ലുമെന്ന് ഭീഷണി മുഴക്കിയ വിവാദ  സിപി ഐ നേതാവാണ് പ്രവീണ്‍ ജോസ്. മാങ്കുളം സിങ്കുകുടി ആദിവാസി സങ്കേതത്തിനടുത്തുള്ള ബംഗ്ലാവ് തറയില്‍ കാട്ടാന ഇറങ്ങാതിരിക്കാന്‍ കുഴിച്ച ട്രങ്കുകള്‍ മലയിടിച്ചിലിന് കാരണമാകുമെന്ന് ആദിവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയ വനപാലകരെയാണ് അന്ന് പ്രവീണ്‍ ജോസ് ഭീഷണിപ്പെടുത്തിയത്. 

Tags: പുള്ളിപ്പുലിപ്രവീണ്‍ ജോസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതിയില്‍ ദര്‍ശനത്തിന് മാതാപിതാക്കള്‍ക്കൊപ്പം എത്തിയ ആറു വയസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലി കെണിയില്‍ കുടുങ്ങി

India

കശ്മീരില്‍ നിന്ന് പുള്ളിപ്പുലികളുടെ തോലുകള്‍ കണ്ടെടുത്തു; എട്ടുപേര്‍ അറസ്റ്റില്‍

India

തിരുപ്പതിയില്‍ ആറു വയസുകാരിയെ പുലി കടിച്ചു കൊന്നു; ആക്രമിച്ചത് മാതാപിതാക്കള്‍ക്കൊപ്പം ദര്‍ശനത്തിന് പോകവേ

India

ഞങ്ങള്‍ക്കും വൈറലാകണം! സീരിയല്‍ ചിത്രീകരണത്തിനിടെ ഷൂട്ടിങ് സെറ്റില്‍ പുലിയും കുട്ടിയും, പത്ത് ദിവസത്തിനിടെ പുലിയിറങ്ങുന്നത് നാലാം തവണ

Varadyam

പടം എടുക്കാതെ രാജവെമ്പാല; പടം എടുത്ത് രഞ്ജിത്ത്

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.