Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസ്സില്‍ ഇത്തവണയും കെട്ടിയിറക്ക് സ്ഥാനാര്‍ത്ഥികള്‍; സൂചന നല്‍കി ഹൈക്കമാന്‍ഡ്; സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല

കാലാകാലങ്ങളായി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കുന്നത് സ്ഥാനാര്‍ഥി നിര്‍ണയമാണ്. ഇത്തവണയും അത് തുടരുമെന്ന സൂചനയാണ് ഇന്നലെ ഇന്ദിരാഭവനില്‍ നടന്ന കെപിസിസി നിര്‍വാഹക സമതി യോഗം നല്‍കുന്ന സൂചന. സംസ്ഥാന നേതാക്കളുടെ താത്പര്യം മാത്രം പരിഗണിച്ചാവില്ല സ്ഥാനാര്‍ഥികളെന്നാണ് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കയത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 24, 2021, 08:18 pm IST
in Kerala

തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ ഇത്തവണയും സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുമെന്ന് സൂചന നല്‍കി ഹൈക്കമാന്‍ഡ് നേതാക്കള്‍. സംസ്ഥാന നേതാക്കളുടെ താത്പര്യം മുന്‍നിര്‍ത്തിയാകില്ല സ്ഥാനാര്‍ഥികളെന്ന് എഐസിസി നിരീക്ഷകന്‍ അശോക് ഗെഹ്‌ലോട്ട്. സ്വാര്‍ത്ഥതാത്പര്യം ഒഴിവാക്കണമെന്ന് കെ.സി.വേണുഗോപാല്‍. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല.

കാലാകാലങ്ങളായി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കുന്നത് സ്ഥാനാര്‍ഥി നിര്‍ണയമാണ്. ഇത്തവണയും അത് തുടരുമെന്ന സൂചനയാണ് ഇന്നലെ ഇന്ദിരാഭവനില്‍ നടന്ന കെപിസിസി നിര്‍വാഹക സമതി യോഗം നല്‍കുന്ന സൂചന. സംസ്ഥാന നേതാക്കളുടെ താത്പര്യം മാത്രം പരിഗണിച്ചാവില്ല സ്ഥാനാര്‍ഥികളെന്നാണ് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കയത്. ഇതോടെ എഐസിസി തീരുമാനത്തിലാകും സ്ഥാനാര്‍ഥികള്‍ എത്തുകയെന്ന് വ്യക്തമായി. ഇത്തവണ പാര്‍ട്ടി തോറ്റാല്‍ ഒരിക്കലും കരകയറനാകാത്ത പ്രതിസന്ധിയുണ്ടാകുമെന്നാണ് കെ.സി. വേണുഗോപാല്‍ യോഗത്തില്‍ പറഞ്ഞത്. അതിനാല്‍ എല്ലാ നേതാക്കളും വ്യക്തി താപര്യം ഒഴിവാക്കി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതേ അഭിപ്രായമാണ് രമേശ് ചെന്നിത്തലയും പങ്കുവച്ചത്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായി ആരും രംഗത്ത് ഇറങ്ങേണ്ടെന്ന് പറഞ്ഞ ചെന്നിത്തല, യുവാക്കള്‍ക്കും വിജയസാധ്യതയുള്ളവര്‍ക്കും മാത്രം മതി സീറ്റെന്നു സൂചന നല്‍കി. യുവാക്കളുടെ അഭിപ്രായം ആരായാനുള്ള ചുമതല ശശി തരൂരിനും നല്‍കി.  

ഇതോടെ സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപനത്തിന് പിന്നാലെ വലിയൊരു വിഭാഗം നേതാക്കള്‍ പ്രതിഷേധവുമായി എത്തുമെന്ന് ഉറപ്പായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പോലും സ്ഥാനാര്‍ഥി നിര്‍ണയം പലയിടത്തും സംഘര്‍ഷത്തിലാണ് അവസാനിച്ചത്. മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ നേതാക്കള്‍ പാര്‍ട്ടി തോല്‍പ്പിച്ചതാണെന്ന് ആരോപിച്ച് രംഗത്തെത്തി. അതേ സ്ഥിതിയിലേക്ക് പോകുമെന്നാണ് രാഷ്‌ട്രീയ വിലയിരുത്തല്‍. അതേസമയം, ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയും മലപ്പുറത്ത് ടി. സിദ്ദിഖും വയനാടും ആലപ്പുഴയും കെ.സി. വേണുഗോപാലിനുമാണ് യാത്രയുടെ ചുമതല. കോണ്‍ഗ്രസ്സ് വിടുമെന്ന് സൂചന നല്‍കിയ കെ.വി. തമോസ് ഇന്നലെ ഇന്ദിരാഭവനിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. തോമസ് സമുന്നതനായ നേതാവെന്നും എല്ലാവരെയും പരിഗണിക്കുമെന്നുമാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചത്.

Tags: congressകേരള സര്‍ക്കാര്‍യുഡിഎഫ്അസംബ്ലി ഇലക്ഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.