Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുര്‍വേദ ഡോക്ടര്‍മാര്‍ വാക്‌സിന്‍ കുത്തിവെയ്‌പെടുത്തില്ല, ഡിഎംഒ വിശദീകരണം തേടി

ഇരിങ്ങാലക്കുട ഗവ.ആയുര്‍വ്വേദാശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് കുത്തിവെപ്പെടുക്കാന്‍ എത്താതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2021, 02:56 pm IST
in Kerala

തൃശൂര്‍: ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും കൊവിഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാന്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയില്ല. ആയൂര്‍വേദ മേഖലയില്‍ നിന്നുള്ള ഡോക്ടര്‍മാരടക്കമുള്ളവരാണ് കുത്തിവെയ്‌പ്പെടുക്കാതിരുന്നത്. സംഭവത്തില്‍ അധികൃതരില്‍ നിന്ന് ഡിഎംഒ വിശദീകരണം തേടി. 

വാക്‌സിനേഷനില്‍ നിന്ന് വിട്ടു നിന്നതല്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കിയിരിക്കുന്ന മറുപടി. ഇരിങ്ങാലക്കുട ഗവ.ആയുര്‍വ്വേദാശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് കുത്തിവെപ്പെടുക്കാന്‍ എത്താതിരുന്നത്. നേരത്തെ കണക്കെടുത്തതനുസരിച്ചാണ് ഓരോ കേന്ദ്രങ്ങളിലും കുത്തിവെയ്‌പ് എടുക്കുന്നവർക്കുള്ള വാക്‌സിന്‍ കരുതിയിരുന്നു.  ശനിയാഴ്ച ജില്ലാ ജനറല്‍ ആശുപത്രിയിലായിരുന്നു ഇവര്‍ക്കുള്ള കുത്തിവെയ്‌പ്പ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും രജിസ്റ്റര്‍ ചെയ്തവരെത്തി വാക്‌സിനെടുത്തില്ല. ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആശുപത്രി സിഎംഒയോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ റീന ആവശ്യപ്പെട്ടു. 

ഡോക്ടര്‍മാരടക്കമുള്ളവര്‍ എത്താതിരുന്നത് ശനിയാഴ്ച നടന്ന അവലോകന യോഗത്തില്‍ ചര്‍ച്ചയായിരുന്നു. കളക്ടര്‍ എസ്.ഷാനവാസ് ഇതുസംബന്ധിച്ച്ഡിഎ.ഒയോട് വിവരങ്ങളും ആരാഞ്ഞു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ആശുപത്രി സിഎംഒയോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വാക്‌സിനേഷനില്‍ നിന്ന് ഒഴിഞ്ഞു മാറിയതല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വാക്‌സിനേഷന്‍ സംബന്ധിച്ച അറിയിപ്പ് തലേദിവസമാണ് ലഭിച്ചതെന്നും ഇതിനാലാണ് പല കാരണങ്ങളാലും കുത്തിവെപ്പെടുക്കാന്‍ കഴിയാതെയിരുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 

വാക്‌സിന്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ചുള്ള ആയൂര്‍വേദ ഡിഎംഒയുടെ പ്രത്യേക ഉത്തരവും ലഭിച്ചിട്ടില്ല. വാക്‌സിന്‍ എടുക്കേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നുണ്ടായിരുന്നത്. ജീവനക്കാരില്‍ ഒരാള്‍ കൊവിഡ് പോസിറ്റീവാണ്. ഇയാളുമായി സമ്പര്‍ക്ക പട്ടികയിലുള്ളവര്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രസവ ചികിത്സ നടത്തുന്നവര്‍ എന്നിവരാണ് കുത്തിവെപ്പിനുള്ള ലിസ്റ്റിലുണ്ടായിരുന്നത്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലായിരുന്നു ഡ്യൂട്ടി. ചിലര്‍ ലീവിലായതിനാല്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇക്കാരണത്താലാണ് വാക്‌സിനേഷന്‍ എടുക്കാന്‍ സാധിക്കാതെയിരുന്നതെന്നും രണ്ടാംഘട്ടത്തില്‍ കുത്തിവെയ്‌പെടുക്കുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. 

രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ വാക്‌സിനേഷന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇരിങ്ങാലക്കുട സിഎംഒ ഡോ.പ്രീതി അറിയിച്ചു.

Tags: ayurvedadoctorcovidവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

Kerala

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

Kerala

സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാസം 7 ലക്ഷം, ഡോക്ടര്‍ക്കെതിരെ

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

പുതിയ വാര്‍ത്തകള്‍

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.