Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഔറംഗസീബ് ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സാമ്പത്തികസഹായം നല്‍കിയെന്ന് കോണ്‍ഗ്രസ് ഭരണകാലത്തെ എന്‍സിഇആര്‍ടി പുസ്തകം

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്താണ് ഈ ചരിത്ര പാഠപുസ്തകം തയ്യാറാക്കിയത്. യുദ്ധകാലത്ത് ഇന്ത്യയില്‍ നശിപ്പി്ച്ച ഹിന്ദുക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാണ് ഔറംഗസീബ് ചക്രവര്‍ത്തി പണം നല്‍കിയതെന്നാണ് പാഠപുസ്തകത്തിലെ അവകാശവാദം.പക്ഷെ ഔറംഗസീബ് ഒരു മതഭ്രാന്തനായ സുന്നി മുസ്ലീമെന്ന നിലയിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 11:29 pm IST
in India

ന്യൂദല്‍ഹി: മുഗള്‍കാലത്തെ ചക്രവര്‍ത്തിയായ ഔറംഗസീബ് ഹിന്ദുക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ പണം നല്‍കിയെന്ന് എന്‍സിഇആര്‍ടി ചരിത്രപുസ്തകത്തില്‍. അതേ സമയം ഈ അവകാശവാദം സ്ഥാപിക്കാന്‍ തെളിവൊന്നുമില്ലെന്നും ഇതേ എന്‍സിഇആര്‍ടി ഒരു വിവരാവകാശ ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ട് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്താണ് ഈ ചരിത്ര പാഠപുസ്തകം തയ്യാറാക്കിയത്. യുദ്ധകാലത്ത് ഇന്ത്യയില്‍ നശിപ്പി്ച്ച ഹിന്ദുക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാണ് ഔറംഗസീബ് ചക്രവര്‍ത്തി പണം നല്‍കിയതെന്നാണ് പാഠപുസ്തകത്തിലെ അവകാശവാദം.

‘കോണ്‍ഗ്രസ് ഭരണകാലത്ത് എല്ലാ എന്‍സിഇആര്‍ടി പുസ്തകങ്ങളും ജെഎന്‍യുവിലെ ചരിത്രവകുപ്പാണ് തയ്യാറാക്കിയിരുന്നത്. ഇതിലെല്ലാം ഇടതുപക്ഷ കാഴ്ചപ്പാടുകളാണ്. ഈ പുസ്തകങ്ങളുടെ പ്രസക്തി എന്നേ നഷ്ടപ്പെട്ടിരിക്കുന്നു,’ രാജസ്ഥാന്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് ദീക്ഷിത് പറഞ്ഞു.

അതേ സമയം മുഗള്‍ രാജാക്കന്മാര്‍ ഹിന്ദുക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവും ബാബറി മസ്ജിദ് സമിതി കണ്‍വീനറുമായ സഫര്‍യാബ് ജിലാനി പറഞ്ഞു. അതേ സമയം ഇക്കാര്യത്തില്‍ തെളിവുകളോ റഫറന്‍സുകളോ അത്യാവശ്യമാണെന്ന് നോണ്‍ കോളെജിയേറ്റ് വിമന്‍സ് എജുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ ഡോ.ഗീതാ ഭട്ട് പറഞ്ഞു.

എന്‍സിഇആര്‍ടിയിലെ 12ാം ക്ലാസ് ചരിത്രപുസ്തകത്തിലെ വിവാദഭാഗം ഇതാണ്: ‘ആരാധനാലയങ്ങള്‍ നിലനിര്‍ത്തുന്നതിനായുള്ള ചെലവിന് എല്ലാ മുഗള്‍ ചക്രവര്‍ത്തിമാരും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഷാജഹാന്റെയും ഔറംഗസീബിന്റെയും ഭരണകാലത്ത് നമ്മള്‍ കണ്ടതുപോലെ, യുദ്ധത്തില്‍ ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ അത് പുതുക്കിപ്പണിയാന്‍ മുഗള്‍ ചക്രവര്‍ത്തിമാര്‍ സംഭാവനകള്‍ നല്‍കി.’

പക്ഷെ ഔറംഗസീബ് ഒരു മതഭ്രാന്തനായ സുന്നി മുസ്ലീമെന്ന നിലയിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. അദ്ദേഹം ഭരണകാലത്ത് ഒട്ടേറെ ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ഉത്തരവിട്ടിരുന്നു. ഔറംഗസീബിന്റെ ഭരണകാലത്ത് 1669ല്‍ കാശിവിശ്വനാഥക്ഷേത്രം പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും അതിന്റെ സ്ഥാനത്ത് ഒരു പള്ളി പണിയുകയും ചെയ്തു.

Tags: ക്ഷേത്രംJihadi Terrorismപുസ്തകംAurangzebക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നുഎന്‍സിഇആര്‍ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിനെ കഴിവുള്ള ഭരണാധികാരി എന്ന് വിശേഷിപ്പിച്ചു ; ഇളകി മറിഞ്ഞ് രജപുത്രർ ; ഒടുവിൽ മാപ്പ് പറഞ്ഞ് പ്രൊഫസർ സുനിത മിശ്ര

India

നമ്മുടെ കുട്ടികൾ എന്തിനാണ് ഔറംഗസേബിനെക്കുറിച്ച് പഠിക്കുന്നത്? ഇതൊരു ഹിന്ദു രാഷ്‌ട്രമാണ്, ഇവിടെ നമ്മൾ സനാതന ധർമ്മത്തെക്കുറിച്ച് പഠിപ്പിക്കും

India

ഔറംഗസേബല്ല , മഹാറാണാ പ്രതാപും ഛത്രപതി ശിവജി മഹാരാജുമാണ് നമ്മുടെ ഹീറോസ് : രാജ്‌നാഥ് സിംഗ്

Editorial

പോലീസില്‍ പടരുന്ന ജിഹാദി ഭീകരത

India

350 വർഷങ്ങൾക്ക് മുൻപ് ഔറംഗസീബ് തകർത്ത രാമക്ഷേത്രം പുനർനിർമ്മിക്കാൻ യോഗി സർക്കാർ ; ശിലാസ്ഥാപനം നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.