Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വീരാജ്‌പേട്ട എംഎല്‍എ ബൊപ്പയ്യയ കൂട്ടുപുഴ പാലം നിര്‍മ്മാണ പ്രദേശം സന്ദര്‍ശിച്ചു, മാക്കൂട്ടം ചുരം പാതയുടെ നവീകരണവും പൂര്‍ത്തിയാക്കും

പാലം പണി പുനരാരംഭിക്കുന്നതിന് കര്‍ണ്ണാടക വനം വകുപ്പ് കെ എസ്ടിപിക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇവയെല്ലാം പാലിച്ചു കൊണ്ടാണ് നിര്‍മ്മാണം നടക്കുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 14, 2021, 08:01 pm IST
in Kannur

ഇരിട്ടി: വീരാജ്‌പേട്ട എംഎല്‍എ കെ.ജി. ബൊപ്പയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണ്ണാടകത്തിലെ ജനപ്രതിനിധികളുടെ സംഘം കൂട്ടുപുഴയില്‍ എത്തി പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. കര്‍ണാടക വനം വകുപ്പിന്റെ തടസ്സവാദങ്ങള്‍ മൂലം പാതിവഴിയില്‍ മൂന്ന് വര്‍ഷമായി മുടങ്ങിക്കിടന്ന കൂട്ടുപുഴ പാലം പണി അന്തിമാനുമതി ലഭിച്ചതോടെ കഴിഞ്ഞ ആഴ്ചയാണ് പുനരാരംഭിച്ചത്. വീരാജ്‌പേട്ട എംഎല്‍എയും മുന്‍ കര്‍ണ്ണാടക വിധാന്‍ സഭ സ്പീക്കറുമായ കെ.ജി. ബൊപ്പയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവ്യത്തി വിലയിരുത്താന്‍ സ്ഥലം സന്ദര്‍ശിച്ചത് .  

പാലം പണി പുനരാരംഭിക്കുന്നതിന് കര്‍ണ്ണാടക വനം വകുപ്പ് കെ എസ്ടിപിക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇവയെല്ലാം പാലിച്ചു കൊണ്ടാണ് നിര്‍മ്മാണം നടക്കുന്നത്. നിര്‍മ്മാണ സാമഗ്രികളൊന്നും വനമേഖലയില്‍ ഇറക്കി വെക്കരുതെന്നും , പരിസ്ഥിതിക്ക കോട്ടം ഉണ്ടാക്കുന്ന പ്രവ്യത്തികളൊന്നും നടത്തരുതെന്നുമായിരുന്നു ഇവരുടെ നിര്‍ദ്ദേശം. ഇവരുടെ സന്ദര്‍ശനത്തോടെ പാലം നിര്‍മ്മാണത്തിന്റെ പേരിലും അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലും മൂന്ന് വര്‍ഷമായി അതിര്‍ത്തിയില്‍ നിലനില്ക്കുന്ന പിരിമുറുക്കത്തിന് അയവുവരുത്താനായി എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞയാഴ്‌ച്ച പ്രവ്യത്തി ആരംഭിച്ചപ്പോള്‍ സണ്ണി ജോസഫ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള ജന പ്രതിനിധി സംഘവും ഇവിടെ എത്തി പ്രവ്യത്തി വിലയിരുത്തിയിരുന്നു.

കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കേ 2017 ഡിസംബര്‍ 27 നാണ് കര്‍ണാടക വനം വകുപ്പ് കൂട്ടുപുഴ പാലം പണി തടസപ്പെടുത്തിയത്. പാലം ബന്ധിപ്പിക്കുന്ന മറുകരയിലെ സ്ഥലം കര്‍ണാടക വനഭൂമിയാണ് എന്ന വാദം ഉയര്‍ത്തിയായിരുന്നു പണി തടസ്സപ്പെടുത്തിയത് . തലശ്ശേരി – വളവുപാറ അന്തര്‍ സംസ്ഥാന റോഡ് നവീകരണ പദ്ധതിയില്‍പ്പെടുത്തിയാണ് കൂട്ടുപുഴ ഉള്‍പ്പെടെയുള്ള ഏഴ് പുതിയ പാലങ്ങളുടെയും 54ികിലോമീറ്റര്‍ റോഡിന്റെയും നിര്‍മ്മാണം കെ എസ് ടി പി ആരംഭിച്ചത്. 2018 സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതിയുടെ കാലാവധി നാലു തവണ നീ്ട്ടി നല്‍കേണ്ടി വന്നു. റോഡുകളുടെയും പാലങ്ങളുടേയും നിര്‍മ്മാണത്തിനായി ആദ്യഘട്ടത്തില്‍ 366കോടി രൂപയാണ് അനുവദിച്ചത്. പുഴയുടെ ഗതിമാറ്റി പുഴയില്‍ നിന്നും കര്‍ണ്ണാടക വനമേഖലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ തൂണിന്റെയും സ്പാനിന്റെയും നിര്‍മ്മാണത്തിനുള്ള പ്രവ്യത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് . നാലുമാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുന്നത് .  

കര്‍ണ്ണാടക സംഘത്തില്‍ എംഎല്‍എക്ക് പുറമെ കുടക് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അച്ചപ്പണ്ഡ മഹേഷ്, ശശി സുബ്രഹ്‌മണ്യം, താലൂക്ക് പഞ്ചായത്ത് അംഗം ഗണേഷ്, പഞ്ചായത്ത് അംഗം എം.എം. രാജ്, ബിജെപി കുടക് ജില്ലാ പ്രസിഡന്റ് രഘുനാണയ്യ, മാക്കൂട്ടം ഉള്‍പ്പെടുന്ന വാര്‍ഡ് മെമ്പര്‍ രഞ്ജിത്ത് , ശുപ്പനാഗരാജ്, ജോക്കി ഡ്രോഡസ് എന്നിവരും ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷ്, സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രന്‍, നിയോജക മണ്ഡലം സെക്രട്ടറി പ്രിജേഷ് അളോറ എന്നിവരും ഉണ്ടായിരുന്നു.  

 പാലം പണി പൂര്‍ത്തിയാകുന്നതോടൊപ്പം മാക്കൂട്ടം ചുരം റോഡിന്റെ നവീകരണവും പൂര്‍ത്തിയാക്കുമെന്ന് വീരാജ്‌പേട്ട എം എല്‍ എ കെ.ജി. ബൊപ്പയ്യ മാധ്യമങ്ങളോട് പറഞ്ഞു. . കാലവര്‍ഷത്തില്‍ ഉണ്ടായ നാശം പരിഹരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. 15 കോടിയോളം രൂപ ഇതിനായി ചിലവഴിച്ചു കഴിഞ്ഞു . തുടര്‍ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം പൂര്‍ത്തിയാക്കും. കുടക് ജില്ലയിലുള്ളവര്‍ക്ക് എള്ളുപ്പത്തില്‍ എത്താവുന്ന കണ്ണൂര്‍ വിമാനത്താവളം എന്ന നിലക്കും കര്‍ണ്ണാടകത്തില്‍ നിന്നുള്ള കാര്‍ഷിക വിളകളുമായി ധാരാളം കര്‍ഷകര്‍ എത്തുന്ന പ്രദേശം എന്ന നിലയിലും ചുരം പാതയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പാലം പണി യിലെ അനിശ്ചിതത്വം തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിനൊപ്പം കര്‍ണ്ണാടക സര്‍ക്കാറും മുന്‍കൈയെടുത്തത് ഇതിന്റെ ഭാഗമായാണെന്നും ബൊപ്പയ്യ പറഞ്ഞു. 

Tags: സന്ദര്‍ശനംconstructionകര്‍ണാടകKoottupuzha bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.