Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വറുതിയിലായ വെളിച്ചപ്പാടന്മാര്‍ക്ക് ആശ്വാസമായി വയനാട്ടുകുലവന്‍ തറവാടുകളിലെ ‘പുതിയൊടുക്കല്‍’

വര്‍ഷത്തില്‍ ഒരിക്കല്‍ കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ സ്പന്ദനസുഖം കൊവിഡ് നിബന്ധനകളില്‍ പാടേ നഷ്ടപ്പെട്ടുപോകുന്നുവെന്ന പരാതി ഉയരുന്നുണ്ടെങ്കിലും തൊണ്ടച്ചന്മാര്‍ക്ക് പുത്തരി വിളമ്പാന്‍ സാധിച്ചതില്‍ അവര്‍ തൃപ്തരാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2021, 11:28 am IST
in Kasargod
പുതിയൊടുക്കലിന് മുന്നോടിയായി നിവേദ്യത്തിനുള്ള അവല്‍ ഇടിച്ചുണ്ടാക്കുന്ന നോറ്റിരിക്കുന്ന സ്ത്രീകള്‍

പുതിയൊടുക്കലിന് മുന്നോടിയായി നിവേദ്യത്തിനുള്ള അവല്‍ ഇടിച്ചുണ്ടാക്കുന്ന നോറ്റിരിക്കുന്ന സ്ത്രീകള്‍

പാലക്കുന്ന്: പാലക്കുന്ന് കഴകത്തിലെ  122  വയനാട്ടുകുലവന്‍ തറവാടുകളില്‍ വാര്‍ഷിക പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍) അടിയന്തിരം അതാത് തറവാട് കമ്മിറ്റികള്‍ക്ക് സൗകര്യപ്രദമായ  ദിവസങ്ങളില്‍ ആചരിച്ചു വരികയാണിപ്പോള്‍. നിലവിലെ സാഹചര്യത്തില്‍ ചടങ്ങില്‍ മാത്രമൊതുക്കി ഈ വാര്‍ഷിക പുത്തരികൊടുക്കല്‍ ചടങ്ങ് തറവാട് അംഗങ്ങളിലും പ്രത്യേകം ക്ഷണിക്കപ്പെട്ട ചുരുക്കം ചില സമീപവാസികളിലും ഒതുങ്ങിയപ്പോള്‍ തറവാട് വളപ്പില്‍ ആളും ആരവവും ഇല്ലാതായി.  

വര്‍ഷത്തില്‍ ഒരിക്കല്‍  കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ സ്പന്ദനസുഖം കൊവിഡ് നിബന്ധനകളില്‍ പാടേ നഷ്ടപ്പെട്ടുപോകുന്നുവെന്ന പരാതി ഉയരുന്നുണ്ടെങ്കിലും തൊണ്ടച്ചന്മാര്‍ക്ക് പുത്തരി വിളമ്പാന്‍ സാധിച്ചതില്‍ അവര്‍ തൃപ്തരാവുകയാണ്. ഒരു വര്‍ഷമായി വയനാട്ടുകുലവന്‍ തെയ്യം കെട്ടുത്സവങ്ങളും മറ്റും നടക്കാതിരിക്കുമ്പോള്‍  വരുമാനമില്ലാതെ വറുതിയിലായ വെളിച്ചപ്പാടന്മാര്‍ക്കും മറ്റു സഹായികള്‍ക്കും തറവാടുകളിലെ പുത്തരി കൊടുക്കല്‍ ചടങ്ങ് മാത്രമാണിപ്പോള്‍ തെല്ലൊരാശ്വാസം.

തുലാപത്തിനു ശേഷമാണ് ജില്ലയില്‍ തീയ സമുദായ എട്ടില്ലം തറവാടുകളില്‍ പുത്തരി അടിയന്തിരത്തിന് തുടക്കം കുറിക്കുന്നുന്നത്. വിഷുവിനു മുന്‍പായി മിക്കയിടത്തും ഇതു പൂര്‍ത്തിയാകും. അടവിതരണവും തുടര്‍ന്ന് നടത്തുന്ന സമൂഹ സദ്യയും പരിമിതമാകുമ്പോഴും വര്‍ഷത്തില്‍ നടത്തുന്ന ഈ ചടങ്ങ് ഏറെ കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ തറവാട് ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പുത്തരിക്കു ശേഷം നേര്‍ച്ചയായി നടത്തുന്ന ‘കൈവീത്’ ചിങ്ങം വരെ നടത്താം.      

ആള്‍ക്കൂട്ടം വേണ്ടെന്നുവെച്ചാലും പുത്തരി അടിയന്തിര ചടങ്ങുകളില്‍ വെളിച്ചപ്പാടന്മാരുടെ സാന്നിധ്യം നിര്‍ണായകമാണ്. പുത്തരി അടിയന്തിരങ്ങളില്‍ നിന്ന് കിട്ടുന്ന പ്രതിഫലം മാത്രമാണിവര്‍ക്ക് ഇപ്പോള്‍ തെല്ലൊരാശ്വാസമെന്ന് ‘വിഷ്ണു മൂര്‍ത്തി വയനാട്ടുകുലവന്‍ വെളിച്ചപ്പാടന്‍ പരിപാലന സംഘം’ ജില്ലാ പ്രസിഡന്റ് അരവിന്ദന്‍ കാസര്‍കോട് പറയുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സഹായം  കിട്ടിയില്ലെങ്കില്‍ ജില്ലയിലെ നൂറോളം വരുന്ന വെളിച്ചപ്പാടന്മാര്‍ മുഴുപട്ടിണിയിലാകുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു.  

രാത്രിയിലെ അട വിതരണവും സമൂഹ പുത്തരി സദ്യ വിളമ്പലും പരിമിതപ്പെടുത്തുമെങ്കിലും ചടങ്ങുകള്‍ എല്ലാം കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ തറവാട് ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

Tags: വയനാട്‌Velichappadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.