Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പണം തരും ആപ്പുകള്‍ക്കെതിരെ ജാഗ്രതക്ക് നിര്‍ദേശം

പണം തരും ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്. റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാത്ത ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 04:45 pm IST
in Thrissur

തൃശൂര്‍: പണം തരും ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്. റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാത്ത ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. 

വ്യാജ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളാണ് ചെറിയ തുകകള്‍ ഒരു ഈടും ഇല്ലാതെ പെട്ടെന്ന് നല്‍കുന്നത്. എന്നാല്‍, തുക എടുത്തുകഴിയുമ്പോഴാണ് പണി കിട്ടുന്നത്. ഈ ആപ്പുകള്‍ ഉപയോഗിച്ച് ലോണെടുത്ത് കടക്കെണിയിലായി ജീവനൊടുക്കിയവര്‍ നിരവധിയാണ്.  

മൊബൈല്‍ ഫോണിലെ പ്ലേ സ്റ്റോറില്‍ നിന്നും വ്യാജ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. 2500, 5000, 10000 രൂപവരെയാണ് ഈ ആപ്പിലൂടെ ലോണ്‍ നല്‍കുന്നത്. ആധാര്‍ നമ്പരോ, ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ, മറ്റ് ഐഡി പ്രൂഫുകളോ കൊടുത്താല്‍ ലോണ്‍ റെഡി. രേഖകള്‍ നല്‍കി അക്കൗണ്ട് നമ്പരും നല്‍കിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പണം ക്രെഡിറ്റാകും. 

സാധാരണ ബാങ്കിനെക്കാള്‍ കൂടുതല്‍ പലിശയാണ് ഈടാക്കുന്നത്. പ്രോസസിംഗ് ചാര്‍ജിന് ലോണ്‍ നല്‍കുന്ന തുക അനുസരിച്ച് ആയിരവും രണ്ടായിരവും രൂപവരെയാണ് ഈടാക്കുന്നത്. ലോണ്‍ നല്‍കുന്നതിന് മുന്‍പ് കൊടുക്കേണ്ട ആളുകളുടെ വിവരങ്ങല്‍ സോഷ്യല്‍ മീഡിയ വഴി കമ്പനി ശേഖരിക്കും. പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കി ലോണ്‍ നല്‍കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.  

ലോണ്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമ്മുടെ ഫോണ്‍ അവരുടെ നിയന്ത്രണത്തിലാകും. നമ്മുടെ കോണ്‍ടാക്ട് ലിസ്റ്റ്, ഗാലറി എല്ലാം അവരുടെ സെര്‍വറില്‍ ലഭ്യമാകും. നമ്മുടെ വിവരങ്ങള്‍ കൈമാറുന്നതിന് സമ്മതമോയെന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവര്‍ ചോദിക്കാറുണ്ട്. എന്നാല്‍ ആളുകള്‍ ഇത് കാര്യമാക്കാതെ സമ്മതിച്ചു കൊടുക്കും. 

ലോണ്‍ തുക തിരിച്ചടയ്‌ക്കാന്‍ വൈകിയാല്‍ ആദ്യം ഫോണിലൂടെ വിളിക്കും. തമിഴ് മലയാളം, ഹിന്ദി ഭാഷകളിലാണ് വിളിക്കുന്നവര്‍ സംസാരിക്കുന്നത്. പിന്നെ നമ്മുടെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് നമ്മള്‍ ലോണ്‍ എടുത്തതായുള്ള സന്ദേശമറിയിക്കുകയും നിങ്ങളുടെ പേരിലാണ് ലോണ്‍ എന്നറിയിക്കുകയും ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്യും. ലോണ്‍ അടച്ചില്ലെങ്കില്‍ സ്വകാര്യ ഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണി മുഴക്കും. ഇങ്ങനെ ലോണെടുത്ത് ലക്ഷങ്ങള്‍ കടക്കെണിയിലായവരും ഉണ്ട്. ജില്ലയില്‍ നിരവധി യുവതി-യുവാക്കള്‍ ആപ്പുകള്‍ വഴി ലോണ്‍ എടുത്ത് തട്ടിപ്പിന് ഇരയായതായാണ് വിവരം.

Tags: ആപ്പ്Fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ജോലി വാഗ്ദാനം ചെയ്ത് സ്വര്‍ണം ഉള്‍പ്പെടെ ഏഴ് ലക്ഷം തട്ടിയ പൂമ്പാറ്റ സിനിയും മകളും അറസ്റ്റില്‍

Kerala

ശബരിമല അഭിഷേകം നടത്തിയ നെയ്യ് വിതരണ ക്രമക്കേട്: സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

Kerala

ശബരിമലയിലെ അഭിഷേകം നടത്തിയ നെയ് തട്ടിപ്പില്‍ 21 ലക്ഷത്തിന്റെ ക്രമക്കേട്

Kerala

വിവാഹമോചിതയുമായി ചങ്ങാത്തം കൂടി ലൈംഗികമായി പീഡിപ്പിച്ചു,സ്വര്‍ണവും പണവും തട്ടി- യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.