Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം; വി.എസ് ഒഴിയുമ്പോള്‍ മലമ്പുഴയില്‍’കുപ്പായമിട്ട്’ അഞ്ചു പേര്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയത് അവരെ ആശങ്കാകുലരാക്കുന്നു. 46,157 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ നേടിയത്. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി.

സിജ പി.എസ് by സിജ പി.എസ്
Jan 11, 2021, 01:19 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ ഇനി ആര് എന്ന ചോദ്യം ഉയരുന്നു. വികസനം തൊട്ടുതീണ്ടാത്ത, സിപിഎമ്മിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന മലമ്പുഴയില്‍ മുന്നണി തര്‍ക്കവും രൂക്ഷം. അഞ്ചു പേരാണ് സ്ഥാനാര്‍ഥി കുപ്പായം ധരിച്ച് ഇറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയത് അവരെ ആശങ്കാകുലരാക്കുന്നു. 46,157 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ നേടിയത്. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി.

1996ല്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിഎസ് മലമ്പുഴയിലേക്ക് കളം മാറ്റിയത്.  വിഎസ് ഇത്തവണ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഉറപ്പാണ്. അനാരോഗ്യം മൂലം വിഎസ് മണ്ഡലത്തിലെത്തിയിട്ട് ഒരു വര്‍ഷത്തോളമായി. അദ്ദേഹം പ്രതിപക്ഷനേതാവായതും മുഖ്യമന്ത്രിയായതും മലമ്പുഴയില്‍ നിന്നാണ്. മുമ്പ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ സിഐടിയു ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റിവ് ഡയറക്ടറുമായ എ. പ്രഭാകരന്റെ പേര് ഇവിടെ ഉയര്‍ന്നിരുന്നു. ചുമരെഴുത്ത് വരെ ഉണ്ടായി. അവസാന നിമിഷത്തിലാണ് വിഎസ് സ്ഥാനാര്‍ത്ഥിയായത്.  

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉന്നതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും വെള്ളം കുടിച്ചതിനാല്‍ കരുത്തനായ പുതുമുഖത്തെ തേടുകയാണ് സിപിഎം. മുന്‍ എംപിമാരും സിപിഎം സംസ്ഥാന സമിതി അംഗങ്ങളുമായ എന്‍.എന്‍. കൃഷ്ണദാസ്, എം.ബി. രാജേഷ്, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും, മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും എം.ബി. രാജേഷിന്റെ ഭാര്യാ സഹോദരനുമായ നിതിന്‍ കണിച്ചേരി, കോങ്ങാട് ഏരിയ സെക്രട്ടറി പി.എ. ഗോകുല്‍ദാസ് എന്നിവരുടെ പേരുകളാണ് ഇവിടേക്ക് ഉയര്‍ന്നിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐയും സിപിഎമ്മും സീറ്റിനെ ചൊല്ലി ഏറ്റുമുട്ടലുണ്ടായ മണ്ഡലമാണിത്. മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ സിപിഐയുടെ പ്രമുഖ ജില്ലാ നേതാവ് സിപിഎമ്മില്‍ ചേരുകയും തുടര്‍ന്ന് അവര്‍ക്ക് നല്‍കിയിരുന്ന സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കുകയുമുണ്ടായി. ഇതിനെ ചൊല്ലിയുള്ള അസ്വാരസ്യം നിലനില്‍ക്കുന്നു. ഇതിനിടയില്‍ എന്‍.എന്‍. കൃഷ്ണദാസ് മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങി.  

സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തിയ കാലത്ത് വിഎസിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു കൃഷ്ണദാസ്. അതിനാല്‍ തന്നെ അന്ന് സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് അദ്ദേഹം ഒതുക്കപ്പെട്ടു. പിന്നീടാണ് പിണറായിയുടെ ആളായി മാറി സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും 2016ല്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുന്നതും. സിപിഎം ഗ്രൂപ്പിസത്തില്‍ കൃഷ്ണദാസിന്റെ കടുത്ത എതിരാളിയായിരുന്നു രാജേഷ്.

Tags: വിഎസ് അച്യുതാനന്ദന്‍കേരള നിയമസഭഅസംബ്ലി ഇലക്ഷന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിയമസഭയെ ചെകുത്താന്‍ കോട്ടയാക്കി

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കും, സെപ്റ്റംബര്‍ 11 മുതല്‍ 4 ദിവസം വീണ്ടും സഭ ചേരും

Article

കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies