Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാതന്ത്ര്യസൂര്യന്റെ മുക്തിക്കായി…

സ്വരാജ്യം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ശിവാജിക്കൊ ഇദ്ദേഹത്തിന്റെ വംശജര്‍ക്കൊ അതിനുള്ള ഭാഗ്യം എവിടുന്നുണ്ടാവാനാ? എല്ലാ മുസ്ലിം സര്‍ദാര്‍മാരും പരാജയപ്പെട്ട് ആശ നശിച്ചിടത്ത് ബാദശാഹ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതില്‍ അഭിമാനം കൊള്ളുകയായിരുന്നു ജയസിംഹന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 05:00 am IST
in Samskriti

മോഹനകണ്ണന്‍  

സ്വരാജ്യം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ശിവാജിക്കൊ ഇദ്ദേഹത്തിന്റെ വംശജര്‍ക്കൊ അതിനുള്ള ഭാഗ്യം എവിടുന്നുണ്ടാവാനാ? എല്ലാ മുസ്ലിം സര്‍ദാര്‍മാരും പരാജയപ്പെട്ട് ആശ നശിച്ചിടത്ത് ബാദശാഹ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതില്‍ അഭിമാനം കൊള്ളുകയായിരുന്നു ജയസിംഹന്‍.

1664-ല്‍ ഔറംഗസേബിന്റെ 47-ാം ജന്മദിനോത്സവം ആഘോഷിക്കപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ ഔറംഗസേബ് ജയസിംഹന് ദക്ഷിണദേശ സംഘര്‍ഷാഭിയാനത്തിന്റെ സേനാപതി എന്ന പദം നല്‍കി സമ്മാനിച്ചു. ഇദ്ദേഹത്തെ സഹായിക്കാന്‍ പേരുകേട്ട എതാനും സര്‍ദാര്‍മാരെയും നിയോഗിച്ചു. ആയുധപ്പുരയുടെ പ്രമുഖനായി ജയസിംഹന്‍ ഇറ്റലിക്കാരനായ സര്‍ദാര്‍ നികോലാവോ മനൂചിയെ നിയോഗിച്ചു. ഔറംഗസേബ് ജയസിംഹന്റെ മുഖ്യ സഹയോഗിയായി ദിലേര്‍ഖാനെ അയച്ചു. ചതുരനായ ജയസിംഹന് ദിലേര്‍ഖാനെ കൂടെയയച്ചതിന്റെ രഹസ്യം മനസ്സിലാക്കിയ ജയസിംഹന്‍ കാഫിര്‍ ആയതിനാല്‍ പൂര്‍ണമായി വിശ്വാസയോഗ്യനല്ല എന്ന് ഔറംഗസേബ് കരുതിയിരുന്നു.  

അതുകൊണ്ട് ജയസിംഹന്റെ ക്രിയാ കലാപങ്ങള്‍ രഹസ്യമായി അവലോകനം ചെയ്യാന്‍ ബാദശാഹ നിശ്ചയിച്ച പഠാണി സര്‍ദാര്‍ ആയിരുന്നു ദിലേര്‍ഖാന്‍. ബാദശാഹയില്‍ അദ്വിതീയവും അചഞ്ചലവുമായ നിഷ്ഠാവാനായ ജയസിംഹന് പരദാസ്യം പരമാനന്ദം നല്‍കുന്നതായിരുന്നു.

ഭീഷ്മ പിതാമഹന്‍ അര്‍ജുനനെ നേരിടുന്നതുപോലെയാണ്, വൃദ്ധസേനാപതിയായ മിര്‍ഝാ രാജാ ജയസിംഹന്‍ യുവാവായ ശിവാജിരാജേയുമായി സംഘര്‍ഷത്തിന് പുറപ്പെട്ടത് എന്ന് പ്രസിദ്ധ ചരിത്രകാരനായ യദുനാഥ സര്‍ക്കാര്‍ പരമാര്‍ശിച്ചിട്ടുണ്ട്.

ദല്‍ഹിയില്‍നിന്നും പുറപ്പെട്ട ജയസിംഹന്‍ ക്രമേണ സൈനിക ബലം വര്‍ധിപ്പിച്ച് വളരെവേഗം ഔറംഗബാദിലെത്തി. ദക്ഷിണ സേനാധിപനായിരുന്ന ജസവന്തസിംഹനില്‍നിന്നും സേനാധികാരം ഏറ്റെടുത്തു. ഇതിന് മുന്‍പു തന്നെ ശിവാജിരാജേ വിവരം അറിഞ്ഞിരുന്നു. മിര്‍ഝാരാജാ ജയസിംഹന്‍ എണ്‍പതിനായിരം കുതിരപ്പടയാളികളോടും കൂടി, അതുപോലെ ദിലേര്‍ഖാന്‍ അയ്യായിരം സൈനികരോടുമൊപ്പം സ്വരാജ്യം ആക്രമിക്കാന്‍ പുറപ്പെട്ടിട്ടുണ്ട് എന്ന്.

ക്രോധസംവത്സരം എന്ന പേരോടുകൂടിയ വര്‍ഷമായിരുന്നു അത്, അതുപോലെ സൂര്യഗ്രഹണവും ഉണ്ടായിരുന്നു. ഗ്രഹണകാലത്ത് പുണ്യകര്‍മം ചെയ്യണമെന്നുള്ളതുകൊണ്ട് രാജമാതാ ജീജാബായിയുടെ സ്വര്‍ണ തുലാഭാരം നടത്തി. ഒപ്പം വൃദ്ധ ഗുരുവും മന്ത്രിയുമായ സോനോപന്ത് ഡബീരന്റെയും സ്വര്‍ണ തുലാഭാരം നടത്തി. അതിനുശേഷം സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യസൂര്യനെ ബാധിച്ച ഗ്രഹണത്തില്‍നിന്നും മുക്തിനേടാനുള്ള യോജനയാരംഭിച്ചു. ശിവാജിയും സഹപ്രവര്‍ത്തകരും സമീപകാലത്ത് വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ചും അതിനെ നേരിടേണ്ടതെങ്ങനെയെന്നും കൂലങ്കഷമായി ചിന്തിച്ചു. ഏതു പരിതസ്ഥിതിയേയും നേരിടാന്‍ സ്വരാജ്യത്തിന്റെ ഓരോ സാധാരണ സൈനികനും സന്നദ്ധമായിരുന്നു. ഭയം സ്വരാജ്യ സൈനികരെ ഭയപ്പെട്ടിരിക്കയായിരുന്നു.

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.