Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്‌സിലെ കരാര്‍ ജീവനക്കാരന്റെ ആത്മഹത്യ; സര്‍ക്കാരിന്റെ വീഴ്ചയെന്ന്

കരാര്‍ ജീവനക്കാരനായ മാധവപുരം പുതുവല്‍ വീട്ടില്‍ പ്രഭുല്ലകുമാര്‍ കമ്പനിക്കുള്ളില്‍ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചെങ്കിലും കമ്പനി ഇനി തുറന്ന് പ്രവര്‍ത്തിക്കില്ലെന്നറിഞ്ഞ് മനംനൊന്ത് പ്രഭുല്ല കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 10:41 am IST
in Thiruvananthapuram

പേട്ട: കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്‌സിലെ കരാര്‍ ജീവനക്കാരന്റെ ആത്മഹത്യ സര്‍ക്കാരിന്റെ വീഴ്ച മൂലമെന്ന് വ്യക്തം. മാനേജ്‌മെന്റ് മുന്നറിയിപ്പില്ലാതെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. ഇതിനെതിരെ കൃത്യമായി ഇടപെട്ട് കമ്പനി തുറന്നുപ്രവര്‍ത്തിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിരുന്നെങ്കില്‍ ജീവനക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.

് കരാര്‍ ജീവനക്കാരനായ മാധവപുരം പുതുവല്‍ വീട്ടില്‍ പ്രഭുല്ലകുമാര്‍ കമ്പനിക്കുള്ളില്‍ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചെങ്കിലും കമ്പനി ഇനി തുറന്ന് പ്രവര്‍ത്തിക്കില്ലെന്നറിഞ്ഞ് മനംനൊന്ത് പ്രഭുല്ല കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. അടച്ചുപൂട്ടിയ കമ്പനിയില്‍ നിന്നും മാനേജ്‌മെന്റ് രഹസ്യമായി മെഷിനറികള്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവിതം വഴിമുട്ടിയ പ്രഭുല്ലകുമാര്‍ കമ്പനിക്കുള്ളില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു.

വേസ്റ്റ് ക്ലേ കൂട്ടിയിട്ടിരിക്കുന്നയിടത്ത് കരാര്‍ തൊഴിലാളികള്‍ക്കുള്ള ഷെഡിലായിരുന്നു പ്രഭുല്ലകുമാര്‍ കൃത്യം നിര്‍വഹിച്ചത്. ഈ ഷെഡിന് സമീപം സെക്യൂരിറ്റി ഉണ്ട്. എന്നാല്‍ പ്രഭുല്ലകുമാര്‍ ഇവിടേക്ക് കടക്കുന്നത് സെക്യൂരിറ്റിക്കാര്‍ കണ്ടില്ലെന്ന വാദം ദുരൂഹതയ്‌ക്ക് വഴിയൊരുക്കി. കഴിഞ്ഞ ഓണത്തിനാണ് മുന്നറിയിപ്പില്ലാതെ മാനേജ്‌മെന്റ് കമ്പനി അടച്ചുപൂട്ടിയത്. ശമ്പളമോ ബോണസോ തൊഴിലാളികള്‍ക്ക് നല്‍കാതെയായിരുന്നു മാനേജ്‌മെന്റിന്റെ ഈ നടപടി. തുടര്‍ന്ന് ജീവനക്കാര്‍ സമരം ആരംഭിച്ചു. അസംസ്‌കൃതവസ്തുവായ ക്ലേ ലഭിക്കാത്തതാണ് കമ്പനി അടച്ചുപൂട്ടാന്‍ കാരണമായി മാനേജ്‌മെന്റ് പറഞ്ഞത്.

സര്‍ക്കാര്‍വകുപ്പുകളുമായി നടന്ന ചര്‍ച്ചയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മംഗലപുരത്തെ സ്ഥലത്തുനിന്നും ഖനനാമതി ലഭിച്ചിരുന്നെന്ന വിവരം പുറത്തുവന്നു. പ്രതിദിനം ഇരുപതിനായിരം ടണ്‍ ക്ലേ ഖനനം ചെയ്യാനാണ് അനുമതി ലഭിച്ചത്. ഇതനുസരിച്ച് തോന്നയ്‌ക്കലിലെയും വേളിയിലെയും ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കി. എന്നാല്‍  തോന്നയ്‌ക്കലിലെ ഫാക്ടറി മാത്രമാണ് തുറന്ന് പ്രവര്‍ത്തിപ്പിച്ചത്. വേളിയുടെ കാര്യത്തില്‍ മാനേജ്‌മെന്റ് മൗനം പാലിക്കുകയായിരുന്നു.

ഇപ്പോള്‍ ക്ലേ പൗഡറിന് മാര്‍ക്കറ്റ് വിപണി കുറഞ്ഞുവെന്ന കാരണമാണ് ഉയര്‍ത്തുന്നത്. അതേസമയം മാനേജ്‌മെന്റിന്റെ ഈ വാദം പൊള്ളയാണെന്നും വേളി ഫാക്ടറി തുറക്കാതിരിക്കാനുള്ള തന്ത്രമാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെ ജീവനക്കാര്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ചില്ല. ജീവനക്കാരുടെ ആവശ്യമനുസരിച്ച് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതും പ്രധാന വസ്തുതയാണ്.

രാജേഷ് ദേവ്

Tags: suicideസര്‍ക്കാര്‍തൊഴിലാളികൾ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.