Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം മേയര്‍ പ്രഖ്യാപനം; കടകംപള്ളിയെ വെട്ടി ജില്ലാ സെക്രട്ടേറിയറ്റ്

മേയര്‍ വനിതാ സംവരണം ആയതിനാല്‍ പേരൂര്‍ക്കട കൗണ്‍സിലര്‍ ജമീല ശ്രീധറിനെ ആയിരുന്നു ജില്ലാ കമ്മറ്റി നിര്‍ദേശിച്ചത്. എന്നാല്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണമെന്ന നിര്‍ദേശമാണ് സംസ്ഥാന കമ്മറ്റി നല്‍കിയത്. വഞ്ചിയൂര്‍ കൗണ്‍സിലര്‍ ഗായത്രി.എസ്.ബാബുവിനെ എം.വി.ഗോവിന്ദനും കടകംപള്ളിസുരേന്ദ്രനും ചേര്‍ന്ന് നിര്‍ദേശിക്കുകയും ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 27, 2020, 08:57 am IST
in Kerala

തിരുവനന്തപുരം: തലസ്ഥാന കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സിപിഎം ജില്ലാ കമ്മറ്റിയില്‍ ഗ്രൂപ്പ് പോര് ശക്തം. സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നോട്ടുവച്ച സ്ഥാനാര്‍ത്ഥിയെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് തള്ളി. തലസ്ഥാന ജില്ലയുടെ മേയറെ സംസ്ഥാനകമ്മറ്റി നിര്‍ദ്ദേശിക്കേണ്ടെന്നും ജില്ലാ സെക്രട്ടേറിയേറ്റ് നിലപാട് സ്വീകരിച്ചു.

മേയര്‍ വനിതാ സംവരണം ആയതിനാല്‍ പേരൂര്‍ക്കട കൗണ്‍സിലര്‍ ജമീല ശ്രീധറിനെ ആയിരുന്നു ജില്ലാ കമ്മറ്റി നിര്‍ദേശിച്ചത്. എന്നാല്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണമെന്ന നിര്‍ദേശമാണ് സംസ്ഥാന കമ്മറ്റി നല്‍കിയത്. വഞ്ചിയൂര്‍ കൗണ്‍സിലര്‍ ഗായത്രി.എസ്.ബാബുവിനെ എം.വി.ഗോവിന്ദനും കടകംപള്ളിസുരേന്ദ്രനും ചേര്‍ന്ന് നിര്‍ദേശിക്കുകയും ചെയ്തു. ബാലസംഘം മുതല്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി, ഹൈദരാബാബാദ് യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ നേതാവാണ്, ജയില്‍വാസം അനുഷ്ഠിച്ചു തുടങ്ങിയവ മുന്‍നിര്‍ത്തിയായിരുന്നു നിര്‍ദ്ദേശം. മാത്രമല്ല എം.വി.ഗോവിന്ദന്റെ ‘മാവോയിസം കാടുകയറുമ്പോള്‍’ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുന്നതും എഴുത്തുകാരികൂടിയായ ഗായത്രിയാണ്. എന്നാല്‍ ഈ നിര്‍ദ്ദേശം തലസ്ഥാനത്തെ നേതാക്കള്‍ തള്ളി.

ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തില്‍ ഗായത്രി ബാബുവിന്റെ പേര് നിര്‍ദേശിച്ച കടകംപള്ളി ഒറ്റപ്പെട്ടു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, വി.ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ടി.എന്‍.സീമ എന്നിവര്‍ ശക്തമായി എതിര്‍ത്തു.  

യുവാക്കളെ പരിഗണിക്കുകയാണെങ്കില്‍ പാര്‍ട്ടി അംഗത്വമുള്ള ബാലസംഘം സംസ്ഥാന പ്രസിഡന്റും മുടവന്‍മുഗള്‍ കൗണ്‍സിലറുമായ ആര്യ രാജേന്ദ്രന്‍ മതിയെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചു. മാത്രമല്ല ആര്യ രാജേന്ദ്രന്‍ കേശവദേവ് സിപിഎം ബ്രാഞ്ച് അംഗവുമാണെന്നും  കടകംപള്ളിയെ ആനാവൂര്‍ നാഗപ്പന്‍ ഓര്‍മ്മിപ്പിച്ചു. ഇതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ തീരുമാനം ജില്ലാ സെക്രട്ടേറിയേറ്റിന് വിടുകയായിരുന്നു.

സെക്രട്ടേറിയേറ്റില്‍ കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തെ വി.കെ മധു, സി.അജയകുമാര്‍, പുത്തന്‍കട വിജയന്‍ എന്നിവര്‍ മാത്രമാണ്  അനുകൂലിച്ചത്്. ആനാവൂര്‍ നാഗപ്പനൊപ്പം കോലിയക്കോട് കൃഷ്ണന്‍ നായര്‍, വി.ശിവന്‍കുട്ടി, എം.വിജയകുമാര്‍, ബി.പി.മുരളി എന്നിവര്‍  ആര്യാ രാജേന്ദ്രന്‍ മതിയെന്ന് ശഠിച്ചു. ഇതോടെ കടകംപള്ളിയുടെ നിര്‍ദ്ദേശം സെക്രട്ടേറിയറ്റും തള്ളുകയായിരുന്നു. ഏറെക്കാലമായി തലസ്ഥാനത്ത് കടകംപള്ളി-ആനാവൂര്‍ ഗ്രൂപ്പ് പോര് രൂക്ഷമായി തുടരുകയാണ്.

Tags: cpmകടകം‌പള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.