Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് ചോദിച്ചു’; മന്ദബുദ്ധിയായ ഭാര്യയുമായി ജീവിക്കാന്‍ കഴിയില്ലെന്ന് സൂരജ് പറഞ്ഞവെന്ന് സുരേഷ്

ഉത്രയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ പ്രതിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേദിവസം മറ്റൊരു നമ്പരില്‍ നിന്നും സൂരജ് വിളിച്ചു. എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് താന്‍ ചോദിച്ചപ്പോള്‍ മന്ദബുദ്ധിയായ ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തതുകൊണ്ട് ചെയ്തതാണെന്നും ചേട്ടന്‍ ഇതാരോടും പറയരുതെന്നും അല്ലെങ്കില്‍ ചേട്ടനും കൊലക്കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും സുരേഷ് മൊഴി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 06:39 pm IST
in Kerala

കൊല്ലം: ഉത്ര വധക്കേസിലെ രണ്ടാംപ്രതിയും മാപ്പുസാക്ഷിയുമായ ചാവര്‍കാട് സുരേഷ് ഇന്നലെ വിചാരണ കോടതിയില്‍ കണ്ണീരണിഞ്ഞു. താന്‍ രോഗിയാണെന്നും എന്നാല്‍ സത്യം തുറന്നുപറയാതെ മരിക്കാനില്ലെന്നുമായിരുന്നു ആദ്യവാചകം. ഒന്നാം പ്രതിയായ സൂരജ് കാട്ടിയ വഞ്ചനകളാണ് സുരേഷിന് പറയാനുണ്ടായിരുന്നത്.  

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെ ഒന്നാം സാക്ഷിയായി വിസ്തരിച്ചപ്പോഴാണിത്. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിലായിരുന്നു സുരേഷ്. തന്റെ പേരും ഫോണ്‍നമ്പരും പോലീസ് സ്റ്റേഷനിലും സാമൂഹ്യമാധ്യമങ്ങളിലും ഉണ്ടെന്നും പാമ്പിനെ ജനവാസ മേഖലകളില്‍ കാണുമ്പോള്‍ പലരും ഫോണില്‍ വിളിക്കുന്നതനുസരിച്ച് പാമ്പിനെ പിടിച്ച് ഫോറസ്റ്റ് ഓഫീസ് വഴി കാട്ടില്‍ വിടുമെന്നും സുരേഷ് പറഞ്ഞു.  

2020 ഫെബ്രുവരി 12ന് പ്രതി സൂരജ് തന്നെ ഫോണില്‍ വിളിച്ചാണ് പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരില്‍വച്ച് നേരില്‍കണ്ടു. അടൂരിലുള്ള തന്റെ വീട്ടില്‍ ഒരു ബോധവല്‍കരണക്ലാസ് എടുക്കണമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 26ന് വെളുപ്പിന് പ്രതിയുടെ വീട്ടില്‍ചെന്നു. ഒപ്പം കൊണ്ടുപോയ അണലിയെ 10,000 രൂപയ്‌ക്ക് സൂരജ് വാങ്ങി. ബോധവല്‍കരണത്തിനായി കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസമാണ് കൈകാര്യം ചെയ്തത്. പിന്നീട് മാര്‍ച്ച് 21ന് പ്രതി തെറ്റിദ്ധരിപ്പിച്ച്  മൂര്‍ഖനെ വാങ്ങി. അതിനുശേഷം പ്രതി തന്നെ ബന്ധപ്പെട്ടിട്ടില്ല.  

ഉത്രയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ പ്രതിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേദിവസം മറ്റൊരു നമ്പരില്‍ നിന്നും സൂരജ് വിളിച്ചു. എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് താന്‍ ചോദിച്ചപ്പോള്‍ മന്ദബുദ്ധിയായ ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തതുകൊണ്ട് ചെയ്തതാണെന്നും ചേട്ടന്‍ ഇതാരോടും പറയരുതെന്നും അല്ലെങ്കില്‍ ചേട്ടനും കൊലക്കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും സുരേഷ് മൊഴി നല്‍കി.  

ജയിലില്‍ ഈ സംഭവമോര്‍ത്ത് കരഞ്ഞിരുന്ന തന്നോട് സത്യം കോടതിയെ അറിയിക്കാന്‍ സഹതടവുകാരാണ് പറഞ്ഞത്. താന്‍ രോഗാവസ്ഥ കൊണ്ട് മരിച്ചുപോയാല്‍ സത്യം പുറത്തുവരാതിരിക്കരുതെന്ന് കരുതിയാണ് മുഴുവന്‍ സത്യവും കോടതിയില്‍ പറഞ്ഞതെന്നും വികാരാധീനനായി സുരേഷ് വ്യക്തമാക്കി.  സാക്ഷിയുടെ ക്രോസ് വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്, കെ. ഗോപീഷ്‌കുമാര്‍, സി.എസ്. സുനില്‍ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. അജിത് പ്രഭാവ്, എ അശോക് കുമാര്‍, ജിത്തു എസ് നായര്‍, ബ്രിജേന്ദ്രലാല്‍ എന്നിവരുമാണ് ഹാജരായത്.

Tags: crime
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഏഴാം ക്ലാസ് മുതൽ പീഡിപ്പിച്ചു; വർക്കലയിൽ സൈക്കോളജിസ്റ്റ് അറസ്റ്റിൽ

Kerala

15-കാരിയെ പ്രണയംനടിച്ച് സിനിമക്ക് കൊണ്ടുപോയി നഗ്നചിത്രം പകർത്തി ഭീഷണി, 35 പവൻ തട്ടിയ തലശ്ശേരി സ്വദേശി ഫഹീം അഹമ്മദ് അറസ്റ്റിൽ

Local News

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

നവീൻ പട്‌നായിക്കിന്റെ വലം കൈയും ബിജെഡി രാജ്യസഭാ എംപിയുമായ ദേബാശിഷ് ​​സാമന്തരായ് പാർട്ടി വിട്ടു

ജമ്മുകശ്മീരില്‍ കേബിള്‍ കാറില്‍ തകരാര്‍: കുടുങ്ങിയവരില്‍ മലയാളികളും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.