Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭ്രാന്തനായ കൊലപാതകി ഇനി വരില്ല; റഷ്യന്‍ തെരുവുകളിലെ സ്ത്രീകള്‍ക്ക് ഇനി സുഖമായി കിടന്നുറങ്ങാം

38കാരനായ റാഡിക് തഗിരോവ് എന്ന യുവാവാണ് റഷ്യന്‍ നഗരങ്ങളെ കൊലപാതക വാര്‍ത്തകളിലൂടെ ഭീതിയിലാഴ്‌ത്തിയിരുന്നതെന്ന് റഷ്യന്‍ കുറ്റാന്വേഷക കമ്മിറ്റി പറഞ്ഞു.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Dec 2, 2020, 05:35 pm IST
in World
volga maniac killer

volga maniac killer

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ‘വോള്‍ഗ മാനിയാക്'(ഭ്രാന്തന്‍) എന്നറിയപ്പെട്ടിരുന്ന തുടര്‍-കൊലപാതകിയെ റഷ്യന്‍ കുറ്റാന്വേഷകര്‍ പിടികൂടി. 2011-2012 കാലയളവില്‍ റഷ്യയിലെ പല നഗരങ്ങളിലുമായി 26ഓളം കൊലപാതകങ്ങള്‍ നടത്തിയ കൊടുംകുറ്റവാളിയെയാണ് റഷ്യന്‍ പോലീസ് ഒടുവില്‍ വലയിലാക്കിയത്. 38കാരനായ റാഡിക് തഗിരോവ് എന്ന യുവാവാണ് റഷ്യന്‍ നഗരങ്ങളെ കൊലപാതക വാര്‍ത്തകളിലൂടെ ഭീതിയിലാഴ്‌ത്തിയിരുന്നതെന്ന് റഷ്യന്‍ കുറ്റാന്വേഷക കമ്മിറ്റി പറഞ്ഞു.  

ഇയാളുടെ കൊലക്ക് ഇരയാക്കേണ്ടി വന്നവരെല്ലാം 70 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകളായിരുന്നു. ഡിഎന്‍എ പരിശോധന, കാല്‍പാടുകള്‍, കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളാണ് കൊലപാതകിയെന്ന് പോലീസ് ഉറപ്പിച്ചത്. റാഡിക് പോലീസിനു മുന്നില്‍ കൊലക്കുറ്റം സമ്മതിച്ചിട്ടുണ്ട്.  റഷ്യന്‍ നഗരങ്ങളായ കസാന്‍, സാമാര, ടൊലിയാറ്റി, ഇഷവ്‌സ്‌ക്, ഉഫ, ഉറല്‍സ് തുടങ്ങിയ നഗരങ്ങളിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഈ നഗരങ്ങളിലെല്ലാം ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ പണികള്‍ ചെയ്തിരുന്ന ഇയാള്‍ ജോലിയുടെ മറവിലാണ് പ്രായമായ സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റുകളില്‍ എത്തിയിരുന്നത്. വീടിനുള്ളില്‍ കയറിയ ശേഷം സ്ത്രീകളെ ബലമായി കീഴ്പ്പെടുത്തുകയും കൈകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് പതിവ്. ഇതിനു കഴിഞ്ഞില്ലെങ്കില്‍ കൈയ്യില്‍ കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് തലക്കടിച്ചും തുണിഉപയോഗിച്ച് കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.  

കൊലയ്‌ക്ക് ശേഷം സ്ത്രീകളുടെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും കൊള്ളയടിക്കാറും പതിവായിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ മോഷണങ്ങള്‍ നടന്നതായി തെളിവുമുണ്ടായിരുന്നില്ല.  കൊലപാതക തെളിവുകള്‍ ഒഴിവാക്കാന്‍ കൈകളില്‍ കൈയ്യുറ ഇടുകയും പരിസരം വൃത്തിയാക്കുകയും ചെയ്തിരുന്നു. 2013നു ശേഷം നിശബ്ദനായിരുന്ന ഇയാള്‍ 2017 മുതല്‍ വീണ്ടും കൊലപാതകശ്രമങ്ങള്‍ തുടങ്ങിയത് ജനങ്ങളില്‍ ഭീതിജനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്കെതിരെ അന്വേഷണം രഹസ്യമായി നീക്കിയത്. 2019ല്‍  ഇയാളെ പിടികൂടുന്നവര്‍ക്ക് മുപ്പതിനായിരം പൗണ്ട് ഇനാം പ്രാഖിച്ചിരുന്നു.

Tags: womenപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

India

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി; നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം; വി.ശാന്തകുമാരി

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

Kerala

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന ഭീഷണി, സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍: ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.