Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രമക്കേട് ചോദ്യം ചെയ്തു; അജയന്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ മന്ത്രി വെട്ടി, 18 ശില്‍പ്പങ്ങള്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്നു

സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരം 16 വര്‍ഷം മുന്‍പ് നിര്‍മിച്ച ടി.വി.തോമസിന്റെ വലിയ പ്രതിമ പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ തര്‍ക്കം കാരണം ഇതുവരെ ഏറ്റെടുത്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2020, 11:23 am IST
in Kerala
അജയന്‍ കാട്ടുങ്കല്‍ മഹാത്മാ ഗാന്ധിയുടെ ശില്‍പ്പ നിര്‍മ്മാണത്തില്‍

അജയന്‍ കാട്ടുങ്കല്‍ മഹാത്മാ ഗാന്ധിയുടെ ശില്‍പ്പ നിര്‍മ്മാണത്തില്‍

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കയര്‍കേരളയില്‍ ശില്‍പ്പങ്ങളുണ്ടാക്കന്‍ എത്തിയ കലാകാരന്‍മാരെ പണം നല്‍കാതെ കബളിപ്പിച്ചത് ചോദ്യം ചെയ്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പകയൊടുങ്ങാതെ മന്ത്രിയും, സിപി എമ്മും. തുറമുഖ മ്യൂസിയം എന്ന പദ്ധതിയില്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച ആലപ്പുഴക്കാരനായ ശില്‍പ്പി അജയന്‍ വി. കാട്ടുങ്കലിന്റെ ശില്‍പ്പങ്ങള്‍ക്കാണ് പാര്‍ട്ടിയും മന്ത്രിയും ഭ്രഷ്ട് കല്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി ഉദ്ഘാടനം നടത്തിയ ആലപ്പുഴ പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണോദ്ഘാടനമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കിടയാക്കിയത്.  

അജയന്‍ തന്റെ ദുരനുഭവം പറയുന്നു..

കഴിഞ്ഞ കയര്‍ കേരളയില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ശില്‍പ്പികളെ കൊണ്ടുവന്ന് വിവിധ സ്ഥലങ്ങളില്‍ കയറുമായി ബന്ധപ്പെട്ട ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചിരുന്നു. കയര്‍വകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദ്ദേശപ്രകാരം ശില്‍പ്പികളെ കൊണ്ടുവന്നത്  അജയനായിരുന്നു. ഇവരുടെ വേതനം സംബന്ധിച്ച കരാറും ഉണ്ടായിരുന്നു. എന്നാല്‍ ശില്‍പ്പ നിര്‍മ്മാണം കഴിഞ്ഞ് ഇവര്‍ക്ക് മുന്‍കൂട്ടി പറഞ്ഞ പണം നല്‍കാതെ അധികൃതര്‍ കബളിപ്പിക്കുകയായിരുന്നു. കയര്‍കയറ്റുമതി മുതലാളിമാരില്‍ നിന്നും അസംസ്‌കൃത സാധനങ്ങള്‍ സൗജന്യമായാണ് ലഭിച്ചത്.  

എന്നാല്‍ ഇതും കണക്കില്‍പ്പെടുത്തി ശില്‍പ്പികള്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയതായി രേഖകളില്‍ ഉള്‍പ്പെടുത്തി  ക്രമക്കട് നടത്തിയതെന്ന് അജയന്‍ പറയുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് മന്ത്രിയുടെ കണ്ണിലെ കരടായി അജയന്‍ വി കാട്ടുങ്കല്‍ മാറിയത്. ഇതിനിടെ തുറമുഖ മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതിന് അഞ്ചു ലക്ഷം രൂപ തുറമുഖവകുപ്പുമായി നടത്തിയ എഗ്രിമെന്റ് പ്രകാരം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഇതറിഞ്ഞ മന്ത്രി തോമസ് ഐസക്ക് ആ പദ്ധതി പൈതൃക പദ്ധതിയെന്ന തുറമുഖ മ്യൂസിയ പദ്ധതിയുടെ പേര് മാറ്റി മുസരിസ് എന്ന സ്വകാര്യ കമ്പനിയ്‌ക്ക് ഇതേ ശില്‍പ്പങ്ങളും മറ്റും നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതോടെ പദ്ധതിയ്‌ക്കായി നിര്‍മ്മിച്ച അജയന്റെ 18 ശില്‍പങ്ങളാണ് ആലപ്പുഴയില്‍ അനാഥമായി കിടക്കുന്നത്.  

സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരം 16 വര്‍ഷം മുന്‍പ് നിര്‍മിച്ച ടി.വി.തോമസിന്റെ വലിയ പ്രതിമ പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ തര്‍ക്കം കാരണം ഇതുവരെ ഏറ്റെടുത്തില്ല. താന്‍ പാര്‍ട്ടിക്കാരനായ ശില്‍പ്പിയല്ലാത്തതിലും ചെയ്യുന്ന ജോലിയ്‌ക്ക് പണം ആവശ്യപ്പെടുന്നതുമാണ് മന്ത്രിയ്‌ക്കും കൂട്ടര്‍ക്കും അനിഷ്ടമായതെന്ന് അജയന്‍ പറയുന്നു.

Tags: ministerThomas Isaac
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയില്‍ ഗുണ്ടാ നേതാവും, വിവാദമായത് റീല്‍സ് പ്രചരിച്ചതോടെ

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

Kerala

വകുപ്പില്‍ ഇരുന്ന് ‘തൊരപ്പന്‍ പണി’ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി, നിപയില്‍ നിലവില്‍ ആശങ്ക വേണ്ടതില്ല-കെ മുരളീധരന്‍

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.