Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിയും ഭരണസ്വാധീനവും പിന്‍ബലം ബിനീഷ് കോടിയേരി പലവട്ടം രക്ഷപ്പെട്ടത് പാര്‍ട്ടി ഇടപെടലിലൂടെ

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരവും എറണാകുളവും പ്രവര്‍ത്തനകേന്ദ്രമായെങ്കിലും കണ്ണൂരിലെ സിപിഎം രാഷ്‌ട്രീയത്തിലടക്കം ബിനീഷിന്റെ രഹസ്യസ്വാധീനം വളരെ വലുതാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 29, 2020, 07:11 pm IST
in Kerala

കണ്ണൂര്‍: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി എന്നും വിവാദ നായകന്‍. പാര്‍ട്ടിയിലേയും ഭരണത്തിലേയും സ്വാധീനമുപയോഗിച്ച് നടത്തിയ ദുരൂഹമായ സാമ്പത്തിക ഇടപാടുകളുടെയും  മാഫിയാ-ഗുണ്ടാ പ്രവര്‍ത്തനങ്ങളുടേയും പേരില്‍ പഠനകാലം തൊട്ടേ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ രണ്ട് ആണ്‍ മക്കളില്‍ ഇളയവനായ ബിനീഷ്.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരവും എറണാകുളവും പ്രവര്‍ത്തനകേന്ദ്രമായെങ്കിലും കണ്ണൂരിലെ സിപിഎം രാഷ്‌ട്രീയത്തിലടക്കം ബിനീഷിന്റെ  രഹസ്യസ്വാധീനം വളരെ വലുതാണ്. ഏറ്റവും ഒടുവില്‍ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തന്നോടൊപ്പമുളള പാര്‍ട്ടി സഖാക്കളെ മുന്നില്‍ നിര്‍ത്തി മത്സരിച്ചതടക്കം പാര്‍ട്ടി സെക്രട്ടറിയുടെ മകനെന്ന പിന്‍ബലത്തിലും ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചും സ്വന്തം നിലയില്‍ വഴിവിട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും കാര്യമായ കേസുകളിലൊന്നും ഉള്‍പ്പെടാതെയും രക്ഷപ്പെടുകയുമായിരുന്നു.  

കോഴിക്കോട് ജില്ലയിലെ കൊടുവളളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായും സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ് അടക്കമുളളവരുമായും ബിനീഷിന് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പാര്‍ട്ടി പ്രചാരണത്തിനായി കോടിയേരി ഉപയോഗിച്ച ആഢംബര വാഹനവുമായി ബന്ധപ്പെട്ടും ബിനീഷും സ്വര്‍ണ്ണക്കടത്തു സംഘവുമായുളള ബന്ധമാണെന്ന ആരോപണങ്ങള്‍ ഉയരുകയുണ്ടായി.

ചില സിനിമകളില്‍ അഭിനയിച്ചിട്ടുളള ബിനീഷ് ഗള്‍ഫ് കേന്ദ്രീകരിച്ചുളള പ്രവാസി വ്യവസായികളുമായുളള അവിഹിത ബന്ധങ്ങളുടെ പേരിലും വാര്‍ത്തകളില്‍ ഇടം നേടുകയുണ്ടായി. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മകനായ ബിനീഷിന്റെ പേരിലുളള പല ക്രിമിനല്‍ കേസുകളും പിന്‍വലിച്ചത് ഏറെ വിവാദമായിരുന്നു. പോള്‍ മുത്തൂറ്റ് വധക്കേസുമായി ബന്ധപ്പെട്ടും  ബിനീഷിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.  

ബിനീഷിനെതിരെ  വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം പാര്‍ട്ടി ഇടപെടില്ല എന്നാണ് നേതൃത്വം പറയാറുളളതെങ്കിലും എല്ലാം ഒത്തുതീര്‍ക്കുന്നത് പാര്‍ട്ടി തന്നെയാണെന്ന് പിന്നീട് തെളിയാറുണ്ട്. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളൊന്നും ഇല്ലെങ്കിലും തൃശൂരിലേയും കണ്ണൂരിലെയും പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പിന് നേതൃത്വം കൊടുത്തത് ബിനീഷ് ആയിരുന്നുവെന്നതും ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. ലഹരി ക്കടത്ത് കേസിലും സാമ്പത്തിക ഇടപാടുകളിലും ഉള്‍പ്പെട്ട് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ വലയില്‍ കുരുങ്ങി അറസ്റ്റിലായതോടെ ഏറെക്കാലമായി ഭരണ സ്വാധീനവും പിതാവിന്റെ പാര്‍ട്ടി പിന്‍ബലവും ഉപയോഗിച്ച് പഴുതുകള്‍ കണ്ടെത്തി രക്ഷപ്പെടുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഇപ്പോള്‍  നേരിട്ടിരിക്കുന്നത്.

Tags: arrestബിനീഷ് കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.