Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പാഴാക്കിയത് കോടികള്‍; കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല

ചെറുതോണി അണക്കെട്ടിന് സമീപം സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കില്‍ നിന്ന് മോട്ടറിന്റെയോ, ജനറേറ്ററിന്റെയോ സഹായമില്ലാതെ വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന രീതിയിലായിരുന്നു പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 01:41 pm IST
in Idukki
പദ്ധതിക്കായി നെല്ലിപ്പുഴക്കവലയില്‍ നിര്‍മ്മിച്ച പമ്പ് ഹൗസ്‌

പദ്ധതിക്കായി നെല്ലിപ്പുഴക്കവലയില്‍ നിര്‍മ്മിച്ച പമ്പ് ഹൗസ്‌

ചെറുതോണി: വാഴത്തോപ്പ് കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ ശുദ്ധജലമെത്തിക്കുന്നതിനായി രണ്ട് പതിറ്റാï് മുമ്പ് ആരംഭിച്ച ജപ്പാന്‍ കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു. ചെറുതോണി അണക്കെട്ടിന് സമീപം സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കില്‍ നിന്ന് മോട്ടറിന്റെയോ, ജനറേറ്ററിന്റെയോ സഹായമില്ലാതെ വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ചെറുതോണി, വഞ്ചിക്കവല, പേപ്പാറ വഴി വാഴത്തോപ്പിലേക്കും, തുടര്‍ന്ന് കഞ്ഞിക്കുഴി പഞ്ചായത്തിലേക്കും പെന്‍സ്റ്റോക്ക് മോഡലിലുള്ള പൈപ്പ് വലിക്കാനായിരുന്നു തീരുമാനം.  

ഇതിനായി കോടിക്കണക്കിന് പണം ചെലവഴിച്ച് പൈപ്പ് വാങ്ങിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വെള്ളം സംഭരിക്കുന്നതിന് കേശമുനി, മണിയാറന്‍കുടി, പെരുങ്കാലാ, നെല്ലിപ്പുഴക്കവല എന്നിവിടങ്ങളില്‍ വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിക്കുകയും ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ഉയര്‍ന്ന സ്ഥലത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി ലക്ഷങ്ങള്‍ മുടക്കി മോട്ടോര്‍ പമ്പുസെറ്റുകളും വാങ്ങി.  

ഒരു ഘട്ടം നിര്‍മ്മാണ പൂര്‍ത്തീകരണം നടന്ന തോട് കൂടി പരീക്ഷണ അടിസ്ഥാനത്തില്‍ വെള്ളം പമ്പിങ് ആരംഭിച്ചെങ്കിലും, നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ചത് മൂലം നിരവധി സ്ഥലങ്ങളില്‍ പൊട്ടി പാതി വഴിയില്‍ പ്രവര്‍ത്തനം നിലച്ചു. വാട്ടര്‍ അതോറിറ്റിയില്‍ ജോലിയും സൗജന്യമായി കുടിവെള്ളവും നല്കാമെന്നും വാഗ്ദാനം ചെയ്ത് പമ്പ് ഹൗസും, വാട്ടര്‍ ടാങ്കും നിര്‍മ്മിക്കുന്നതിന് പലരില്‍ നിന്നും സൗജന്യമായാണ് ഭൂമി എഴുതി വാങ്ങിയത്.  

തുടര്‍ന്ന് നിര്‍മ്മാണ ചുമതലയുള്ള കരാറുകാരന് പണം നല്‍കിയില്ലെന്ന കാരണം പറഞ്ഞ് പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു.  ഇതോടെ രണ്ട് പഞ്ചായത്തുകളിലായി ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ് തുടക്കത്തില്‍ തന്നെ നിലച്ചത്. പദ്ധതിക്കായി വാങ്ങിയ മോട്ടോറും, പമ്പുസെറ്റുകളുമെല്ലാം വിവിധ ഇടങ്ങളിലായി തുരുമ്പ് എടുത്ത് നശിക്കുകയാണ്. കെട്ടിടവും പമ്പ് ഹൗസും കാടുകയറി നാശത്തിന്റെ വക്കിലാണ്. ജലവിതരണ വകുപ്പിന് കീഴില്‍ ജപ്പാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ആവിഷ്‌കരിച്ച ഈ പദ്ധതിയുടെ തുടര്‍ നിര്‍മ്മാണം നിലച്ചിട്ട് ഇപ്പോള്‍ രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്.  

ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്ന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Tags: drinkingwater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.