Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് അഞ്ച് സെന്‍റ് വീതം പട്ടയം; സര്‍ക്കാര്‍ അനുമതി നല്‍കി

പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട ആറു മാസം പ്രായമുള്ള കുഞ്ഞ് അടക്കം ആകെ 16 പേര്‍ മാത്രമുള്ള എട്ടു കുടുംബങ്ങള്‍ക്കാണ് മൂന്നാറിന് സമീപത്തെ കെഡിഎച്ച് വില്ലേജിലെ കുറ്റിയാര്‍വാലിയില്‍ സ്ഥലം അനുവദിക്കുന്നത്. മുമ്പ് നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ക്ക് വീട് പണിയുന്നതിനായി ഒരു കോടി രൂപ കണ്ണന്‍ദേവന്‍ കമ്പനി അനുവദിച്ചിരുന്നു.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Oct 11, 2020, 05:19 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തത്തില്‍പെട്ട 8 കുടുംബങ്ങള്‍ക്ക് 5 സെന്റ് വീതം ഭൂമിയുടെ പട്ടയം നല്‍കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട ആറു മാസം പ്രായമുള്ള കുഞ്ഞ് അടക്കം ആകെ 16 പേര്‍ മാത്രമുള്ള എട്ടു കുടുംബങ്ങള്‍ക്കാണ് മൂന്നാറിന് സമീപത്തെ കെഡിഎച്ച് വില്ലേജിലെ കുറ്റിയാര്‍വാലിയില്‍ സ്ഥലം അനുവദിക്കുന്നത്.

മുമ്പ് നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ക്ക് വീട് പണിയുന്നതിനായി ഒരു കോടി രൂപ കണ്ണന്‍ദേവന്‍ കമ്പനി അനുവദിച്ചിരുന്നു. സ്ഥലം നല്‍കാനാകില്ലെന്ന് കമ്പനി അറിയിച്ചതോടെയാണ് കലക്ടര്‍ ഇടപെട്ട് ഭൂമി നല്‍കാന്‍ നടപടി ആരംഭിച്ചത്.

സര്‍വ്വേ നമ്പര്‍ 1264ല്‍ പെട്ട 50 സെന്റ് ഭൂമി പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവരുടെ  പുനരധിവാസത്തിന് ഉപയോഗിക്കുന്നതിനും പ്രസ്തുത ഭൂമി നടപടി ക്രമങ്ങള്‍ പാലിച്ച് മേല്‍പ്പറഞ്ഞവര്‍ക്ക് 1964ലെ കേരള ഭൂപതിവ് ചട്ട പ്രകാരം പതിച്ചു നല്‍കുന്നതിന് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിയുമാ ണ് ഉത്തരവിറക്കിയിരിക്കുന്നത്. തുടര്‍ നടപടി സ്വീകരിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഉടന്‍ തന്നെ ഭൂമി നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. ജില്ലയുടെ മന്ത്രിയായ എം.എം. മണി കൊറോണ രോഗബാധിതനായി നിലവില്‍ ചികിത്സയിലാണ്. ഇദ്ദേഹം തിരിച്ചെത്തുന്ന മുറയ്‌ക്ക് പട്ടയം നല്‍കുന്ന ചടങ്ങും വീടിന്റെ കല്ലിടല്‍ കര്‍മ്മവും ഒരുമിച്ച് നിര്‍വഹിക്കാനാണ് തീരുമാനമെന്നും കളക്ടര്‍ പറഞ്ഞു. എത്രയും വേഗം വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കുടുംബങ്ങള്‍ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് ആറിന് രാത്രിയിലുണ്ടായ പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 70 പേരാണ് മരിച്ചത്. ഇതില്‍ നാലുപേരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്.

  സര്‍ക്കാര്‍ ഉത്തരവിനെ പകര്‍പ്പ്

Tags: സര്‍ക്കാര്‍പെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

Kasargod

അവഗണനയുടെ നടുവില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍

പുതിയ വാര്‍ത്തകള്‍

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies