Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജില്ലയില്‍ വീണ്ടും സിപിഎമ്മിന്റെ കൊലക്കത്തി രാഷ്‌ട്രീയം; കൊലപാതകം ജനങ്ങളുടേയും അണികളുടേയും ശ്രദ്ധ തിരിക്കാന്‍

ഒരിടവേളക്ക് ശേഷം സിപിഎം ജില്ലയില്‍ വീണ്ടും കൊലക്കത്തി രാഷ്‌ട്രീയം പരീക്ഷിക്കുകയാണ്. അഴിമതിയിലും നാണക്കേടിലും മുങ്ങിയ പാര്‍ട്ടിക്ക് ജനങ്ങളുടേയും അണികളുടേയും ശ്രദ്ധ തിരിക്കണം. വരാനിരിക്കുന്ന തദ്ദേശ -നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ് ഈ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 11:18 am IST
in Thrissur

തൃശൂര്‍ : ഒരിടവേളക്ക് ശേഷം  സിപിഎം ജില്ലയില്‍ വീണ്ടും കൊലക്കത്തി രാഷ്‌ട്രീയം പരീക്ഷിക്കുകയാണ്. അഴിമതിയിലും നാണക്കേടിലും മുങ്ങിയ പാര്‍ട്ടിക്ക് ജനങ്ങളുടേയും അണികളുടേയും ശ്രദ്ധ തിരിക്കണം. വരാനിരിക്കുന്ന തദ്ദേശ -നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ് ഈ നീക്കം.  

അഴിമതിയും തട്ടിപ്പും മൂലമുണ്ടായ നാണക്കേട് മൂടിവെക്കാന്‍ സംഘര്‍ഷരാഷ്‌ട്രീയം ഉപയോഗപ്പെടുത്തുക എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. നേരത്തെ ഇ.പി.ജയരാജന്‍ പാര്‍ട്ടി ജില്ലാസെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കാലത്ത് സിപിഎം ജില്ലയില്‍ കൊലപാതക രാഷ്‌ട്രീയംഅഴിച്ചുവിട്ടിരുന്നു. ഗുണ്ടകളേയും ക്രിമിനലുകളേയും കയറൂരി വിട്ടു. ഇപ്പോള്‍ ജയരാജന്റെ വലംകൈയും ജില്ലയിലെ വിശ്വസ്തനുമായ എ.സി.മൊയ്തീനാണ് അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.  

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് ജില്ലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കാനാണ് നീക്കം. ഗുരുതരമായ ചേരിപ്പോരാണ്  ജില്ലയില്‍ മിക്കയിടത്തും സിപിഎം നേരിടുന്നത്. ഇതില്‍ നിന്ന് അണികളുടെ ശ്രദ്ധ തിരിക്കാനാണ് അക്രമവും കൊലപാതകവും. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ അഴിമതിക്ക് മറുപടി പറയാന്‍ കഴിയാതെ കുഴയുന്ന പ്രാദേശിക നേതാക്കള്‍ക്ക് കവലകള്‍ തോറും പ്രസംഗിക്കാന്‍ വിഷയവുമാവും.  

പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് പട്ടാപ്പകല്‍ മുറ്റിച്ചൂരില്‍ യുവാവിനെ വെട്ടിക്കൊന്നത് എന്ന് വ്യക്തമായിട്ടുണ്ട്. പോലീസ് സ്‌റ്റേഷനില്‍ നിന്ന് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. നിധിന്‍ കാറില്‍ മടങ്ങുന്ന വിവരം വഴിയില്‍ കാത്തുന്നിന്ന അക്രമി സംഘത്തിന് കൃത്യമായി ലഭിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനില്‍ നിന്ന് തന്നെയാണോ അക്രമിസംഘത്തിന് അപ്പപ്പോള്‍ വിവരങ്ങള്‍ ലഭിച്ചിരുന്നത് എന്ന സംശയവുമുണ്ട്.സിപിഎം അനുഭാവിമാരായ പോലീസുകാരുടെ പങ്കും സംശയിക്കുന്നുണ്ട്.  പാര്‍ട്ടി നേതൃത്വം പറയാതെ പോലീസുകാര്‍ സഹായിക്കില്ല. സംശയമുള്ള പോലീസുകാരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.  

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നിധിനെ വകവരുത്താന്‍ സിപിഎം ഒരുക്കം തുടങ്ങിയെന്ന് വേണം കരുതാന്‍. ആറ് മാസം മുന്‍പ് നടന്ന ആദര്‍ശ് വധക്കേസില്‍ നിധിനെ പ്രതിയാക്കിയത് ഇതിന്റെ ഭാഗമായിരുന്നുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ നിധിന്‍ ആ പ്രദേശത്തുണ്ടായിരുന്നില്ല. എന്നിട്ടും ആ കേസില്‍ മുഖ്യ പ്രതിയാക്കി. കേസന്വേഷിച്ച പോലീസുകാരും സിപിഎം താത്പര്യത്തിന് വഴങ്ങി.  

അന്തിക്കാട് നടന്നത് ഒറ്റപ്പെട്ട സംഭവമായി ആരുംകാണുന്നില്ല. ജില്ലയില്‍ പലേടത്തും അക്രമ രാഷ്‌ട്രീയത്തിന് കോപ്പുകൂട്ടി സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ സജീവമാവുകയാണ്. എതിരാളികളെ കിട്ടാതെ വരുമ്പോള്‍ പരസ്പരം കൊന്നും അവര്‍ കലി തീര്‍ക്കുന്നു.  

കുന്നംകുളം ചിറ്റിലങ്ങാട് സംഭവിച്ചത് അതാണ്. പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് കുത്തേറ്റ് മരിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയിലായ തറയില്‍ നന്ദന്‍ പതിറ്റാണ്ടുകളായി പ്രദേശത്ത് സിപിഎമ്മിന് വേണ്ടി ആയുധമെടുക്കുന്നയാളാണ്. പിടിയിലായ ആറു പേരില്‍ നാല് പേരും സജീവ സിപിഎം പ്രവര്‍ത്തകരാണ്.  

ആ സംഭവത്തെ ബിജെപി – സിപിഎം സംഘര്‍ഷമാക്കിമാറ്റാനാണ് എ.സി.മൊയ്തീനും സിപിഎമ്മും ശ്രമിച്ചത്. കുന്നംകുളം മേഖലയില്‍ സംഘര്‍ഷാവസ്ഥക്ക് വഴിമരുന്നിടുകയായിരുന്നു എ.സി.മൊയ്തീന്‍. ആര്‍.എസ്.എസിനും ബിജെപിക്കും എതിരെയുള്ള പ്രസ്താവന ഈ ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ മൊയ്തീന്റെ ചതിക്കുഴിയില്‍ വീഴാതെ ബഹുഭരിപക്ഷം സിപിഎം അണികളും രക്ഷപ്പെട്ടു. ചിറ്റിലങ്ങാട് പ്രദേശത്ത് ബിജെപിയുടെ കൊടികളും പാര്‍ട്ടി ഓഫീസും തകര്‍ക്കപ്പെട്ടുവെങ്കിലും സത്യം തിരിച്ചറിഞ്ഞതോടെ ഏറിയപങ്ക് സിപിഎം പ്രവര്‍ത്തകരും പിന്‍വാങ്ങുകയായിരുന്നു.

Tags: cpmThrissurകൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

News

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.