Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ലേബര്‍ കോഡിലെ തൊഴിലാളി വിരുദ്ധ വകുപ്പുകള്‍ക്കെതിരെ തുടര്‍ച്ചയായ സമരത്തിന് ബി.എം.എസ്

സര്‍ക്കാര്‍ മുന്‍കൈയെടുത്തു് ബന്ധപ്പെട്ടവരെയെല്ലാം ഉള്‍പ്പെടുത്തി ഒരു വട്ടമേശ സമ്മേളനം വിളിച്ചു ചേര്‍ത്ത് ദേശീയ തൊഴില്‍ നയം രൂപീകരിക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 06:01 pm IST
in Parivar

തിരുവനന്തപുരം:  ലേബര്‍ കോഡിലെ തൊഴിലാളി വിരുദ്ധ വകുപ്പുകള്‍ക്കെതിരെ തുടര്‍ച്ചയായ അഖിലേന്ത്യാതല പ്രക്ഷോഭം നടത്താന്‍ ഭാരതീയ മസ്ദൂര്‍ സംഘ് തീരുമാനിച്ചു.

വരാന്‍ പോകുന്ന സമരത്തിനു മുന്നോടിയായി  ഒക്ടോബര്‍ 10 മുതല്‍ 16 വരെ രാജ്യവ്യാപകമായി മുന്നറിയിപ്പുവാരം ആചരിക്കും.ഒക്ടോബര്‍ 28 നാണ് ദേശവ്യാപകമായ പ്രതിഷേധ ദിനം. സര്‍ക്കാര്‍ തൊഴിലാളികളുടെ ശബ്ദം ചെവിക്കൊള്ളാന്‍ തയ്യാറാകാതെ വരുന്ന പക്ഷം, തൊഴിലാളികളുടെ സമരം ചെയ്യുന്നതിനുള്ള അവകാശം സംരക്ഷിക്കുന്നതിനും മറ്റ് തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി ദേശവ്യാപകമായി നീണ്ടു നില്‍ക്കുന്ന പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി നാം മുന്നോട്ടു പോകാന്‍ ബിഎംഎസ് ദേശീയ സമ്മേളനം തീരുമാനിച്ചു.

സര്‍ക്കാര്‍ മുന്‍കൈയെടുത്തു് ബന്ധപ്പെട്ടവരെയെല്ലാം ഉള്‍പ്പെടുത്തി ഒരു വട്ടമേശ സമ്മേളനം വിളിച്ചു ചേര്‍ത്ത് ദേശീയ തൊഴില്‍ നയം രൂപീകരിക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.

മുതലാളിത്ത മാതൃകയില്‍ ഇറക്കുമതിചെയ്യപ്പെട്ട ഇരപിടിയന്‍ സാമ്പത്തിക നയവും, തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങളും തെറ്റായ നയങ്ങളുമെല്ലാമാണ് തൊഴില്‍ വളര്‍ച്ച സൃഷ്ടിക്കുന്നതില്‍ ദയനീയമായി രാജ്യം പരാജയപ്പെടാന്‍ കാരണം.തൊഴില്‍ വളര്‍ച്ച സൃഷ്ടിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന തെറ്റായ നിയമ പരിഷ്‌ക്കാരങ്ങള്‍ ഒഴിവാക്കണം. പെന്‍ഷനുമായി ബന്ധപ്പെട്ട് സി.സി.എസ് റൂള്‍, എന്‍.പി.എസ്, സാമ്പത്തിക മേഖലയിലെ പദ്ധതികള്‍, ഇ.പി.എസ്, യു.ഒ സെക്ടര്‍ തുടങ്ങിയ മേഖലകളില്‍

ആരോഗ്യ പരിപാലന സംവിധാനത്തോടെയും, ജീവിത വില സൂചികയുമായി ബന്ധപ്പെടുത്തിയും ശമ്പളത്തിന്റെ 50% തുകയില്‍ കുറയാത്ത സംഖ്യ പെന്‍ഷനായി കിട്ടണം. അസംഘടിതമേഖലയില്‍ കുറഞ്ഞ പെന്‍ഷന്‍ 5000 രൂപ ലഭിക്കണം.

വ്യാവസായിക വളര്‍ച്ചയുടെ അസന്തുലിതാവസ്ഥയാണ് കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണ ദുര്‍ഗതിക്കു കാരണം.ഇക്കാര്യത്തില്‍ ഫലവത്തായ മാറ്റം കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് നിയമനിര്‍മ്മാണത്തിലൂടെ കൊണ്ടുവരുകയു, ദേശീയ തലത്തില്‍ രജിസ്‌ട്രേഷനും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളും നടപ്പാക്കുകയും വേണം.

വ്യാവസായിക വളര്‍ച്ചയുടെ അസന്തുലിതാവസ്ഥയാണ് കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണ ദുര്‍ഗതിക്കു കാരണം.ഇക്കാര്യത്തില്‍ ഫലവത്തായ മാറ്റം കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് നിയമനിര്‍മ്മാണത്തിലൂടെ കൊണ്ടുവരുകയു, ദേശീയ തലത്തില്‍ രജിസ്‌ട്രേഷനും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളും നടപ്പാക്കുകയും വേണം

ഗുജറാത്ത് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ പരിഷ്‌ക്കാരങ്ങളെ നിരാകരിച്ച സുപ്രിംകോടതി വിധി ബി.എം.എസ് സ്വാഗതം ചെയ്യുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളുടെ അവകാശങ്ങളെ നിര്‍ദ്ദയം പട്ടടയില്‍ ദഹിപ്പിക്കും വിധമുള്ള തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങള്‍ ഓഡിനന്‍സ് രാജിലൂടെ കൊണ്ടുവന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നത് അടിയന്തിരമായി അവസാനിപ്പിക്കുകയും ,സാമൂഹ്യ സംഘടനകളുടെ അഭിപ്രായത്തെ ഇക്കാര്യത്തില്‍ മാനിക്കുകയും വേണം.

പടിഞ്ഞാറന്‍ രീതിയെ അവലംബിച്ചുള്ള ജി.ഡി.പി. വളര്‍ച്ചാ മാനദണ്ഡം തെറ്റായ വളര്‍ച്ചാ സൂചകമാണന്നും ഇത് പ്രകൃതിയുടെ സംതുലിതാവസ്ഥയ്‌ക്കു തന്നെ ഹാനി കരവുമാണ് അതിനാല്‍ ,സര്‍ക്കാര്‍ മാതൃകയില്‍ തിരുത്തല്‍ വരുത്തി ഭാരതീയ മാതൃക അടിസ്ഥാനമാക്കി പുരോഗതിയുടെ സൂചകം കണക്കാക്കണമെന്നും അതിന് ദേശവ്യാപകമായി പ്രചരണം നടത്തണം.  ബിഎംഎസ് ആവശ്യപ്പെട്ടു.

Tags: ബിഎംഎസ്‌strikeതൊഴില്‍ ചട്ടംതൊഴിലാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം; വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്ക്കരിച്ച് സമരത്തിൽ, പിന്തുണച്ച് പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

പുതിയ വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.