Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇടപ്പാടത്ത് കുടിനീര്‍ കിട്ടാക്കനി

പടിഞ്ഞാറെകൊല്ലം, കാവനാട് പടിഞ്ഞാറ്, ഇടപ്പാടം ഭാഗത്ത് കുടിനീര്‍ കിട്ടാക്കനിയായിട്ട് നാലുമാസം പിന്നിടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 03:00 am IST
in Kollam

കാവനാട്: പടിഞ്ഞാറെകൊല്ലം, കാവനാട് പടിഞ്ഞാറ്, ഇടപ്പാടം ഭാഗത്ത് കുടിനീര്‍ കിട്ടാക്കനിയായിട്ട് നാലുമാസം പിന്നിടുന്നു. നിലവിലുണ്ടായിരുന്ന  ഓടയ്‌ക്ക് വീതികൂട്ടി സ്ലാബ് ഇടാനായി ഒരുമാസം മുമ്പ് ഇവിടെ ഓട വെട്ടിപ്പൊളിച്ചിരുന്നു. അതിനെ തുടര്‍ന്ന് അതുവഴി ശക്തികുളങ്ങരയ്‌ക്ക് പോവുകയായിരുന്ന പൈപ്പുലൈനുകള്‍ മുഴുവന്‍ നീക്കം ചെയ്തു. വളരെ പെട്ടെന്ന് പുനഃസ്ഥാപിക്കാമെന്നു പറഞ്ഞാണ് പൈപ്പുലൈനുകള്‍ കടന്നുപോകുന്ന ഓടവെട്ടിപ്പൊളിച്ചത്.  

ഓട പൊളിച്ച സമയം മുതല്‍ ലോക്ഡൗണ്‍ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞു ഓടയുടെയും പൈപ്പുലൈനുകളുടെയും നിര്‍മാണം മുടങ്ങുകയായിരുന്നു. ഇവിടെയുള്ള നൂറുകണക്കിനാളുകള്‍ പൈപ്പുജലം കൊïാണ് ഉപജീവിക്കുന്നത്. താഴ്ന്ന പ്രദേശമായതിനാല്‍ 24 മണിക്കൂറും വെള്ളം ആവശ്യാനുസരണം ഇവിടെ ലഭിച്ചിരുന്നു.

പൈപ്പുലൈന്‍ തകര്‍ന്നതോടെ ഏറെ ഒച്ചപ്പാടുകള്‍ ഉïായി. ഇതുമൂലം മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലാക്കി താത്കാലികമായി വെള്ളം നല്‍കുന്നതിന് ശ്രമിച്ചു. തòൂലം രാവിലെ എട്ടുവരെ നൂല്‍വണ്ണത്തില്‍ ഇവിടെ ജലം ലഭിക്കുന്നുï്. ഇവിടെ രïുമീറ്റര്‍ താഴ്ചയില്‍ കുഴിച്ചാല്‍ മഞ്ഞനിറത്തിലുള്ള പാറയാണ്. ഇതില്‍നിന്നും ലഭിക്കുന്ന വെള്ളത്തിന് ദുര്‍ഗന്ധവും മഞ്ഞനിറവുമുണ്ട്.  അതിനാല്‍ ഇവിടെയുള്ളവര്‍ കിണര്‍ കുഴിക്കാറില്ല. കിണര്‍ കുഴിച്ചവര്‍ പോലും വെള്ളം മോശമായതിനെതുടര്‍ന്ന് മണ്ണിട്ടുമൂടുകയായിരുന്നു.

അടുത്തകാലത്തായി ടാങ്കര്‍ലോറികളില്‍ ഇവിടെ വെള്ളം എത്തിച്ചു കുടിനീര്‍ക്ഷാമം പരിഹരിക്കാനും ശ്രമിച്ചിരുന്നു. ഇപ്പോള്‍ റോഡ് പൊളിഞ്ഞ് കിടക്കുóെന്ന കാരണം പറഞ്ഞു ടാങ്കര്‍ ലോറി വെള്ളവുമായി എത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.  

ഇനിയും ഓടയ്‌ക്ക് മേðമൂടി ഇടാന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേïിവരും. അതിനുശേഷമേ തകര്‍ന്ന വാട്ടര്‍പൈപ്പുകള്‍ പുനഃസ്ഥാപിക്കുകയുള്ളൂ. അതുവരെ കുടിനീര്‍ നല്‍കാന്‍ വേïപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുóത്. മത്സ്യത്തൊഴിലാളികള്‍ ഏറെ അധിവസിക്കുന്ന പ്രദേശമാണിത്.

Tags: drinkingwater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.