Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നവീകരണപാതയില്‍ മരുതമണ്‍പള്ളി മാക്രിയില്ലാ കുളം

പൂയപ്പള്ളി പഞ്ചായത്തിന്റെ സംരക്ഷണയിലായിരുന്നു കുളം. കാടുമൂടി വൃത്തിഹീനമായ കുളം നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നവീകരിക്കാന്‍ തീരുമാനിക്കുകയും സെപ്തംബര്‍ 24ന് ആരംഭം കുറിക്കുകയുമായിരുന്നു. 9.80 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 05:00 am IST
in Kollam
പൂയപ്പള്ളി പഞ്ചായത്തിലെ മരുതമണ്‍പള്ളിയില്‍ റോഡരികില്‍ സ്ഥിതി ചെയ്യുന്ന മാക്രിയില്ലാ കുളം

പൂയപ്പള്ളി പഞ്ചായത്തിലെ മരുതമണ്‍പള്ളിയില്‍ റോഡരികില്‍ സ്ഥിതി ചെയ്യുന്ന മാക്രിയില്ലാ കുളം

പൂയപ്പള്ളി: മാക്രിയില്ലാത്ത കുളമോ?  ഈ ചോദ്യം സര്‍വ്വസാധാരണമായി ഉïാകും. എന്നാല്‍ പൂയപ്പള്ളി പഞ്ചാ യത്തിലെ മരുതമണ്‍പള്ളിയില്‍ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഈ കുളത്തില്‍ മാക്രി ഇല്ലെന്ന സത്യവും അതിന്റെ കഥകളും കുട്ടികള്‍ക്കുവരെ അറിയാം.

പൂയപ്പള്ളി പഞ്ചായത്തിന്റെ സംരക്ഷണയിലായിരുന്നു കുളം. കാടുമൂടി വൃത്തിഹീനമായ കുളം നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നവീകരിക്കാന്‍ തീരുമാനിക്കുകയും സെപ്തംബര്‍ 24ന് ആരംഭം കുറിക്കുകയുമായിരുന്നു. 9.80 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം.  

കുളത്തിന് ചുറ്റും മനോഹരമായ ചുറ്റുമതിലും കല്‍പ്പടവുകളുമൊക്കെയായി മനോഹാരിത വരുന്നതോടെ കുളത്തിന് പുതുചൈതന്യം കൈവരും. ഏറെ ഐതീഹ്യങ്ങളിലും ചരിത്രവഴികളിലും സ്ഥാനം നേടിയ മാക്രിയില്ലാക്കുളത്തിന് സമീപത്തുള്ള അകവൂര്‍ മന എന്ന ബ്രാഹ്മണമഠവുമായി ബന്ധപ്പെട്ടുള്ള കഥകളാണ് പ്രധാനം. അതില്‍ ഒന്ന് ഈ കുളത്തിന് മാക്രിയില്ലാക്കുളം എന്ന പേര് കൈവന്നതുമായി ബന്ധപ്പെട്ടുള്ളതാണ്.

മനയിലെ കാരണവര്‍ ദിനവും നടത്താറുള്ള സൂര്യനമസ്‌കാരത്തിന്റെ ഭാഗമായി കുളത്തില്‍ നിന്നുകൊï് പ്രാര്‍ഥിച്ചസമയം തവളകളുടെ ശബ്ദം ഏകാഗ്രതയ്‌ക്ക് ഭംഗം സൃഷ്ടിച്ചതായും ഇതില്‍ കോപിഷ്ഠനായി അദ്ദേഹം കുളത്തിലെ തവളകളെല്ലാം നശിച്ചുപോകട്ടെയെന്ന് ശപിക്കുകയും ചെയ്തത്രെ. അങ്ങനെ കുളത്തില്‍ തവളകള്‍ ഇല്ലാതായെന്നും പറമക്കാര്‍ പറയുന്നു. ഇന്നും ഈ കുളത്തില്‍ തവളകള്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്. കുറച്ചുകാലം മുമ്പുവരെ ആമ്പല്‍ പൂക്കള്‍ നിറഞ്ഞ് മനോഹരമായിരുന്ന കുളം പിന്നീട് കല്‍ക്കെട്ടുകള്‍ ഇടിഞ്ഞ് കാടുമൂടി വൃത്തിഹീനമാകുകയായിരുന്നു. പഴയ കാലദേശവഴിയുടെ ഭാഗമായി ഇവിടെ നിരവധി രാജവംശത്തിലുള്ളവര്‍ ഇവിടം യാത്രാവഴിയില്‍ വിശ്രമകേന്ദ്രമാക്കിയതായും പറയപ്പെടുന്നു. എന്തു തന്നെ ആയാലും വിസ്മൃതിയിലേക്ക് ആഴ്ന്നുകൊïിരുന്ന കുളം നവീകരണത്തോടെ വീïും ശ്രദ്ധാകേന്ദ്രമാകുമെന്നത് നാട്ടുകാര്‍ക്കൊപ്പം സഞ്ചാരികള്‍ക്കും കൗതുകം ജനിപ്പിക്കുന്നു.

Tags: RenovationPond
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെന്മലയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞു യുവാക്കള്‍, തല്ലിയോടിച്ച് നാട്ടുകാര്‍

Kerala

ഹരിപ്പാട് ക്ഷേത്രക്കുളത്തില്‍ ലോട്ടറി വില്പനകാരി മരിച്ച നിലയില്‍

Kerala

നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കാലിന് പരിക്കേറ്റ് വിശ്രമിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സര്‍വ്വശക്തിപുരം ബിനുവിനെ വീട്ടിലെത്തി സന്ദര്‍ശിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മേയര്‍ വി.വി.രാജേഷ്, സൗത്ത് ജില്ല പ്രസിഡന്റ് മുക്കംപാലമുട് ബിജു എന്നിവര്‍
Thiruvananthapuram

പന്ത്രണ്ടടി താഴ്ചയുള്ള കുളത്തിലേക്കു വീണ അഫ്‌സാന് രക്ഷകനായി ബിജെപി സ്ഥാനാര്‍ത്ഥി; രക്ഷിച്ചത് സര്‍വ്വശക്തനായ കാരുണ്യവാനെന്ന് ഉമ്മുമ്മ

Thiruvananthapuram

നാടാകെ അമീബിക് മസ്തിഷ്‌ക ജ്വരം; അവനവഞ്ചേരി ക്ഷേത്രക്കുളത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് നഗരസഭ കയ്യൊഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.