Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പദ്ധതിക്കായി ഇറക്കിയ ഇരുമ്പ് പൈപ്പുകള്‍ തടാകതീരത്ത് നശിക്കുന്നു

അനിയന്ത്രിതമായ പമ്പിങ് കാരണം ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ആശങ്കാജനകമായി താഴുകയും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയരുകയും ചെയ്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബദല്‍ കുടിവെള്ളപദ്ധതി എന്ന ആശയം ഉയര്‍ന്നത്.

ബിജു സോപാനം by ബിജു സോപാനം
Oct 5, 2020, 05:00 am IST
in Kollam
തടാകതീരത്ത് ഉപേക്ഷിച്ച ഇരുമ്പ് പൈപ്പുകള്‍ തുരുമ്പിച്ചു തുടങ്ങിയ നിലയില്‍

തടാകതീരത്ത് ഉപേക്ഷിച്ച ഇരുമ്പ് പൈപ്പുകള്‍ തുരുമ്പിച്ചു തുടങ്ങിയ നിലയില്‍

കുന്നത്തൂര്‍: കൊല്ലം കോര്‍പ്പറേഷന്‍ പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കാനായി ആരംഭിച്ച കടപുഴ ബദല്‍ കുടിവെള്ള പദ്ധതിക്കായി പാഴാക്കിയത് 14 കോടി രൂപ. പദ്ധതി ഉപേക്ഷിച്ചെങ്കിലും കോടികള്‍ പാഴാക്കിയത് സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

അനിയന്ത്രിതമായ പമ്പിങ് കാരണം ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ആശങ്കാജനകമായി താഴുകയും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയരുകയും ചെയ്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബദല്‍ കുടിവെള്ളപദ്ധതി എന്ന ആശയം ഉയര്‍ന്നത്. കല്ലടയാറ്റിലെ കടപുഴയില്‍ തടയണകെട്ടി ജലം ശേഖരിച്ച് ശാസ്താംകോട്ടയിലെത്തിച്ച് ശുദ്ധീകരിച്ച് കൊല്ലത്തേക്ക് കുടിവെള്ളമെത്തിക്കാനായിരുന്നു പദ്ധതി. 34 കോടി രൂപയുടെ പദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിലേക്ക് 14 കോടി രൂപയാണ് അനുവദിച്ചത്. തുടര്‍ന്ന് പൈപ്പുകള്‍ എത്തിക്കുകയും തടാകതീരം മുതല്‍ കോളേജിന് സമീപം വരെ കൂറ്റന്‍ എം സാന്‍ഡ് പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു.

പുന്നമ്മൂട് ബണ്ട്  മുതല്‍ തടാകത്തില്‍കൂടി കല്ലടയാറ്റിലെ വെള്ളം മറുകരയിലെത്തിക്കാന്‍ പോളിയെത്തിലീന്‍ ഹൈഡെന്‍സിറ്റി കാസ്റ്റ് അയണ്‍ പൈപ്പുകളാണ് എത്തിച്ചത്. തടാകത്തിലൂടെ പൈപ്പുകള്‍ കടത്തിവിടുമ്പോള്‍ തുരുമ്പ് തടാകജലത്തില്‍ കലരാതിരിക്കാനായി പൈപ്പുകളില്‍ കോണ്‍ക്രീറ്റ് ആവരണവും നിര്‍മ്മിച്ചു. എന്നാല്‍ പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചു. ഇതിനിടെ തടാകതീരത്ത്  ഉപേക്ഷിച്ച ഇരുമ്പ് പൈപ്പുകള്‍ തുരുമ്പിച്ചു തുടങ്ങി. തുരുമ്പ് തടാകജലവുമായി കലരുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുï്.

പൈപ്പിന് മുകളിലെ കോണ്‍ക്രീറ്റ് ആവരണം കാലപ്പഴക്കത്താല്‍ നശിക്കുകയും പൈപ്പുകള്‍ അതിവേഗത്തില്‍ തുരുമ്പിക്കുകയുമാണ്. മഴ ശക്തമാകുന്നതോടെ ഈ ഭാഗത്ത് വെള്ളം നിറയുകയും പൈപ്പുകള്‍ മുങ്ങുകയും ചെയ്യും. ഇതുകാരണം തുരുമ്പ് ജലത്തില്‍ കലരാനുള്ള സാധ്യത ഏറെയാണ്.

ഇതിനിടെ കൊല്ലത്തേക്ക് കുടിവെള്ളമെത്തിക്കാനായി ഞാങ്കടവ് കുടിവെള്ളപദ്ധതി നിര്‍മാണം ആരംഭിക്കുകയും പൈപ്പിടീല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനാല്‍ ശാസ്താംകോട്ടയിലെ ബദല്‍ പദ്ധതി ഇനി നടപ്പാകില്ലെന്നും ഉറപ്പായി. സാമൂഹ്യവിരുദ്ധരുടെ സങ്കേതമായ തടാക കരയിലെ ഈ ഭാഗത്തു നിന്നും പൈപ്പുകള്‍  മാറ്റി മറ്റുസ്ഥലങ്ങളിലെ കുടിവെള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: lakeജല അതോറിറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

Kerala

സ്മാരകം നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ്

തലശ്ശേരി സബ്ഡിവിഷന്റെ പരിധിയിലുള്ള കോണോര്‍വയലിലെ ജല അതോറിറ്റിയുടെ ഭൂമി, വെള്ളയമ്പലത്തെ ജലഭവന്‍ മന്ദിരം
Kerala

സ്മാരക നിര്‍മാണത്തിന് കോടികളുടെ ഭൂമി; കുടിവെള്ള പ്ലാന്റിന് സ്ഥലമില്ല

Kerala

കായലില്‍ ചാടിയ യുവാവിനായി തെരച്ചില്‍

Kerala

കൊല്ലത്ത് കായലില്‍ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.