Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൃദ്ധനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി, ഭാര്യയും ക്വട്ടേഷന്‍ സംഘാംഗവും പിടിയില്‍

ശരണ്‍ ലാലും സുനിതയും ചേര്‍ന്നാണ് അച്ഛനായ സുരേന്ദ്രനെ കൊല്ലാന്‍ പണം നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. സുരേന്ദ്രന്‍ കുടുംബസ്വത്ത് മകന്റെ പേരില്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പ്രതികാരമാണ് മകളെയും മരുമകനെയും ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Janmabhumi Online by Janmabhumi Online
Oct 4, 2020, 04:00 am IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

ശാസ്താംകോട്ട: കുടുംബസ്വത്ത് മകന് നല്‍കാന്‍ തീരുമാനിച്ച വൃദ്ധനെ ഭാര്യയും മകളും മിലിട്ടറി ഉദ്യോഗസ്ഥനായ മരുമകനും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഭാര്യയും ക്വട്ടേഷന്‍ സംഘാംഗവും പിടിയിലായി. മകളെയും മരുമകനെയും പോലീസ് തിരയുന്നു. നട്ടെല്ല് തകര്‍ന്ന് ഗുരുതരാവസ്ഥയിലായ വൃദ്ധന്‍ ചികിത്സയിലാണ്.

ശൂരനാട് വടക്ക് ഗിരിപുരം തടത്തിവിളവീട്ടില്‍ സുരേന്ദ്രന്‍ (61) ആണ് ഗുണ്ടാ ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റെ ഭാര്യരുക്മിണി (55), ക്വട്ടേഷന്‍ സംഘത്തില്‍പെട്ട കരുനാഗപ്പള്ളി തൊടിയൂര്‍ വടക്ക് നികുഞ്ജത്തില്‍ അഭിഷേക് (25), എസ്എന്‍ പുരം പടിഞ്ഞാറ്റക്കിഴക്ക് സാഗര്‍ (21), അയല്‍ക്കാരനായ കോയിക്കല്‍ തുണ്ടില്‍ വടക്കതില്‍ ശരത്കുമാര്‍ (28) എന്നിവരെയാണ് ശൂരനാട് പോലീസ് പിടികൂടിയത്. ക്വട്ടേഷന്‍ നല്‍കിയ സുരേന്ദ്രന്റെ മകള്‍ സുനിത (27), ഇവരുടെ ഭര്‍ത്താവ് ഗുജറാത്തില്‍ മിലിട്ടറി ഉദ്യോഗസ്ഥനായ ശരണ്‍ ലാല്‍ (29) എന്നിവരടക്കം പത്തോളം പ്രതികളെ ഇനി പിടികൂടാനുണ്ട്.

ശരണ്‍ ലാലും സുനിതയും ചേര്‍ന്നാണ് അച്ഛനായ സുരേന്ദ്രനെ കൊല്ലാന്‍ പണം നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. സുരേന്ദ്രന്‍ കുടുംബസ്വത്ത് മകന്റെ പേരില്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പ്രതികാരമാണ് മകളെയും മരുമകനെയും ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

മെയ് 26നായിരുന്നു സംഭവം. അന്ന് രാത്രി വാഹനം കേടായി റോഡില്‍ കിടക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ക്വട്ടേഷന്‍സംഘം സുരേന്ദ്രനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയത്. തുടര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയശേഷം മരിച്ചെന്ന് കരുതി തൊട്ടടുത്ത കനാലിലേക്ക് വലിച്ചെറിഞ്ഞു. വാരിയെല്ല് തകര്‍ന്ന് കനാലില്‍ കിടന്ന സുരേന്ദ്രനെ ഭാര്യയും അയല്‍ക്കാരും ചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്.

തുടക്കത്തില്‍ ഭാര്യയുടെയും മകളുടെയും പങ്ക് ബോധ്യമാകാതിരുന്ന പോലീസ് ഏറെനാള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഗൂഢാലോചന പുറത്തു കൊണ്ടുവന്നത്. ഇതിനിടെ കൃത്യത്തില്‍ പങ്കെടുത്ത സംഘത്തെ മരുമകന്‍ ശരണ്‍ ലാല്‍ കേരളത്തിന് പുറത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചനയുണ്ട്. മിലിട്ടറി ഉദ്യോഗസ്ഥനായ ശരണും ഭാര്യയും പ്രതിസ്ഥാനത്തു വന്നതോടെ മിലിട്ടറി ക്യാമ്പില്‍ നിന്നും ഒളിവില്‍ പോയിരിക്കുകയാണ്.

ഇവര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ശൂരനാട് സിഐ എ. ഫിറോസ്, എസ്ഐ പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന പുറത്തു കൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും.

Tags: wifecrimeoldageകൊലപാതകംarrest
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കാലടിയിൽ പിടികൂടിയത് 100 ഗ്രാം എം.ഡി.എം.എ : യുവാവും യുവതിയും പിടിയിൽ

India

ഇൻസ്റ്റാഗ്രാം ക്വീൻ ഇനി അഴിക്കുള്ളിൽ : മയക്കുമരുന്ന് കേസിൽ പ്രതിയായ പൊലീസുകാരി അനധികൃത സ്വത്ത് സമ്പാദനക്കേസിലും അറസ്റ്റിൽ

India

പന്ത്രണ്ട് വർഷമായി ഇന്ത്യയിൽ താമസിച്ചിരുന്ന നാല് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ദൽഹിയിൽ പിടിയിലായി

Local News

വയോധികയെ വീട്ടിൽക്കയറി തലയ്‌ക്കടിച്ച് വീഴ്‌ത്തി സ്വർണ്ണം കവർന്ന യുവാവ് പിടിയിൽ

India

പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി വിവരങ്ങൾ പങ്കുവെച്ച സിആർപിഎഫ് ജവാൻ അറസ്റ്റിൽ : പ്രതിയെ എൻഐഎ ചോദ്യം ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies