Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കച്ചവടമാക്കുകയാണ് അവര്‍ ഈ മൈതാനത്തെ’

കുരങ്ങന്റെ കൈയിലെ പൂമാല പോലെയാവുകയാണ് കൊല്ലം ആശ്രാമം മൈതാനത്തിന്റെ അവസ്ഥ. മൈതാനം കച്ചവടമാക്കാന്‍ നിരത്തുന്നത് നിരവധി ആശയങ്ങളാണ്. കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണസമിതി കൊല്ലം ഫെസ്റ്റ് എന്ന പേരില്‍ ധൂര്‍ത്ത് നടത്തുമ്പോള്‍ കേട്ട അതേ വാദങ്ങളാണ് ഇപ്പോഴും ആശ്രാമത്തിന്റെ പേരില്‍ നിരത്തുന്നത്.

Janmabhumi Online by Janmabhumi Online
Sep 30, 2020, 06:13 pm IST
in Kollam
ആശ്രാമം മൈതാനത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനം

ആശ്രാമം മൈതാനത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനം

FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: കുരങ്ങന്റെ കൈയിലെ പൂമാല പോലെയാവുകയാണ് ആശ്രാമം മൈതാനത്തിന്റെ അവസ്ഥ. മൈതാനം കച്ചവടമാക്കാന്‍ നിരത്തുന്നത് നിരവധി ആശയങ്ങളാണ്. കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണസമിതി കൊല്ലം ഫെസ്റ്റ് എന്ന പേരില്‍ ധൂര്‍ത്ത് നടത്തുമ്പോള്‍ കേട്ട അതേ വാദങ്ങളാണ് ഇപ്പോഴും ആശ്രാമത്തിന്റെ പേരില്‍ നിരത്തുന്നത്.

നിലവില്‍ മൂന്ന് പദ്ധതികളുടെ നിര്‍മ്മാണത്തിനായി കോടികളാണ് ചെലവഴിക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടക്കുന്നത്.  2.95 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പിക്‌നിക് വില്ലേജിന്റെ നിര്‍മ്മാണ ചുമതല ഹാബിറ്റാറ്റിനാണ്.

പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 30 ലക്ഷം രൂപ ഇതിനോടകം ഹാബിറ്റാറ്റിന് നല്‍കിക്കഴിഞ്ഞു. നടപ്പാതയ്‌ക്കുള്ളില്‍ ആറ് കടകള്‍ നിര്‍മ്മിക്കാനാണ് പരിപാടി. ഇവിടെ കരകൗശല വസ്തുക്കളും കശുവണ്ടി, അഷ്ടമുടി മത്സ്യം, നാളികേരം എന്നിവയുടെ വിപണനത്തിനായി ഇത് ഉപയോഗപ്പെടുത്തും. ഫലത്തില്‍ ഒരു മിനി ചന്ത മൈതാനത്ത് രൂപപ്പെടും.
കൊല്ലത്തിന്റെ ചരിത്രം രേഖപ്പെടുത്തി കവാടം, മിനി തിയറ്റര്‍, ചെറിയ ഹാള്‍ തുടങ്ങി കേട്ടുപഴകിയ വാദങ്ങള്‍ വേറെയുമുണ്ട്.

അരക്കോടിയോളം രൂപ ചെലവഴിച്ച് ലളിതകല അക്കാദമിയുടെ നേതൃത്വത്തില്‍ മൈതാനത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ശില്‍പ്പങ്ങളുടെ നിര്‍മ്മാണമാണ് മറ്റൊരുഭാഗത്ത്. മൈതാനത്തിന് ചുറ്റും നടപ്പാതയ്‌ക്കും ഇരിപ്പിടങ്ങള്‍ക്കുമായി 1.5 കോടിരൂപയാണ് ടൂറിസം വകുപ്പ് ചെലവാക്കിയിരിക്കുന്നത്.  ആശ്രാമത്ത് ലളിതകല അക്കാദമി കേന്ദ്രം സ്ഥാപിക്കുമെന്നും കേള്‍ക്കുന്നു. കൊല്ലത്തിന്റെ ചരിത്രവും കലയും അടയാളപ്പെടുത്തുന്ന മതില്‍, ആംഫി തീയറ്റര്‍, വിശ്രമ കേന്ദ്രം ശുചിമുറി സൗകര്യം തുടങ്ങിയവ വേറെയും….

പാരിസ്ഥിതിക അനുമതി തേടാതെ നഗരത്തിന്റെ ഓക്‌സിജന്‍ ഹബ്ബ് എന്നറിയപ്പെടുന്ന ആശ്രാമം മൈതാനത്തിനും പരിസര പ്രദേശങ്ങളിലും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലതും പാരിസ്ഥിതിക അനുമതി തേടാതെയുള്ളതെന്ന് ആക്ഷേപം. ജൈവവൈവിധ്യങ്ങളുടെ കലവറയാണ് ഇവിടം എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. 72 ഏക്കറുള്ള മൈതാനം റവന്യു വകുപ്പിന്റെ അധീനതയിലുള്ളതാണ്.  മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കുന്ന ടൂറിസം വകുപ്പ് തന്നെയാണ് ഇപ്പോള്‍ ആശ്രാമം മൈതാനത്തിന് ചുറ്റും കോണ്‍ക്രീറ്റ് ബില്‍ഡിംഗുകള്‍ സ്ഥാപിക്കുന്നത്.

ചെലവഴിച്ചതിങ്ങനെ
ആശ്രാമത്തും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ കാലങ്ങളില്‍ വികസനത്തിനായി ഫണ്ട് വിനിയോഗിച്ചത് ഇങ്ങനെ; അഡ്വഞ്ചര്‍ പാര്‍ക്കിലെ വാട്ടര്‍ സ്‌പോര്‍ട്‌സ്- 87 ലക്ഷം, പുനര്‍ജ്ജനി ബയോ പാര്‍ക്ക് നിര്‍മ്മാണം- 3 കോടി, ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം 60 ലക്ഷം. വെയിറ്റിങ് ഷെഡ് 5 ലക്ഷം. നടപ്പാതയും സ്ട്രീറ്റ്‌ലൈറ്റും ഇരിപ്പിടവും 1.5 കോടി. പിക്‌നിക്ക് വില്ലേജ്- 2.95 ലക്ഷം.

Tags: DisasterGround
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഹമ്മദാബാദ് വിമാന ദുരന്തം : 25 ലക്ഷം രൂപ കൂടി ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

World

ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും : വെള്ളപ്പൊക്കത്തിൽ മരിച്ചത് വിദ്യാർത്ഥികൾ ഉൾപ്പെടെ 49 പേർ 

Kerala

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

Kerala

മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി, 22 പേര്‍ക്ക് പരിക്ക്

Football

ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്, താരങ്ങള്‍ തമ്മില്‍ കൊമ്പു കോര്‍ത്തത് ബ്ലാസ്‌റ്റേഴ്‌സിന് നാണക്കേടായി

പുതിയ വാര്‍ത്തകള്‍

ദശലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ കൈമാറി ; ട്രംപ് ഭരണകൂടത്തിനെതിരെ പരാതിയുമായി സംസ്ഥാനങ്ങൾ

ജന്മഭൂമി, കേസരി എന്നിവ പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് നായക് മോഹന്‍ദാസ് ബില്‍ഡിങ്‌, പുത്തൂര്‍മഠം ചന്ദ്രന്‍

മാധ്യമ സ്വാതന്ത്ര്യം തടവറയില്‍; കുനിയാന്‍ പറഞ്ഞപ്പോള്‍ നിവര്‍ന്നു നിന്നത് ജന്മഭൂമി മാത്രം

പി.വി.കെ. നെടുങ്ങാടി, പി. നാരായണന്‍

1975 ജൂലൈ 2; ആ ക്രൂരതയ്‌ക്ക് അമ്പതാണ്ട്, ജന്മഭൂമി അടച്ചുപൂട്ടി, പത്രാധിപർ അറസ്റ്റിൽ

ജൂലൈ 5ന് മഹാദുരന്തമോ? ഭീതി പരത്തി പുതിയ ബാബ വാംഗയുടെ പ്രവചനം, പിന്നാലെ 500ഓളം ഭൂചലനങ്ങൾ: ജപ്പാനിൽ ഭീതി, യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

എഐസിസി മുൻ അംഗം എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്: ചര്‍ച്ച നടത്തി

സ്വർണവിലയിൽ വീണ്ടും വൻ വർദ്ധനവ്, ഈ മാസത്തെ ഉയർന്ന നിരക്കിൽ

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന വാദവുമായി പ്രതി നൗഷാദ്, താൻ പോലീസിൽ കീഴടങ്ങുമെന്നും സൗദിയിൽ നിന്ന് വീഡിയോ

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാല്‍ ആർഎസ്എസിനെ നിരോധിക്കുമെന്ന് മല്ലികാർജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക്‌ ഖാർഗെ

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു ; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ക്വാഡ് രാജ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies