Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാന്റെ നിസഹകരണം: ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് നീതി വൈകുന്നതായി ഇന്ത്യ

ഭീകരതയ്‌ക്ക് ഇരയായവരുടെ ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ക്ക് നീതി കിട്ടുന്നതിന് ലോകസമൂഹത്തിന് ബാധ്യതയുണ്ട്. ഐക്യരാഷ്‌ട്രസഭ ഭീകരവിരുദ്ധ വിഭാഗവും അഫ്ഗാനിസ്ഥാന്‍, സ്‌പെയ്ന്‍ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരും സംയുക്തമായിട്ടാണ് വെര്‍ച്വല്‍യോഗം സംഘടിപ്പിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 30, 2020, 01:16 pm IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ നിസഹരണംമൂലം ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് നീതി വൈകുന്നതായി ഇന്ത്യ. 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് വ്യോമസേനാത്താവളത്തിലെയും ഭീകരാക്രമണങ്ങളിലെ ഇരകള്‍ക്കാണ് പാക്കിസ്ഥാന്റെ വിമുഖതയും നിസ്സഹരണവുമൂലം നീതി വൈകുന്നത്.  

ഭീകരതയ്‌ക്ക് ഇരയായവരുടെ ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ക്ക് നീതി കിട്ടുന്നതിന് ലോകസമൂഹത്തിന് ബാധ്യതയുണ്ട്.  ഐക്യരാഷ്‌ട്രസഭ ഭീകരവിരുദ്ധ വിഭാഗവും അഫ്ഗാനിസ്ഥാന്‍, സ്‌പെയ്ന്‍ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരും സംയുക്തമായിട്ടാണ് വെര്‍ച്വല്‍യോഗം സംഘടിപ്പിച്ചത്.

പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ തൊയ്ബയും ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരഗ്രൂപ്പുകളാണ് ആക്രമണത്തിനുത്തരവാദികള്‍. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഇരകള്‍ക്ക് നീതി ലഭിക്കുവാന്‍ അന്താരാഷ്‌ട്രതലത്തില്‍ നടപടികള്‍ ആവശ്യമാണെന്നും സിങ് പറഞ്ഞു. ലോകസമാധാനത്തിനും സുരക്ഷയ്‌ക്കും ഭീകരവാദം ഭീഷണിയാണ്. ലോകസമൂഹം ഇരകളെ എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കേണ്ടതുണ്ട്. ആഗസ്റ്റ് 21 ഭീകരതയ്‌ക്ക് ഇരയായവരുടെ ഓര്‍മദിനമായി ആചരിക്കാന്‍ യുഎന്‍ പൊതുസഭ രണ്ടുതവണ പ്രമേയം പാസാക്കിയിരുന്നു. 2021ല്‍ നടക്കുന്ന ഭീകരാക്രമണത്തിലെ ഇരകളെ സഹായിക്കുന്നതിനുള്ള ഗ്ലോബല്‍ കോണ്‍ഗ്രസ് ഇവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും സഹായത്തിനായുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും സിങ് പറഞ്ഞു.

ഗില്‍ജിത് പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക്കിസ്ഥാന്‍ നീക്കത്തില്‍ ഇന്ത്യ പ്രതിഷേധിച്ചു

ന്യൂദല്‍ഹി: ഗില്‍ജിത് ബാ ള്‍ട്ടിസ്ഥാനില്‍ തെരഞ്ഞെടുപ്പു നടത്താനുള്ള പാക്കിസ്ഥാന്റെ നീക്കത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. നവംബര്‍ 15നാണ് ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ തെരഞ്ഞെടുപ്പു നടത്താന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്.  

ജമ്മു കശ്മീരിന്റെ ഭാഗമായ ഗില്‍ ജിത് ബാള്‍ട്ടിസ്ഥാന്‍ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമാണ്. പാക്കിസ്ഥാന്‍ അന്യായമായി കൈയടക്കിയിരിക്കുന്ന പ്രദേശമാണിത്. അനധികൃത കൈയേറ്റത്തിലൂടെ ഗില്‍ജിത് പ്രവിശ്യ പിടിച്ചെടുക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. അനധികൃത കൈയേറ്റത്തിലൂടെ ഇവിടെ ഒരുതരത്തിലുള്ള മാറ്റങ്ങളുണ്ടാക്കുവാനും പാക്കിസ്ഥാന്‍ ശ്രമിക്കരുത്. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നു ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍.  

ഇക്കാര്യം ഐക്യരാഷ്‌ട്രസഭ അടക്കമുള്ള അന്താരാഷ്‌ട്രവേദികളില്‍ ഇന്ത്യ ഉന്നയിച്ചിട്ടുള്ളതാണ്. ഇവിടെ തെരഞ്ഞെടുപ്പു നടത്തുവാന്‍ പാക്കിസ്ഥാന് യാതൊരു അധികാരവുമില്ല. അനധികൃതമായി ഇവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ പാക്കിസ്ഥാന് യാതൊരു അധികാരവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)
India

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

India

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

India

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

World

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.